<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-529785220635409495</id><updated>2011-12-07T09:42:08.602-08:00</updated><category term='നര്‍മ്മം'/><category term='nostalgia'/><category term='ദോഹ ബ്ലോഗ്‌ മീറ്റ്‌'/><category term='സിനിമ'/><category term='കവിത'/><category term='ആക്ഷേപഹാസ്യം'/><category term='സാമൂഹികം'/><category term='ചിത്രം'/><category term='കഥ'/><category term='വാര്‍ത്ത'/><category term='പലവക'/><category term='അനുഭവം'/><title type='text'>,Murali I പെയ്തൊഴിയാതെ</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://peythozhiyathe-pravasi.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default?max-results=100'/><link rel='alternate' type='text/html' href='http://peythozhiyathe-pravasi.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>മുരളി I Murali Nair</name><uri>http://www.blogger.com/profile/11938604579749656969</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_7qKU9zqaN-c/S45TsErSDBI/AAAAAAAAA7E/PKapss3GXrs/S220/m.5.JPG'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>32</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-529785220635409495.post-3015120946376435952</id><published>2011-02-16T06:52:00.000-08:00</published><updated>2011-02-18T22:00:30.239-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അവര്‍ പടിഞ്ഞാറോട്ട് നടക്കുകയാണ്..</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;m:smallfrac m:val="off"&gt;    &lt;m:dispdef&gt;    &lt;m:lmargin m:val="0"&gt;    &lt;m:rmargin m:val="0"&gt;    &lt;m:defjc m:val="centerGroup"&gt;    &lt;m:wrapindent m:val="1440"&gt;    &lt;m:intlim m:val="subSup"&gt;    &lt;m:narylim m:val="undOvr"&gt;   &lt;/m:narylim&gt;&lt;/m:intlim&gt; &lt;/m:wrapindent&gt;  &lt;/m:defjc&gt;&lt;/m:rmargin&gt;&lt;/m:lmargin&gt;&lt;/m:dispdef&gt;&lt;/m:smallfrac&gt;&lt;br /&gt;&lt;div style="color: #4c1130;"&gt;&lt;i&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;&lt;span style="font-size: large;"&gt;"അ&lt;/span&gt;ന്ന് വൈകീട്ട് അവരൊന്നിച്ച് വീണ്ടുമാ കടല്‍ത്തീരത്തേക്ക് പോയി...അന്തിയോളം തിരകള്‍ക്കു പിറകെ ഓടി...കവിള് വേദനിക്കുവോളം കപ്പലണ്ടി തിന്നു..വാതോരാതെ വര്‍ത്തമാനം പറഞ്ഞു..കൈവിട്ടു പോയ ബലൂണിനു പിറകെ ഓടിയ തടിയന്‍ കുട്ടിയെ കളിയാക്കിച്ചിരിച്ചു...പിന്നെ രാവേറെയായപ്പോള്‍ കടലിലേക്കിറങ്ങിപ്പോവുന്ന ആ പഴയ പാലത്തിന്റെ കൈവരിയില്‍ പിടിച്ച് പടിഞ്ഞാറേക്ക്‌ നടന്നു.. പരസ്പരം കൈകള്‍ കോര്‍ത്തുപിടിച്ചിരുന്നെങ്കിലും &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;മൂന്നാമത്തെ പ്രാവശ്യവും മുങ്ങിത്താണപ്പോള്‍ അവസാനത്തെതെന്നപോലെ അവര്‍ ഒന്നുകൂടി പരസ്പരം നോക്കി.. &amp;nbsp;&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt; &lt;/span&gt;&lt;/i&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;div style="color: #4c1130;"&gt;&lt;i&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;എന്നിട്ടും ആലിക്കുട്ടിയും ദേവയാനിയും മരിച്ചില്ല..."&lt;/span&gt;&lt;/i&gt;&lt;/div&gt;&lt;br /&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;"ഇത്&amp;nbsp; ചെമ്മീനിന്റെ ക്ലൈമാക്സ് പോലെയുണ്ടല്ലോ??..ഇതെങ്ങനെ ശരിയാകും??"&lt;/span&gt;&lt;br /&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;അയാള്‍ തന്റെ സംശയം തുറന്നു ചോദിച്ചു.. &lt;/span&gt;&lt;br /&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;"ജീവിതത്തോട് ചേര്‍ത്തുവച്ച ചില കഥകളില്‍ കഥയും കഥാപാത്രങ്ങളും എന്തിനു ചിലപ്പോള്‍ പരിണാമഗുപ്തി പോലും ഒരുപോലെ വരാം..ഒരു കഥയിലെ ജീവിതം ആ കഥയില്‍ തുടങ്ങി ആ കഥയില്‍ തന്നെ അവസാനിക്കുന്നു എന്ന് കരുതുന്നുണ്ടോ???.."&lt;/span&gt;&lt;br /&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;"എന്ന് ചോദിച്ചാല്‍......"&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;തന്റെ&amp;nbsp; മുന്നിലിരിക്കുന്ന വ്യക്തിയോട് തര്‍ക്കിച്ചു നിന്നാല്‍ ജയിക്കാന്‍ പോവുന്നില്ലെന്നറിയാമെങ്കിലും ഒരു മറുവാദത്തിനെന്നവണ്ണം അയാള്‍ പറഞ്ഞു നിര്‍ത്തി...&lt;/span&gt;&lt;br /&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;"ഞാന്‍ പറഞ്ഞില്ലേ..ഞാനിപ്പോള്‍ വായിച്ചത് പരിണാമഗുപ്തിയാണ്..ഈ കഥ തുടങ്ങുന്നത് ക്ലൈമാക്സില്‍ നിന്നും പിറകിലേക്കാണ്..അല്ലെങ്കില്‍ കഥാകൃത്തിന് ഏറ്റവുമെളുപ്പം എഴുതാന്‍ കഴിഞ്ഞത് അവസാനഭാഗമാവാം...അവിടെ കഥാകൃത്ത് പരാജയപ്പെട്ടോ എന്ന് തീരുമാനിക്കേണ്ടത് വായനക്കാരാണ്...കഥ ഇനി തുടങ്ങാന്‍ പോകുന്നേയുള്ളൂ.........."&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;***&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ***&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ***&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ***&lt;/span&gt;&lt;br /&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;പണ്ടു ഞാറല്‍ പഴം തിന്നു നീലിച്ച ചുണ്ടുകളുമായി ക്ലാസ്സില്‍ വന്നതിനു കുഞ്ഞപ്പ മാഷിന്റെ കൈയ്യില്‍ നിന്നും അടിവാങ്ങി കരഞ്ഞ ദിവസം ദേവയാനിയുടെ അടുത്ത് ആരും കാണാതെ പോയി "സാരോല്ലാട്ടോ" എന്ന് പറയാന്‍ ധൈര്യം കാട്ടിയത് ആലിക്കുട്ടി മാത്രമാണ്. അന്നാണ് ഈര്‍ച്ചക്കാരന്‍ അലവിയുടെ നാലാമത്തെ ചെക്കന്‍ ആലിക്കുട്ടിയെ ദേവയാനി ആദ്യമായി ശ്രദ്ധിക്കുന്നത് പോലും.. ഒറ്റയ്ക്ക് മൂത്രമൊഴിക്കാന്‍ പോകാന്‍ പോലും ധൈര്യമില്ലാത്ത ആലിക്കുട്ടി കൃഷ്ണക്കുറുപ്പിന്റെ മോളുടെ അടുത്ത് പോയി കിന്നാരം പറഞ്ഞ കഥ സ്കൂളില്‍ അവിടേം ഇവിടേം വച്ച് പിള്ളേര് പറഞ്ഞു നടന്നപ്പോള്‍ ഗവര്‍മന്റ് ഏല്‍പ്പിയിലെ നാലാം ക്ലാസ്സുകാരന് ലേശം പേടി തോന്നാതിരുന്നില്ല..&lt;/span&gt;&lt;br /&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;ഉപ്പ അറിഞ്ഞാല്‍ കഷ്ണിച്ചു കളയും..&lt;/span&gt;&lt;br /&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;എന്നിട്ടും ആലിക്കുട്ടി ആരും കാണാതെ ദേവയാനിക്ക് ഞാറല്‍ പഴം പറിച്ചു കൊണ്ട് കൊടുത്തു..&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;അപ്പോഴേക്കും ചുണ്ട് നീലിക്കാതെ &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;ഞാറല്‍&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt; പഴം തിന്നുന്ന വിദ്യ സ്വായത്തമാക്കിയിരുന്ന ദേവയാനി, തെക്കേപ്പറമ്പിലെ കയ്യാലയില്‍ കമഴ്ന്നു കിടന്നു കൊണ്ടു താഴെ ഇടവഴിയില്‍ നിന്നും ആലിക്കുട്ടി എറിഞ്ഞു തരുന്ന&amp;nbsp; &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;ഞാറല്‍&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt; പഴങ്ങള്‍ താഴെ വീഴാതെ പിടിച്ചെടുക്കാനും പഠിച്ചിരുന്നു. അമ്മകാണാതെ,കയ്യാലയ്ക്കടുത്തെ വരിക്കപ്ലാവിന്‍ ചോട്ടില്‍ വച്ച് അതി സൂഷ്മമായി &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;ഞാറല്‍പ്പഴങ്ങള്‍ തിന്നുന്ന ദേവയാനിയോട് എന്തെങ്കിലുമൊന്നു മിണ്ടാന്‍ ആലിക്കുട്ടിയുടെ കുഞ്ഞ് ഹൃദയം പലപ്പോഴും പിടച്ചിരുന്നെങ്കിലും ഉള്ളില്‍ പെരുമ്പറ കൊട്ടുന്ന പേടി കാരണം ഒന്നും ചോദിച്ചില്ല..എങ്കിലും വല്ലപ്പോഴും ദേവയാനിയില്‍ നിന്നു കിട്ടുന്ന ഒരു ചിരി മാത്രം മതിയായിരുന്നു അവനു പിന്നെയും ഒരുപാടു &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;ഞാറല്‍ പഴങ്ങളുമായി ആ ഇടവഴിയില്‍ കാത്തിരിക്കാന്‍. &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;കുപ്പിഗ്ലാസ് താഴെ വീണ് പൊട്ടുമ്പോലെയുള്ള ആ ചിരി &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;ക്ലാസ്സില്‍ മുഴങ്ങുമ്പോള്‍ &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;പലപ്പോഴും&lt;/span&gt; അവനൊരു മന്ദബുദ്ധിയെപ്പോലെ അവളെ നോക്കി ചിരിച്ചു.&lt;br /&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;അങ്ങനെ കൊല്ലം ഒന്ന് കടന്നു പോയപ്പോഴാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്.&lt;/span&gt;&lt;br /&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;സ്കൂള്‍ മാറണം.&lt;/span&gt;&lt;br /&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;നാലുകഴിഞ്ഞാല്‍ അഞ്ചാണെന്ന എണ്ണം  പഠിച്ച് കഴിഞ്ഞ ആലിക്കുട്ടിയെ ഇനിയെന്തിനു വെറുതേ അഞ്ചില്‍ കൊണ്ടുപോയി  ചേര്‍ക്കുന്നു എന്നായിരുന്നു അവന്റെ ബാപ്പ അലവിയുടെ ചോദ്യം..കാരണം അഞ്ച് അങ്ങ് ദൂരേ  പട്ടണത്തിലാണ്..&lt;/span&gt;&lt;br /&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;ജീവിതത്തിലാദ്യമായി ആലിക്കുട്ടി ആണത്തം കാട്ടിയത് അന്നാണ്.ദേവയാനി പഠിക്കാന്‍ പോണ സ്കൂളില്‍ ചേരണമെന്ന ചെറിയ മോഹമേ അവനുണ്ടായിരുന്നുള്ളൂ..പട്ടണത്തിലെ അവളുടെ അമ്മ വീട്ടില്‍ നിന്നും അവള്‍ സ്കൂളില്‍ പോകുമെന്ന വാര്‍ത്ത കേട്ടതിലേറെ അവളെ ഇനി കാണാന്‍ കഴിയില്ലല്ലോ എന്ന ചിന്തയില്‍ നിന്നുമാണ് ആ ധൈര്യം ഉടലെടുത്തത്. രാവിലെ തന്നെ ഈര്‍ച്ചവാളുമെടുത്ത് മരമീരാന്‍ പോവുകയായിരുന്ന അലവിയെ നോക്കി രണ്ടും കല്‍പ്പിച്ചു അവന്‍ പറഞ്ഞു..&lt;/span&gt;&lt;br /&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;'' എനക്കും യൂപ്പീ സ്കോളില്‌ പോണം..."&lt;/span&gt;&lt;br /&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;അലവി ഒന്നും പറഞ്ഞില്ല..ആലിക്കുട്ടിയെ ഒന്നിരുത്തി നോക്കി എന്ന് മാത്രം..പിന്നെ മുറ്റമടിക്കുകയായിരുന്ന കെട്ട്യോള്‍ പാത്തുമ്മയോട് കഠിനമായി ചോദിച്ചു..&lt;/span&gt;&lt;br /&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;"നിജ്ജ് ആണോ ഇച്ചെക്കനെ ഓരോ പെരാന്ത് പഠിപ്പിച്ചത്??.."&lt;/span&gt;&lt;br /&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;അവസാന ശ്രമമെന്നോണം അന്ന്‌ രാത്രി ആലിക്കുട്ടി വാപ്പച്ചി കേള്‍ക്കെ ഒന്നുച്ചത്തില്‍ കരഞ്ഞു നോക്കി..പക്ഷേ സ്വന്തം കാലിലെ തൊലി കുറേ പോയെന്നല്ലാതെ&amp;nbsp; ആ മോഹം നടക്കാന്‍ പോകുന്നില്ല എന്ന് അതോടെ ആലിക്കുട്ടിക്ക് ബോധ്യമായി.&lt;/span&gt;&lt;br /&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;പിന്നെയും മാസങ്ങള്‍ കടന്നുപോയി ദേവയാനി പട്ടണത്തിലും ആലിക്കുട്ടി ഈര്‍ച്ചപ്പൊടിയിലും വളര്‍ന്നു. ഇതിനിടയില്‍ ഒന്ന് രണ്ട് തവണ നാട്ടില്‍ വച്ച് അവളെ കണ്ടിരുന്നെങ്കിലും&amp;nbsp; ആലിക്കുട്ടിക്കു ഒന്ന് മിണ്ടാനോ ചിരിക്കാനോ ഉള്ള ധൈര്യമില്ലായിരുന്നു.ഒരിക്കല്‍ ഓണത്തിന് ദേവയാനി നാട്ടില്‍ വന്നപ്പോള്‍ ആലിക്കുട്ടി&amp;nbsp; രണ്ടും കല്‍പ്പിച്ച് കൃഷ്ണക്കുറുപ്പിന്‍റെ പറമ്പിലെ വണ്ണം കുറഞ്ഞ ആ പുളിമരത്തില്‍ കയറി.ദേഹത്തു പടര്‍ന്നു കയറുന്ന ചോണനുറുമ്പുകളെ വകവെയ്ക്കാതെ "ആ മഞ്ഞ ഉടുപ്പില്‍ അവളെക്കാണുമ്പോള്‍ എല്ലായ്പ്പോഴും അവളുടെ കൂടെ കളിക്കാന്‍ തോന്നുന്നല്ലോ.." എന്ന് അത്ഭുതപ്പെട്ടു നില്‍ക്കുമ്പോഴാണ് പിറകിലൂടെ വന്ന ഉമ്മച്ചിയുടെ കയ്യിലെ കമ്യൂണിസ്റ്റ്‌ പച്ചയുടെ തണ്ടിന്റെ ചൂടറിഞ്ഞത്.&lt;/span&gt;&lt;br /&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;അതോടെ ആരും കാണാതെയുള്ള &lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;കൃഷ്ണക്കുറുപ്പിന്റെ പറമ്പിലേക്കുള്ള സഞ്ചാരവും നിന്നു.&lt;/span&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;..&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;ഈര്‍ച്ചപ്പൊടി വാരലും വാപ്പച്ചിയ്ക്ക് കട്ടന്‍ ചായ ഒഴിച്ച് കൊടുക്കലുമൊക്കെയായി ആലിക്കുട്ടിയുടെ വര്‍ഷങ്ങള്‍ അങ്ങനെ പിന്നെയും കടന്നു പോയി....&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;എങ്കിലും എല്ലാ പ്രാവശ്യവും ദേവയാനി നാട്ടില്‍  വരുമ്പോള്‍ ആലിക്കുട്ടി എങ്ങനെയെങ്കിലും അവളെ ഒരു നോക്കു കാണും...&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;ദേവയാനിയുടെ അച്ഛന്‍ കൃഷ്ണക്കുറുപ്പ് പാമ്പു കടിച്ചു മരിച്ച അന്ന് രാത്രിയാണ് ആലിക്കുട്ടി പിന്നീട് അവളെ തൊട്ടടുത്ത് കണ്ടത്...അന്നവള്‍ മുള ചീന്തും പോലെ കരയുന്നുണ്ടായിരുന്നു..ആ കണ്ണുകള്‍ കലങ്ങി ചുണ്ടപ്പൂവിന്റെ നിറമായിരുന്നു..അവളെ നോക്കിയിരിക്കെ ആലിക്കുട്ടിക്കു തനിക്കും കരച്ചില്‍ വരുന്നതുപോലെ തോന്നി..അന്ന് ആരും കാണാതെ വടക്കേതിലെ ചേരിന്റെ ചോട്ടില്‍ അവന്‍ കണ്ണില്‍ വെള്ളവും നിറച്ചിരുന്നു...&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;അന്നവന്&amp;nbsp; പതിമൂന്നു വയസ്സാണ്..മീശ കിളുര്‍ത്തു വരുന്നുണ്ട്...&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;അന്നാ ചേരിന്റെ ചോട്ടില്‍ അവനു കൂട്ട് കുറേ മിന്നാമിനുങ്ങുകളായിരുന്നു.കുറെ നേരം തനിച്ചിരുന്നപ്പോള്‍ ആ മിന്നാമിനുങ്ങുകള്‍ എല്ലാം ചേര്‍ന്ന് ഒരു മനുഷ്യരൂപം പ്രാപിക്കുന്നതായി അവനു തോന്നി..ആ വെളിച്ചത്തിനുള്ളില്‍ ദേവയാനിയാണ്..സ്വര്‍ണത്തില്‍ തീരത്ത ഒരു പ്രതിമ പോലെ അവള്‍ തന്നെ നോക്കി ചിരിക്കുന്നു..അവളുടെ രൂപം ഒരുപാട് മാറിയിട്ടുണ്ട്..പണ്ട് ഞാറല്‍പ്പഴം തിന്നു നീലിച്ച ചുണ്ടുകള്‍ ഇന്ന് ചുവന്നു തുടുത്തിരിക്കുന്നു..ആ മെലിഞ്ഞ ആ ശരീരം ആരോ കടഞ്ഞെടുത്തത് പോലെ..അവളോട്‌ പണ്ട് തോന്നാത്ത എന്തൊക്കയോ വികാരങ്ങള്‍ ഉടലെടുക്കുന്നത് പോലെ.. അടുത്തുപോയി ഒന്നു കെട്ടിപ്പിടിച്ചിരിക്കാന്‍ പോലും തോന്നി ആലിക്കുട്ടിക്ക്...പിന്നെ ശവദാഹം കഴിഞ്ഞു ആരോക്കയോ ചൂട്ടും വീശി ആ വഴി കടന്നു പോയപ്പോഴാണ് അവന്‍ താനൊരു മായികലോകത്തായിരുന്നുവെന്നു തിരിച്ചറിഞ്ഞത്...&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;തിരിച്ചു&amp;nbsp; വീട്ടിലേക്കു നടക്കും വഴി അവനൊരു തീരുമാനമെടുത്തിരുന്നു..ദേവയാനിയെ കല്യാണം കഴിക്കണം..സ്വന്തം കാലില്‍ നില്‍ക്കണം..അതിനു ആദ്യം വേണ്ടത് ഈ നശിച്ച സ്ഥലത്തുനിന്നും രക്ഷപ്പെടുകയാണ്..അതിനു ഒരു വഴിയേയുള്ളൂ..&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;നാട് വിടുക...&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;പണ്ട്&amp;nbsp; മൂന്നാം ക്ലാസ്സു വരെ കൂടെയുണ്ടായിരുന്ന ബഷീര്‍ മൈസൂരില്‍ പോയി കാശുണ്ടാക്കിയ കഥ അവന്‍ കേട്ടിരുന്നു..അങ്ങനെയാണ് മൈസൂരിലേക്ക് പോകാനുള്ള തീരുമാനമെടുത്തത്..എങ്കിലും കണ്ണില്‍ കണ്ട ബസ്സുകളൊക്കെ മാറിക്കയറി ഒടുവില്‍ എത്തിപ്പെട്ടത് കുടകിലാണ്..ഏതോ മലയാളിയുടെ കാരുണ്യം കൊണ്ട് കൂപ്പില്‍ ഒരു പണി തരപ്പെട്ടു..അങ്ങനെ അന്ന് മുതല്‍&amp;nbsp; &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;കുടകിലെ കൊടും കാട്ടില്‍ കരിവീട്ടിപോലത്തെ ആനകള്‍ക്കൊപ്പം നിന്ന് ആലിക്കുട്ടിയും മരം വലിച്ചു..&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;വര്‍ഷം അഞ്ചാറു കഴിഞ്ഞെങ്കിലും അവന്‍ നാട്ടിലേക്ക് പോയില്ല...കാട്ടുപോത്തുകളുടെ സ്വഭാവമുള്ള മല്ലന്മാരോടോത്തുള്ള വാസം ജീവിതത്തിലും സ്വഭാവത്തിലും സ്വാധീനം ചെലുത്താന്‍ തുടങ്ങിയിരുന്നെങ്കിലും &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;ദിവസവും അവന്‍ ദേവയാനിയെ സ്വപ്നം കണ്ടു.മനസ്സുകൊണ്ട് അവളോടോത്തു ജീവിച്ചു.. &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;കുടകിലെ കടുകെണ്ണ മണക്കുന്ന പെണ്ണുങ്ങള്‍ ആരും തന്നെ അവന്റെ മനസ്സിനെ ഇളക്കിയില്ല..&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;കയ്യിലും കാലിലും ഉരുണ്ടുകൂടിയ മസിലുകളില്‍ എണ്ണ തേച്ചു മിനുക്കിക്കൊണ്ടിരുന്ന ഒരു വൈകുന്നേരം അവന്റെ കുടകിലെ ഒരേയൊരു സുഹൃത്ത് കരീമാണ് ചോദിച്ചത്.&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;"അനക്ക് നാട്ടില് പോയി മംഗലം കയിക്കരുതോ..വയസ്സ് പത്തിരുപതായില്ലേ.."&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;കല്യാണം കഴിക്കാനല്ലെങ്കിലും നാട്ടിലെക്കൊന്നു പോകണമെന്ന് ആലിക്കുട്ടിയുടെ മനസ്സ് പറഞ്ഞു...ദേവയാനി ഇപ്പോള്‍ കാണാന്‍ എങ്ങനെയിരിക്കും??...ഏഴു മക്കളുള്ള അലവിക്കും പാത്തുമ്മക്കും അതിലൊന്ന് പോയാല്‍ ഒന്നും സംഭവിക്കാന്‍ പോവുന്നില്ലെന്ന തിരിച്ചറിവിലാണ് ഇത്രയും നാള്‍ നാട്ടില്‍ പോവാതിരുന്നത്...എന്നാലും കൂടപ്പിറപ്പുകളെയും വാപ്പയും ഉമ്മച്ചിയെയും ഒക്കെ ഒന്നു കാണണം.. വല്യ സ്നേഹം ഒന്നും ഉണ്ടായിട്ടല്ല..എന്നാലും വെറുതെ...&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;മൂന്നാം നാള്‍ ആലിക്കുട്ടി നാട്ടിലെത്തി.&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;ഒന്നും സംഭവിച്ചില്ല..നാടുവിട്ടുപോയ അലവിയുടെ ചെക്കന്‍ നല്ല തണ്ടും തടിയുമായി തിരിച്ചു വന്നിരിക്കുന്നു എന്ന് കരക്കാര് പറഞ്ഞുനടന്നു...&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;പാത്തുമ്മ മാത്രം മോനെ നോക്കി കുറെ നേരം കരഞ്ഞു..&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;പിറ്റേന്ന്&amp;nbsp; വൈകീട്ട് ആ പഴയ ഇടവഴിയിലൂടെ നടക്കുമ്പോള്‍ ആലിക്കുട്ടി പിന്നെയും ദേവയാനിയെ കണ്ടു..ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം..&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;അവള്‍ അമ്പലത്തില്‍ നിന്ന് വരികയാണ്...ആലിക്കുട്ടിയ്ക്ക് ശ്വാസം നിലച്ചപോലെ തോന്നി.. നിലാവ് പൂത്തപോലെ മുന്നില്‍ നിറഞ്ഞു നില്‍ക്കുകയാണവള്‍ - ദേവയാനി.&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;"ന്നെ&amp;nbsp; അറിയോ.." ചോദിക്കണമെന്നുണ്ടായിരുന്നു..പക്ഷെ ശബ്ദം പുറത്തുവന്നില്ല....&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;അലിക്കുട്ടിയെ നോക്കി ഒന്ന് മന്ദഹസിച്ച് ദേവയാനി കടന്നു പോയി..&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;ഇല്ല..അവള്‍ തന്നെ മറന്നിട്ടില്ല...നോക്കി ചിരിച്ചപ്പോള്‍ മനസ്സില്‍ മഞ്ഞു കഷണങ്ങള്‍ വാരിയിട്ട പോലെ..ആ കണ്ണുകള്‍ എന്തൊക്കെയോ പറയാന്‍ വെമ്പുന്നുണ്ടായിരുന്നോ..ആ ചിരിയില്‍ മുഴുവനും തന്നോടുള്ള സ്നേഹമില്ലേ..???... &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;അവള്‍ പോയിക്കഴിഞ്ഞിട്ടും ആലിക്കുട്ടിക്ക് അവിടെ നിന്നും അനങ്ങാന്‍ കഴിഞ്ഞില്ല...&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;പക്ഷെ പിറ്റേ ദിവസം ഒരു വാര്‍ത്ത കേട്ടതോടെ ആ ഹൃദയം തകര്‍ന്നു..&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;"ദേവയാനിയുടെ കല്യാണം നിശ്ചയിച്ചിരിക്കുന്നു.."&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;കണ്ണില്‍ കണ്ടതെല്ലാംഅടിച്ചു നുറുക്കാനാണ് ആദ്യമയാള്‍ക്ക് തോന്നിയത്..വേറൊരാള്‍ ദേവയാനിയെ കൊണ്ടുപോകാന്‍ വരുന്നു..ഹൃദയത്തിന്‍റെ ഉള്ളില്‍ എന്തൊക്കയോ ഉടയുന്നുണ്ട്..ചിലപ്പോഴൊക്കെ സ്വബോധം നഷ്ടപ്പെടുന്ന പോലെ...ഒരുപാട് ബീഡികള്‍ വലിച്ചു തീര്‍ത്തു..കുറേ നേരം കുളക്കരയിലെ കൈതോലപ്പടര്‍പ്പിനുള്ളില്‍ പോയിരുന്നു.എന്നിട്ടും അവള്‍ മാത്രം മനസ്സില്‍ നിന്നും പോവാന്‍ കൂട്ടാക്കുന്നില്ല...&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;ദേവയാനിയുടെ കല്യാണത്തിന്റെ അന്ന് ആലിക്കുട്ടി പാതി മരിച്ച മട്ടായിരുന്നു..എങ്കിലും നാട്ടുകാരുടെ കൂടെ അയാളും കല്യാണത്തിനു പോയി...&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;മണ്ഡപത്തിലെ വിളക്കുകളും അലങ്കാരങ്ങളുമൊക്കെ കണ്ടപ്പോള്‍ എല്ലാം അടിച്ചു തകര്‍ത്ത് അവളെയും കൊണ്ടു രക്ഷപ്പെട്ടാലോ എന്ന് കൂടി ചിന്തിച്ചു..&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;പക്ഷെ ഒന്നും മിണ്ടാതെ കിണറിന്റെ ആള്‍മറയില്‍ ചാരിനിന്നു..&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;കടും ചുവപ്പ് കസവുസാരിയില്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞ് ദേവയാനി വരുന്നു..കൂടെ കയ്യില്‍ താലങ്ങളുമേന്തി കുറേ സ്ത്രീകളും..ആലിക്കുട്ടി ദേവയാനിയെ മാത്രമേ കണ്ടുള്ളൂ..അവള്‍ മണ്ഡപത്തിലേക്ക് കയറിയപ്പോള്‍ ആ പ്രഭയില്‍ താന്‍ അലിഞ്ഞു പോകുന്നു വെന്നാണ് ആലിക്കുട്ടിക്കു തോന്നിയത്..ഈ ഭൂമിയില്‍ ഇപ്പോള്‍ താനും അവളും മാത്രമേയുള്ളൂ..ഒരു വലിയ ഞാറല്‍ മരത്തിനു ചോട്ടില്‍ വച്ച് മുഖത്താകെ നീല നിറം നിറച്ചു വച്ച് അവള്‍ ചിരിക്കുകയാണ്..ദൂരെ അമ്പലത്തിലെ ഉല്‍സവത്തിന് കതിനപൊട്ടുന്നതിന്റെയും ചെണ്ടയടിക്കുന്നതിന്റെയും ശബ്ദം..ആ താളത്തില്‍ ലയിച്ചങ്ങനെ കുറേ നേരം നിന്നുപോയി..പെട്ടെന്ന് ദേവയാനിയുടെ മുഖം മാറിയോ..ആ കണ്ണുകള്‍ നിറഞ്ഞോ???..ഇപ്പോള്‍ കേള്‍ക്കുന്നത് ചെണ്ടമേളമല്ല..മറ്റെന്തോ താളം..!! താന്‍ നില്‍ക്കുന്നത് ദേവയാനിയുടെ വീട്ടുമുമറ്റത്താണ്.!!.ഒരാള്‍ അവളുടെ കഴുത്തില്‍ താലി കെട്ടാന്‍ പോകുന്നു...തന്റെ ഹൃദയത്തിന്‍റെ&amp;nbsp; ഒരു കഷ്ണം വേറൊരാള്‍ മുറിച്ചെടുത്തു കൊണ്ടുപോകുകയാണ്..ഇനി ഒരു നിമിഷം കൂടിയെയുള്ളൂ..എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ദേവയാനിയെ അയാള്‍ കൊണ്ടു പോകും..അവള്‍ അയാള്‍ക്ക്‌ മുന്നില്‍ തലകുനിക്കുകയാണ്..അവളുടെ മുഖത്ത് നിറഞ്ഞു നില്‍ക്കുന്നത് കഠിനമായ വിഷാദമല്ലേ..??..ഈ യൊരു നിമിഷം കഴിഞ്ഞാല്‍ ജീവിതകാലം മുഴുവനും അവള്‍ ഇഷ്ടപ്പെടാത്ത ഒരാളുടെ കൂടെ ജീവിക്കേണ്ടി വരില്ലേ??... മനസ്സില്‍ ആഞ്ഞു വീശിയ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു നിലതെറ്റി നില്‍ക്കുന്നതിനിടെ ഒരു നിമിഷത്തിന്റെ ഉന്മാദത്തില്‍ അരയിലെ പച്ചബെല്‍റ്റില്‍ നിന്നും ചെറിയ പീച്ചാംകത്തി വലിച്ചൂരി ആലിക്കുട്ടി മണ്ഡപത്തിലേക്ക് ചാടിക്കയറി..&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;"നായിന്റെ&amp;nbsp; മോനെ....ഓളെ....തൊഡരുത്...!!"&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;സദസ്സ് സ്തംഭിച്ചു...പക്കമേളം നിലച്ചു...അതിലെ വീശിയ കാറ്റുപോലും ശബ്ദമുയര്‍ത്താന്‍ പേടിച്ചു..&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt; പക്ഷെ കൂടുതല്‍ നേരം ആ മൌനം നീണ്ടു നിന്നില്ല..നാട്ടുകാര്‍ ഇടപെട്ടു..ചര്‍ച്ചകള്‍ക്കും കോലാഹലങ്ങള്‍ക്കുമിടയില്‍ ദേവയാനി മാത്രം പകച്ചു നിന്നു...&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;ആലിക്കുട്ടിക്കു ഭ്രാന്താണെന്നായിരുന്നു പൊതുവെയുള്ള അഭിപ്രായം...അല്ലാതെ ഇങ്ങനെ വരാന്‍ വഴിയില്ല....അല്ലെങ്കിലും ഈ ആലിക്കുട്ടി എപ്പോഴാണ് ദേവയാനിയെ കണ്ടത്?? എപ്പോഴാണ് അവളോട്‌ മിണ്ടിയത്??..പിന്നെ ചിലരൊക്കെ പറയുന്നത് പോലെ അവര്‍ തമ്മില്‍ എന്ത് പ്രേമം ഉണ്ടാവാന്‍..??പിന്നെ..അവന്റെ ഉപ്പുപ്പായ്ക്കും ഭ്രാന്തുണ്ടായിരുന്നു..കുറേക്കാലം ചങ്ങലക്കിട്ടിട്ടുണ്ട്..&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;ഏതായാലും നേരമിരുട്ടുന്നതിനു മുന്‍പേ ആലിക്കുട്ടി ഭ്രാന്തനായി..ആദ്യമൊക്കെ ആലിക്കുട്ടി മൌനിയായി പീടികത്തിണ്ണയിലും കൈതോലക്കാട്ടിലുമൊക്കെ പോയിരിക്കാറേ ഉണ്ടായിരുന്നുള്ളൂ..പക്ഷെ പിന്നെ പതുക്കെ പതുക്കെ താന്‍ ശരിക്കുമൊരു ഭ്രാന്തനാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു തുടങ്ങി..&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;ആലിക്കുട്ടിയുടെ പിന്നീടുള്ള ഓര്‍മ്മകള്‍ ചിതറിയതാണ്...എന്നും കാതില്‍ ഭയപ്പെടുത്തുന്ന ശബ്ദങ്ങളും &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;കണ്ണുതുറന്നാല്‍ ഇരച്ചുകയറുന്ന&amp;nbsp; വെളിച്ചവും മാത്രം...&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;*** &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&amp;nbsp; &amp;nbsp;&amp;nbsp; *** &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp; *** &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp; ***&amp;nbsp;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;"ഈ കഥയുടെ ക്ലൈമാക്സ് ആണോ ആദ്യം വായിച്ചത്??..."&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;അയാളുടെ ശബ്ദം അല്‍പ്പം പതറിയിരുന്നു...&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;"അതെ.."&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;"അപ്പോള്‍ ആലിക്കുട്ടിയുടെ പിന്നീടുള്ള ഓര്‍മ്മകള്‍ ??"&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;"പിന്നീടുള്ള ഓര്‍മ്മകള്‍ ആലിക്കുട്ടിയുടേതല്ല ദേവയാനിയുടെതാണ്...ആ ഓര്‍മ്മകള്‍ പിന്നെ തുടങ്ങുന്നത് നഗരത്തിലെ മാനസികാരോഗ്യകേന്ദ്രത്തിലും..."&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;"അപ്പോള്‍ ആലിക്കുട്ടി പിന്നെയും &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;ദേവയാനിയെ കണ്ടു??&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;"അതെ...വര്‍ഷങ്ങള്‍ക്കു ശേഷം..അന്നവള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുകയായിരുന്നു...മനുഷ്യാവകാശകമ്മീഷന്റെ ഒരു അന്വേഷണത്തിനു സഹായിയായി ആ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയ അവള്‍ യാദൃശ്ചികമായി ആലിക്കുട്ടിയെ കണ്ടു..യാതൊരു മാനസികാസ്വാസ്ഥ്യവുമില്ലാതെ..പഴയ ഓര്‍മകളും പേറി ജീവിക്കുന്ന ഒരു മനുഷ്യനെ.."&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;"എന്നിട്ട് ദേവയാനി അയാളോട് എന്ത് ചോദിച്ചു...??"&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;"എന്നെങ്കിലും അയാളെ വീണ്ടും കണ്ടു മുട്ടിയാല്‍ അയാളോട് ഒരു ചോദ്യം ചോദിക്കണമെന്ന് ദേവയാനി കരുതിയിരുന്നു.."ജീവിതത്തില്‍ എപ്പോഴെങ്കിലും ദേവയാനി അയാളോട് ഒരു വാക്കെങ്കിലും മിണ്ടിയിട്ടുണ്ടോ" എന്ന്....."&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;"എന്നിട്ട് ചോദിച്ചില്ലാ....??"&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;"ഇല്ല..&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;"എന്തേ??..."&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;"അയാളുടെ മാനസികനില പിന്നെയും തെറ്റുമോ എന്നവള്‍ ഭയന്നു...ഒറ്റനോട്ടത്തില്‍ തന്നെ ദേവയാനിയെ തിരിച്ചറിഞ്ഞ ആ സ്നേഹത്തിന് മുന്നില്‍ അവളും ഒന്നു പതറിക്കാണും...."&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;"അപ്പോള്‍&amp;nbsp; പറഞ്ഞു വരുന്നത്...ദേവയാനിക്ക് അയാളോട് സ്നേഹമുണ്ടായിരുന്നു എന്നാണോ??..."&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;"അത് കഥയില്‍ സൂചിപ്പിക്കുന്നില്ല..സൂചിപ്പിക്കേണ്ട ആവശ്യവുമില്ല...പക്ഷെ അവിടെനിന്നും മോചിതനായതിനു ശേഷം അവളറിയാതെ അയാള്‍ അവളെ പിന്തുടര്‍ന്നു... പലവട്ടം അവളുടെ ഓഫീസിനു മുന്നില്‍ വന്നിരുന്ന്‍ ആരും കാണാതെ അവളെ കണ്ടു.."&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;"ദേവയാനിക്ക് അയാളോടു സ്നേഹമുണ്ടായിരുന്നോ എന്നത് കഥയില്‍ സൂചിപ്പിക്കേണ്ട ആവശ്യമില്ല എന്ന് പറഞ്ഞത് ???..." അത് ചോദിച്ചപ്പോള്‍ അയാളുടെ കണ്ണുകള്‍ കുറുകി..&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;"അവിടെയാണ് കഥയും ജീവിതവും തമ്മിലുള്ള വ്യത്യാസം...നല്ല ഒരു വായനക്കാരന് ഒരു പക്ഷേ കഥാപാത്രങ്ങളുടെ മനസ്സിലേക്കിറങ്ങിചെല്ലാന്‍ കഴിഞ്ഞു എന്ന് വരും....."&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;"ആദ്യം പറഞ്ഞ ക്ലൈമാക്സില്‍ ..."അവര്‍ വീണ്ടുമാ കടല്‍ത്തീരത്തു പോയി എന്നാണു തുടക്കം" കടലും ഈ കഥയുമായുള്ള ബന്ധം?? അവര്‍ പിന്നെയും സന്ധിച്ചിരുന്നു എന്നല്ലേ അതിനര്‍ത്ഥം..??"&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;അയാള്‍ സംശയത്തോടെ,ജിജ്ഞാസയോടെ ചോദിച്ചു..&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;ഇത്തവണ കഥാകൃത്ത് മറുപടി പറഞ്ഞത്, കടുത്ത വിഷാദത്തോടെ മുഖം കുനിച്ചുകൊണ്ടാണ്...&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;"ഒരു പക്ഷെ ഈ ഒരു സംശയം എന്നും ദേവയാനിയുടെ വിവാഹ ജീവിതത്തില്‍ നിറഞ്ഞു നിന്നത് കൊണ്ട്, അല്ലെങ്കില്‍ ദേവയാനി എന്നും തന്റെ ഭര്‍ത്താവിനാല്‍ സംശയിക്കപ്പെട്ടതുകൊണ്ടാവാം ആദ്യം പറഞ്ഞ ക്ലൈമാക്സില്‍ നിന്നും കഥ തുടങ്ങാന്‍ കഥാകൃത്ത് പ്രേരിക്കപ്പെട്ടത്‌..."&amp;nbsp;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;നിറഞ്ഞു തുടങ്ങിയ മിഴികളുമായി കഥാകൃത്ത് എഴുന്നേറ്റു പോയിക്കഴിഞ്ഞിട്ടും ശ്രോതാവായ സദാശിവന് എഴുന്നേല്‍ക്കാന്‍ തോന്നിയില്ല..&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;ആലിക്കുട്ടിയെന്ന കഥാപാത്രം അബ്ദുല്‍ റസ്സാഖായും, ദേവയാനി എന്ന നായിക തന്റെ ഭാര്യ ശാരദാ സദാശിവനായും രൂപാന്തരം പ്രാപിക്കുന്ന കഥയില്‍ സദാശിവന്‍ എന്ന തന്നെക്കുറിച്ച്, അല്ലെങ്കില്‍ കഥയിലെ ദേവയാനിയുടെ ഭര്‍ത്താവിനെപ്പറ്റി ചെറിയൊരു പരാമര്‍ശം പോലുമില്ലല്ലോ എന്ന് ചിന്തിക്കുകയായിരുന്നു അയാള്‍ ...&lt;/span&gt;&lt;br /&gt;&lt;br /&gt;സ്വന്തം ജീവിതത്തെ ആസ്പദമാക്കി ശാരദ ഇങ്ങനെ ഒരു കഥ എഴുതിയതും അത് തന്നെ വായിച്ചു കേള്‍പ്പിച്ചതും എന്തിനായിരുന്നു ??&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;ആഴ്ചപ്പതിപ്പില്‍  പ്രസിദ്ധീകരിച്ചു വന്ന വന്ന താനെഴുതിയ,തന്റെ സ്വന്തം കഥ മുഴുവന്‍  ഭര്‍ത്താവിനെ വായിച്ചു കേള്‍പ്പിച്ച് ശാരദാ സദാശിവന്‍ എന്ന കഥാകൃത്ത്  എഴുന്നേറ്റു പോയെങ്കിലും അവളെഴുതിയ പ്രസിദ്ധീകരിക്കപ്പെടാത്ത കഥകള്‍  പലതും,ആ മുറിയിലെ പഴയ ഇരുമ്പുപെട്ടിക്കുള്ളില്‍&amp;nbsp; അപ്പോഴും നല്ല വായനക്കാരെ  തേടിക്കൊണ്ടിരുന്നു.... &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;. &lt;/span&gt;&lt;br /&gt;&lt;span lang="ML" style="font-family: AnjaliOldLipi;"&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/529785220635409495-3015120946376435952?l=peythozhiyathe-pravasi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://peythozhiyathe-pravasi.blogspot.com/feeds/3015120946376435952/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=529785220635409495&amp;postID=3015120946376435952' title='25 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/3015120946376435952'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/3015120946376435952'/><link rel='alternate' type='text/html' href='http://peythozhiyathe-pravasi.blogspot.com/2011/02/blog-post.html' title='അവര്‍ പടിഞ്ഞാറോട്ട് നടക്കുകയാണ്..'/><author><name>മുരളി I Murali Nair</name><uri>http://www.blogger.com/profile/11938604579749656969</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_7qKU9zqaN-c/S45TsErSDBI/AAAAAAAAA7E/PKapss3GXrs/S220/m.5.JPG'/></author><thr:total>25</thr:total></entry><entry><id>tag:blogger.com,1999:blog-529785220635409495.post-7513149984378565751</id><published>2010-10-29T23:20:00.000-07:00</published><updated>2010-10-29T23:22:00.476-07:00</updated><category scheme='http://www.blogger.com/atom/ns#' term='പലവക'/><title type='text'>എന്റെ വിവാഹം.</title><content type='html'>പേഴ്സണല്‍ ആയ കാര്യങ്ങള്‍ ഒന്നും തന്നെ ബ്ലോഗില്‍ എഴുതില്ലായെന്നു ബ്ലോഗ്‌ തുടങ്ങുമ്പോള്‍ തന്നെ ഒരു തീരുമാനമെടുത്തിരുന്നു.പക്ഷെ ജീവിതത്തിലെ ചില സുപ്രധാനകാര്യങ്ങള്‍ എന്റെ എല്ലാ ബ്ലോഗ്‌ സുഹൃത്തുക്കളെയും അറിയിക്കേണ്ടേ..അതുകൊണ്ടാണ് ഈ കുറിപ്പ്‌ ..&lt;br /&gt;&lt;br /&gt;ഏറെ നാളായി ബ്ലോഗില്‍ കയറിയിട്ട്. നാട്ടിലും വിദേശത്തുമായുള്ള തിരക്കുകളില്‍ ബൂലോകം പലപ്പോഴും അന്യമായിത്തീരുന്നു.ചില രാത്രികളില്‍ വീണു കിട്ടുന്ന ഇടവേളകളില്‍ എന്റെ പ്രിയസുഹൃത്തുക്കളുടെ ബ്ലോഗുകളിലൂടെ കയറിയിറങ്ങുമ്പോഴാണ് എല്ലാവരെയും എത്ര മിസ്‌ ചെയ്യുന്നു എന്നറിയുന്നത്.കഴിഞ്ഞ ആറേഴുമാസക്കാലം ഞാനീ ബൂലോകത്തുണ്ടായിരുന്നില്ല എന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. സ്വന്തബന്ധങ്ങളില്‍ നിന്നും എത്ര അകന്നുനില്‍ക്കെണ്ടിവന്നാലും&amp;nbsp; അവ ഒരിക്കലും നഷ്ടപ്പെടുന്നില്ല എന്നു ഞാന്‍ സന്തോഷപൂര്‍വ്വം മനസ്സിലാക്കുന്നത് ഈ കാലയളവിലും എന്നോട് മെയില്‍ വഴിയും ഫോണ്‍ വഴിയുമൊക്കെ സ്നേഹാന്വേഷണങ്ങള്‍ നടത്തിയ എന്റെ പ്രിയ സുഹൃത്തുക്കള്‍ മൂലമാണ്.&lt;br /&gt;ഏറെ നാള്‍ എഴുതാതിരുന്നു മടിപിടിക്കുക എന്നൊരു അവസ്ഥയും ഈയിടെ വന്നുകൂടിയിട്ടുണ്ട്.നല്ല ഭാഷയില്‍ ഒരു കമന്റ്‌ പോലും എഴുതാന്‍ കഴിയുന്നില്ല.ഇനി തിരക്കുകളില്‍ നിന്നും എല്ലാം രക്ഷപ്പെട്ട്&amp;nbsp; എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് വീണ്ടും കടന്നു വരാന്‍ അതിയായ ആഗ്രഹമുണ്ട്.ഉടന്‍ തന്നെ തിരിച്ചുവരാന്‍ കഴിയും എന്ന് പ്രത്യാശിക്കുന്നു. &lt;br /&gt;&lt;br /&gt;ഇത്ര വലിയ തിരക്കുകള്‍ എന്താണെന്ന് ചോദിക്കാന്‍ വരട്ടെ, ചില സുഹൃത്തുക്കള്‍ ഒക്കെ ഓള്‍റെഡി അറിഞ്ഞകാര്യമാണ്. മറ്റൊന്നുമല്ല എന്റെ വിവാഹമാണ്.&lt;br /&gt;മുരളി‍, 29, സിംഗിള്‍ എന്ന് പലയിടത്തും എഴുതിയിരുന്നതിന് ഒരു വിരാമമായി.ഇനി എന്റെ യാത്രയില്‍ ഒരാള്‍ കൂടി കൂട്ടിനുണ്ട്.എന്റെ തൊട്ടടുത്തുണ്ടായിരുന്നതറിയാതെ ഞാന്‍ ഏറെ നാള്‍ തേടിക്കൊണ്ടിരുന്ന ഒരു പെണ്‍കുട്ടി....&lt;br /&gt;&lt;br /&gt;ഒരു പക്ഷെ ,ഇങ്ങനെയൊക്കെ അങ്ങനെ ജീവിച്ചുപോയാല്‍ പോരെ? എനിക്ക് അച്ഛനും അമ്മയും അനിയത്തിയും കസിന്‍സും ഒക്കെയില്ലേ എന്ന് ചിന്തിച്ചു കല്യാണമേ വേണ്ടാ എന്നും പറഞ്ഞിരുന്ന എന്റെ മനസ്സില്‍, എനിക്കന്യമായിരുന്ന ചില ചിന്തകള്‍ കൊണ്ടുവന്നത് എന്റെ കസിന്‍ സിസ്റ്ററുടെ ഹസ്ബന്റ് ആണ്. പുള്ളിക്കാരന്‍ ഒരു ദിവസം എന്നെ വിളിച്ചു പറഞ്ഞു...&lt;br /&gt;&lt;br /&gt;"മുരളീ...ഞാനും ഒരു കാലത്ത് കല്യാണമൊന്നും വേണ്ട എന്നും തീരുമാനിച്ച് ഇരുന്ന ആളായിരുന്നു.പക്ഷേ വേറെ ചിലതുണ്ട്..ചില കാര്യങ്ങളൊക്കെ നമുക്ക് നമ്മുടെ സുഹൃത്തുക്കളോട് പറയാം ചിലത് അമ്മയോടും അച്ഛനോടും പറയാം ചിലവ സിസ്റ്ററോടും കസിന്‍സിനോടും പറയാം പക്ഷേ എല്ലാ കാര്യങ്ങളും പങ്കുവെയ്ക്കാനും, നമ്മുടെ സുഖത്തിലും ദുഖത്തിലും എന്നും നമ്മോടോപ്പമുണ്ടാവുകയും ചെയ്യുന്ന ഒരേയൊരാളേ&amp;nbsp; ഈ ഭൂമിയിലുള്ളൂ..അതാണ്‌ ഭാര്യ...."&lt;br /&gt;&lt;br /&gt;ആ വാക്കുകള്‍ മനസ്സിലെവിടെയൊക്കയോ ചെന്ന് കൊള്ളുന്നന്നതായി അന്നെനിക്ക് തോന്നി.&lt;br /&gt;അന്നു തുടങ്ങിയ യാത്രയ്ക്കൊടുവില്‍ ഇപ്പോള്‍ എന്റെ കൂടെയും ഒരാളുണ്ട്.&lt;br /&gt;'ശാലീന' എന്നാണു പേര്. &lt;br /&gt;ഈ വരുന്ന നവംബര്‍ നാലാം തിയ്യതി വധൂഗൃഹത്തില്‍ വച്ചാണ് വിവാഹം.ആര്‍ഭാടവിവാഹത്തില്‍ താല്പ്പര്യമില്ലാത്തതുകൊണ്ട് ലളിതമായ ചടങ്ങുകള്‍ മാത്രം. എല്ലാവരുടെയും അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിക്കുന്നു.&lt;br /&gt;&lt;br /&gt;Murali.V.K&lt;br /&gt;Mudra (Ho)&lt;br /&gt;Perambra &lt;br /&gt;Calicut&amp;nbsp; 673525&lt;br /&gt;Mob : +9539770750&lt;br /&gt;&lt;br /&gt;ഓഫ്‌ : &lt;br /&gt;ഞാനൊരു ബ്ലോഗറാണ് എന്ന് കേട്ട നിമിഷം എന്റെ ബ്ലോഗ്‌ ഐഡി ചോദിച്ച ഭാവിവധുവിനോട് ,"ബ്ലോഗിലെ കഥകള്‍ വായിക്കുന്നതൊക്കെ കൊള്ളാം പക്ഷേ അതില്‍ 'ആത്മകഥാംശം' തിരയരുത് " എന്നൊരു ഡിമാന്‍ഡ് മാത്രമേ വച്ചുള്ളൂ..കാര്യമെന്തെന്നു എന്റെ ചങ്ങാതിമാര്‍ക്കറിയാമല്ലോ.. :) :)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/529785220635409495-7513149984378565751?l=peythozhiyathe-pravasi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://peythozhiyathe-pravasi.blogspot.com/feeds/7513149984378565751/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=529785220635409495&amp;postID=7513149984378565751' title='63 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/7513149984378565751'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/7513149984378565751'/><link rel='alternate' type='text/html' href='http://peythozhiyathe-pravasi.blogspot.com/2010/10/blog-post.html' title='എന്റെ വിവാഹം.'/><author><name>മുരളി I Murali Nair</name><uri>http://www.blogger.com/profile/11938604579749656969</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_7qKU9zqaN-c/S45TsErSDBI/AAAAAAAAA7E/PKapss3GXrs/S220/m.5.JPG'/></author><thr:total>63</thr:total></entry><entry><id>tag:blogger.com,1999:blog-529785220635409495.post-3485750433376000842</id><published>2010-07-06T08:41:00.000-07:00</published><updated>2010-07-06T08:41:15.873-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>കൊളസ്ട്രോള്‍</title><content type='html'>&lt;span style="font-size: large;"&gt;ടെ&lt;/span&gt;സ്റ്റ്‌ റിസല്‍ട്ടും കയ്യിലെടുത്ത് ഡോക്ടറുടെ റൂമിന്റെ പടിയിറങ്ങിയപ്പോള്‍ ദീപനു നന്നായി പേടി തോന്നി.കൊളസ്ട്രോള്‍ ലവല്‍ ഒരുപാട് കൂടുതലാണ്.ബിപി യുമുണ്ട്. ഡയബറ്റിക് ആണെന്ന് കുറേ മുന്‍പേ തന്നെ അറിയാം പക്ഷെ&amp;nbsp; ഇത്രയും അപകടകരമാം വിധം വര്‍ദ്ധിച്ചതറിയില്ലായിരുന്നു..&lt;br /&gt;&lt;br /&gt;"സീ മിസ്റ്റര്‍ ദീപന്‍.ഞാന്‍ താങ്കളെ ശക്തമായി താക്കീത് ചെയ്യുകയാണ് ഇനിയെങ്കിലും ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സമീപഭാവിയില്‍ തന്നെ താങ്കളൊരു ഹാര്‍ട്ട് പേഷ്യന്റ് ആയി മാറും.."&lt;br /&gt;&lt;br /&gt;ദീപന്‍ വില്ലേജോഫീസറാണ്.അത്യാവശ്യം കൈക്കൂലി ഒക്കെ വാങ്ങുന്നത് കൊണ്ട് ഒരു രണ്ടു നില വീടിന്റെ പണിതീര്‍ന്നു.എന്നാലും പെണ്മക്കള്‍ രണ്ടെണ്ണം വളര്‍ന്നു വരുന്നുണ്ട്.ഒന്നിനെ കഴിഞ്ഞ വര്‍ഷം എല്‍ക്കേജിയില്‍ ചേര്‍ക്കാന്‍ തന്നെ രൂപാ അമ്പതിനായിരം പൊടിഞ്ഞു.ഒരുതരത്തില്‍ മെയിന്റൈന്‍ ചെയ്തു വരുമ്പോഴാണ് പുതിയ പൊല്ലാപ്പ്‌.ഷുഗറണ്ടെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രിയ നിര്‍ബന്ധിക്കുകയാണ് ഒന്ന് പോയി ഡോക്ടറെ കാണാന്‍. ഇന്നിപ്പോ&amp;nbsp; കൊളസ്ട്രോളും ബിപി യും കൂടി ഉണ്ടെന്നറിഞ്ഞപ്പോള്‍ തീര്‍ന്നു.ദീപന് വരേണ്ടിയില്ലായിരുന്നെന്നു തോന്നി.&lt;br /&gt;&lt;br /&gt;"ഇതെല്ലാം ജീവിതശൈലീരോഗങ്ങളാണ് മിസ്റ്റര്‍ ദീപന്‍.അപകടകരമായ ഭക്ഷണശീലങ്ങളുടെയും വ്യായാമാക്കുറവിന്റെയും ഫലം."&lt;br /&gt;സത്യത്തില്‍ എന്തിനാണ് വന്നതെന്ന്‍ ഡോക്ടറോട് പറയണോ എന്ന് ആലോചിച്ചതാണ്.പിന്നെ പറഞ്ഞില്ലെങ്കില്‍ പ്രിയയോട് എന്ത് സമാധാനം പറയും എന്ന് കരുതി മാത്രമാണ് ചോദിച്ചത്.&lt;br /&gt;അല്ലാ ഡോക്ടര്‍ ഞാന്‍ വന്ന പ്രധാന പ്രശ്നം..അത്..&lt;br /&gt;ദീപന്‍ പരുങ്ങുന്നത് കണ്ട് ഡോക്ടര്‍ ചിരിച്ചു.&lt;br /&gt;"പറഞ്ഞോളൂ ദീപന്‍..എന്തിനാണ് ഡോക്ടറുടെ മുന്നില്‍ വിഷമിക്കുന്നത്.."&lt;br /&gt;ദീപന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തത് കഴിഞ്ഞ ഏതാനും മാസങ്ങളായി മനസ്സിനെ വല്ലാതെ നീറ്റിക്കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.മുപ്പത്താറാം വയസ്സില്‍ തന്നെ ഇങ്ങനെ ആയത് എന്തുകൊണ്ടാണെന്ന് ഓര്‍ക്കുമ്പോള്‍ എല്ലാ നാഡികളും തളര്‍ന്നു പോകുന്നു.എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ ദീപന്‍ കരയുന്നതുപോലെയായി.&lt;br /&gt;ഡോക്ടര്‍ ദീപനെ ആശ്വസിപ്പിച്ചു.&lt;br /&gt;"ദീപന്‍,നിങ്ങള്‍ കരുതുന്നതുപോലെ നിങ്ങളുടെ ലൈംഗികശേഷി പൂര്‍ണമായും നഷ്ടപ്പെട്ടിട്ടൊന്നുമില്ല.ഉയര്‍ന്ന പ്രമേഹം മൂലം ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം എന്നത് ശരിതന്നെ.അതൊക്കെ മരുന്ന് കൊണ്ടും ജീവിതരീതി ക്രമീകരണം കൊണ്ടും മാറ്റാവുന്നതെയുള്ളൂ.."&lt;br /&gt;ഡോക്ടര്‍ ഭക്ഷണരീതിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് താന്‍ എന്തൊക്കെയാണ് കഴിക്കാറ് എന്ന് ദീപന്‍ ആലോചിച്ചത്.&lt;br /&gt;രാവിലെ രണ്ടോ മൂന്നോ മുട്ട,പിന്നെ ഇറച്ചി,മീന്‍,പൊരിച്ചതും വറുത്തതും..പിന്നെ ഇടയ്ക്കിടെ വരുന്ന പാര്‍ട്ടികളിലും സല്‍ക്കാരങ്ങളിലുമൊക്കെയായി..അങ്ങനങ്ങനെ...&lt;br /&gt;"മദ്യപിക്കാറുണ്ടോ?"&lt;br /&gt;"ഉണ്ട്"&lt;br /&gt;"സ്മോക്കിംഗ്?"&lt;br /&gt;"ഇപ്പോള്‍ നിര്‍ത്തി."&lt;br /&gt;ഏതാണ്ട് പതിനഞ്ചു മിനിട്ടോളം നീണ്ട ഡോക്ടറുടെ ഉപദേശം കേട്ടുകഴിഞ്ഞപ്പോഴാണ് താന്‍ എത്ര വലിയ അപകടത്തിലാണ് എന്ന് ബോധ്യമായത്.&lt;br /&gt;&lt;br /&gt;ഡോക്ടര്‍ കുറിച്ച് കൊടുത്ത മരുന്നുകളെല്ലാം വാങ്ങി തിരിച്ചു വീട്ടിലേക്കു വണ്ടിയോടിക്കുമ്പോള്‍ ദീപന്‍ ആകെ വിയര്‍ത്തുകുളിച്ചിരുന്നു.ഗുളികകള്‍ എടുത്തുതന്ന ഫാര്‍മസിസ്റ്റിന്‍റെ ഒരു ചോദ്യം.&lt;br /&gt;"അല്ലാ..സാറിനാണോ?"&lt;br /&gt;"അതെ.."&lt;br /&gt;"ഇത്ര ചെറുപ്പത്തിലേ കിട്ടി അല്ലെ.."&lt;br /&gt;അയാളുടെ ചോദ്യത്തില്‍ സഹതാപമാണോ പരിഹാസമാണോ എന്ന് തിരിച്ചറിയാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു ദീപന്‍.&lt;br /&gt;തൊട്ടടുത്ത കടയില്‍ ആരോഗ്യമാസിക തൂങ്ങിക്കിടക്കുന്നതു കണ്ടു.&lt;br /&gt;ജീവിതശൈലീ രോഗങ്ങളെ ക്കുറിച്ചുള്ള സ്പെഷ്യല്‍ പതിപ്പ്‌ ,ഷുഗര്‍,പ്രഷര്‍,കൊളസ്ട്രോള്‍ എല്ലാം ഉണ്ട്.ഒരെണ്ണം വാങ്ങി വണ്ടിയിലിട്ടു.&lt;br /&gt;&lt;br /&gt;വീട്ടിലെത്തിയപ്പോള്‍ പുറത്താരുടെയോ ചെരിപ്പ് കണ്ടു.അകത്ത് പ്രിയ ആരുമായോ സംഭാഷണത്തിലാണ്.വിനീതാണ്,പ്രിയയുടെ പഴയ ക്ലാസ്സ് മേറ്റ്‌ .ഇപ്പോ എല്‍ ഐ സി ഏജന്റ്. സെഞ്ചൂറിയന്‍ കോടിപതിയോ അങ്ങനെയെന്തോ.. അയാളുടെ ആളെമയക്കുന്ന സംസാരവും കപടസ്നേഹവുമൊന്നും ദീപന് പണ്ടേ ഇഷ്ടമല്ല.രണ്ടു പോളിസി എടുത്തു കഴിഞ്ഞു.ഇനിയും എന്തിനാണാവോ.&lt;br /&gt;വിനീത് ചിരിച്ചു.ചാടിയെഴുന്നേറ്റ് ഷേക്ക്‌ ഹാന്‍ഡ്‌ തന്നു.&lt;br /&gt;"ദീപേട്ടാ വിനീത് കുറച്ചു നേരമായി വന്നിട്ട്.ആ പിന്നെ പോയ കാര്യം എന്തായി.ഡോക്ടറെ കണ്ടോ?"&lt;br /&gt;പ്രിയയുടെ ചോദ്യത്തില്‍&amp;nbsp; ദീപന് അതൃപ്തി തോന്നി.ഡോക്ടറെ കണ്ട കാര്യമൊക്കെ മറ്റുള്ളവരെ അറിയിക്കുന്നതെന്തിന്?&lt;br /&gt;വിനീത് ഇടപെട്ടു.&lt;br /&gt;"ദീപന്‍ സര്‍ എന്താ പ്രോബ്ലം? പനിയോ മറ്റോ ആണോ? സൂക്ഷിക്കണേ ഇക്കാലത്തെ പനി..."&lt;br /&gt;"അല്ല വിനീതേ, ഏട്ടന് ഷുഗറുണ്ട് കുറെ മുന്‍പേ ചെക്ക്‌ ചെയ്തതാ..ഇപ്പൊ ഡോക്ടറെ കണ്ടു വരികയാ..."&lt;br /&gt;വിനീത് തന്റെ കയ്യിലെ ടെസ്റ്റ്‌ റിസള്‍ട്ടുകള്‍ വാങ്ങി നോക്കുമ്പോള്‍ ദീപന് തടയണമെന്നുണ്ടായിരുന്നു.പക്ഷെ നിരാശയോടെ അയാള്‍ തിരിച്ചറിഞ്ഞു.താനൊരു പ്രമേഹരോഗിയാണ്.കൂടെ കൊളസ്ട്രോളും ബിപിയും....&lt;br /&gt;"ഓ ദീപന്‍ സാര്‍ ഇത് ഒരുപാട് കൂടുതലാണല്ലോ..ഷുഗര്‍ 250.കൊളസ്റ്റോള്‍ മുന്നൂറ്റി അറുപതിനും മേലെ..നല്ല കൊളസ്ട്രോള്‍ തീരെയില്ല ചീത്ത കൊളസ്ട്രോള്‍ ഒരുപാടധികം..!!"&lt;br /&gt;പ്രിയ അമ്പരപ്പോടെ വിനീതിനെ നോക്കുകയാണ്.&lt;br /&gt;"നിനക്കിതൊക്കെ എങ്ങനെ അറിയാം??"&lt;br /&gt;"എന്റെ അമ്മാവന് ഇതെല്ലാം ഉണ്ടായിരുന്നു.ഞാന്‍ പുള്ളിയുടെ കൂടെ അല്ലായിരുന്നോ കുറേക്കാലം.പുള്ളി നാല്‍പ്പതിനു മുന്നേ പോയി.അറ്റാക്കായിരുന്നു.അല്ല ഞാന്‍ പറഞ്ഞെന്നേയുള്ളൂ.മരുന്ന് കൊണ്ട് മാറ്റാവുന്നതെയുള്ളൂ എന്നാലും സൂക്ഷിക്കണം.നേരത്തെ ഞാന്‍ പറഞ്ഞതൊക്കെ പ്രിയക്ക് ഇപ്പൊ ബോധ്യമായിട്ടുണ്ടാവുമല്ലോ."&lt;br /&gt;ദീപന്റെ നെഞ്ചില്‍ കൂടുതല്‍ കനലുകള്‍ വാരിയിട്ട് വിനീത് പുറത്തേക്കിറങ്ങി.&lt;br /&gt;&lt;br /&gt;അന്ന് രാത്രി ഊണുമേശയിലെ പ്രധാന വിഭവം കൊളസ്ട്രോള്‍ ആയിരുന്നു.&lt;br /&gt;"അച്ഛാ എന്താ ഈ കൊളസ്ട്രോള്‍??"&lt;br /&gt;തികച്ചും അപരിചിതമായ ഒരു സാധനത്തെപ്പറ്റി അച്ഛനുമമ്മയും നിര്‍ത്താതെ സംസാരിക്കുന്നതുകേട്ട എല്‍ക്കേജീക്കാരി സംശയം ചോദിച്ചു.&lt;br /&gt;"മോളെ അത് ബ്ലഡില്‍ കാണുന്ന ഒരു സാധനമാ മെഴുകുപോലെയുള്ള...."ദീപന്‍ കുളിക്കുന്ന,പതിനഞ്ചു മിനിട്ടോളം സമയത്ത് ആരോഗ്യമാസിക വായിച്ചു നേടിയെടുത്ത അറിവോടെ പ്രിയ പറഞ്ഞു.&lt;br /&gt;നാലാം ക്ലാസ്സുകാരിക്ക് അല്‍പ്പം കൂടി അറിവുണ്ട്.&lt;br /&gt;"ഹാര്‍ട്ട് അറ്റാക്ക്‌ വരുത്തുന്ന സാധനം അല്ലേ അമ്മെ? അച്ചാച്ചന്‍ മരിച്ചത്‌ അങ്ങനെയല്ലേ?"&lt;br /&gt;തെല്ല് സംശയത്തോടെ നാലാം ക്ലാസ്സ്കാരി ചോദിക്കുന്നത് ദീപന്‍ വേദനയോടെ കേട്ടു.ഇടയ്ക്ക് പ്രിയയുടെ മുഖത്തേക്ക് പാളിനോക്കിയപ്പോള്‍ ആ മുഖം ഇരുണ്ടിരിക്കുന്നത് കണ്ടു.&lt;br /&gt;"ഇനി ഇവിടെ പൊരിച്ച മീനും ഇറച്ചിയും ഒന്നും ഉണ്ടാവില്ല.നാളെ മുതല്‍ എല്ലാം നിര്‍ത്തുവാ.."&lt;br /&gt;ഗൌരവത്തോടെ അമ്മ പറഞ്ഞത് കേട്ട് മക്കള്‍ പരസ്പരം നോക്കി.കാര്യമായ കുഴപ്പം എന്തോ ഉണ്ട് എന്ന് രണ്ടാള്‍ക്കും മനസ്സിലായി പക്ഷെ പൊരിച്ചമീനിനും ഇറച്ചിക്കും എന്താണ് പ്രശ്നമെന്നു മാത്രം എല്‍ക്കേജീക്കാരിക്ക് മനസ്സിലായില്ല.മുഖം ഇങ്ങനെയിരിക്കുന്ന സമയത്ത് അമ്മയോട് വല്ലതും ചോദിച്ചാല്‍ തല്ലുകിട്ടുമെന്ന മുന്‍ അനുഭവമുള്ളതുകൊണ്ടുമാത്രം പ്ലേറ്റിലെ മീന്‍ മെല്ലെ പൊളിച്ചുതിന്ന്‍ അവള്‍ മിണ്ടാതിരുന്നു.&lt;br /&gt;ടിവി കണ്ടുകൊണ്ടിരിക്കുന്നതിനിടെ പ്രിയ ആരോടൊക്കെയോ ഫോണില്‍ സംസാരിക്കുന്നത് ദീപന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.മൊബൈലില്‍ ഒന്ന് രണ്ടു കോളുകള്‍ വന്നത് അറ്റന്‍ഡ് ചെയ്യാന്‍ പോലും ദീപന് തോന്നിയില്ല.&lt;br /&gt;&lt;br /&gt;രാത്രി ഉറങ്ങാന്‍ കിടക്കുന്നേരം പ്രിയ പറഞ്ഞു.&lt;br /&gt;"അതേയ്.."&lt;br /&gt;"ഉം.."&lt;br /&gt;"സൂക്ഷിക്കണം.."&lt;br /&gt;ദീപന്‍ മിണ്ടിയില്ല.പ്രിയ പതിവിലും സുന്ദരിയാണെന്ന് അയാള്‍ക്ക്‌ തോന്നി.&lt;br /&gt;പിന്നെ ഒരു നെടുവീര്‍പ്പോടെ തിരിഞ്ഞുകിടന്നു.&lt;br /&gt;&lt;br /&gt;പിറ്റേ ദിവസം ഓഫീസില്‍ എത്തിയപ്പോള്‍ തന്നെ എതിരേറ്റത്.യു ഡി ക്ലര്‍ക്ക്‌ പരമേശ്വരനാണ്.വെളുക്കെ ചിരിച്ചുകൊണ്ടയാള്‍ ചോദിച്ചു.&lt;br /&gt;"അല്ലാ PSC ലിസ്റ്റില്‍ കയറി അല്ലേ??"&lt;br /&gt;"PSC യോ??".. താന്‍ ഡിപ്പാര്‍ട്ടുമെന്‍റ് ടെസ്റ്റൊന്നും എഴുതിയിട്ടില്ലല്ലോ എന്ന് സംശയിച്ച് ദീപന്‍ ചോദിച്ചു.&lt;br /&gt;"അതേന്നേ..പ്രഷറ്,ഷുഗറ്,കൊളസ്ട്രോള്...എന്നോട് ആ ലാബിലെ ചന്ദ്രനാ പറഞ്ഞത്. പേടിക്കേണ്ട..അത്യാവശ്യമൊക്കെ എനിക്കും ഉണ്ട്.വെല്‍ക്കം റ്റു ദി ക്ലബ്‌..."&lt;br /&gt;&lt;br /&gt;ഓഫീസില്‍ മിക്കവാറും ഈ വിശേഷം തന്നെയാണ് ചോദിച്ചത്.പലര്‍ക്കും അളവുകള്‍ എത്രയാണെന്ന് അറിയണം.പലരും പറഞ്ഞത് ഫുഡ്‌ നന്നായി കണ്‍ട്രോള്‍ ചെയ്യണമെന്നാണ്.പഞ്ചസാര തൊടരുത്.ചോറ് കുറയ്ക്കണം.വറുത്തതും പൊരിച്ചതും നോക്കുകപോലുമരുത്.ഉപ്പ് കുറയ്ക്കണം.മദ്യപിക്കുന്നതിനെ പറ്റി ചിന്തിക്കുക പോലുമരുത്...എങ്കിലും ചിലരൊക്കെ ഇതൊക്കെ നോക്കിയാല്‍ ജീവിക്കാന്‍ പറ്റില്ലെന്നും റിസല്‍ട്ടുകളെയൊക്കെ അവഗണിച്ചു ആവുന്ന കാലം നന്നായി ഭക്ഷണം കഴിച്ചു മരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു.പക്ഷെ അങ്ങനെ ജീവിച്ചു നാല്‍പ്പതു വയസ്സുപോലും തികയും മുന്‍പേ അറ്റാക്കും സട്രോക്കും ഒക്കെ വന്നു മരിച്ച ഒരുപാട് പേരുടെ ഉദാഹരണങ്ങള്‍ നിരത്തി പലരും ആ വാദത്തെ ഖണ്ഡിച്ചു.&lt;br /&gt;ദീപന് വല്ലാതെ വേവലാതി തോന്നി.&lt;br /&gt;അന്ന് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വന്ന ആരുടെ കയ്യില്‍ നിന്നും അയാള്‍ കൈക്കൂലി&amp;nbsp; വാങ്ങിയില്ല.&lt;br /&gt;&lt;br /&gt;ഭക്ഷണത്തില്‍ ഉപ്പുകുറഞ്ഞതും പൊരിച്ചമീനിന്റെ അഭാവവുമൊക്കെ വീട്ടില്‍ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാക്കാതിരുന്നില്ല.പൊരിച്ചമീനില്ലാതെ ചോറ് കഴിക്കില്ലെന്നു പ്രഖ്യാപിച്ച എല്‍ക്കേജീക്കാരിയെ സമാധാനിപ്പിക്കാന്‍ അടുത്തദിവസം ഒരു ചോക്കലേറ്റ്‌ ഐസ്ക്രീം ഓഫര്‍ ചെയ്യേണ്ടി വന്നു.കുട്ടികള്‍ക്ക് വേണ്ട ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാന്‍ ദീപന്‍ പ്രിയയോട് നിര്‍ദേശിച്ചത് അവള്‍ ഒരു പുച്ഛത്തോടെ തള്ളിക്കളഞ്ഞത് അയാളില്‍ ചെറിയ മനപ്രയാസമുണ്ടാക്കാതിരുന്നില്ല.&lt;br /&gt;പിറ്റേന്നു രാവിലെ അഞ്ചുമണിക്കെഴുന്നേറ്റ് ഓടാന്‍ തുടങ്ങിയപ്പോഴാണ് ദീപന്‍ ശരിക്കും ഞെട്ടിയത്‌.&lt;br /&gt;റോഡില്‍ ഒരുപാടുപേര്‍ ഓടുന്നു.പ്രായമായവരും മധ്യവയസ്കരും യുവാക്കളും സ്ത്രീകളും.!! തന്റെ വീടിന്റെ തൊട്ടുമുന്നിലെ റോഡിലൂടെ ഇത്രയും പേര്‍ ദിവസവും രാവിലെ നടക്കുകയും ഓടുകയും ചെയ്യുന്നുണ്ടെന്ന് ഗോപന് പുതിയ അറിവായിരുന്നു.ഒരുപാടുകാലമായി രാവിലെ അഞ്ചുമണി കാണാതിരുന്ന ദീപനും അതിലൊരാളായി ഓടിത്തുടങ്ങി.എങ്കിലും തൊട്ടടുത്തദിവസം തന്നെ കാലിന്റെ മസിലിനു നല്ല വേദന അനുഭവപ്പെട്ടതുമൂലം ഒന്നുരണ്ടു ദിവസം കൊണ്ടു തന്നെ ഓട്ടം നിര്‍ത്തുകയും ചെയ്തു.&lt;br /&gt;ഏട്ടന് ഷുഗറും കൊളസ്ട്രോളുമാണെന്നു പറഞ്ഞ് പ്രിയ ബന്ധുക്കളെ മിക്കവരെയും വിളിച്ച് കഴിക്കാന്‍ പറ്റിയ പച്ചക്കറികളുടെയും നാട്ടുമരുന്നുകളുടെയുമൊക്കെ ലിസ്റ്റെടുത്തിരുന്നു.കൂടെ ചില ആയുര്‍വേദമരുന്നുകളും.ആദ്യമൊക്കെ പ്രിയ നിര്‍ബന്ധിച്ചു എല്ലാം കഴിപ്പിക്കുമായിരുന്നു പിന്നെ അതും നിന്നു.&lt;br /&gt;&lt;br /&gt;ആദ്യത്തെ രണ്ടാഴ്ചയോളം ഡൈനിംഗ് ടേബിളില്‍ നിഷിദ്ധമായിരുന്ന പൊരിച്ചമീനും അച്ചാറും പപ്പടവുമെല്ലാം പിന്നീട് പതുക്കെ പ്രത്യക്ഷപ്പെട്ടുതുടങ്ങി.ഏതെങ്കിലുമൊരു ഡോക്ടര്‍ എന്തെങ്കിലുമൊക്കെ പറഞ്ഞെന്നു കരുതി അതൊന്നും ഒഴിവാക്കേണ്ടെന്ന അഭിപ്രായമായിരുന്നു പ്രിയയ്ക്ക്. ഉദാഹരണത്തിന് തന്റെ അച്ഛനെയാണ് പ്രിയ ചൂണ്ടിക്കാട്ടിയത് &lt;br /&gt;"നോക്കിക്കേ അച്ഛന് ഷുഗറും കൊളസ്ട്രോളും ഒക്കെയുണ്ട് എന്നിട്ടും ഈ അന്‍പെത്തെട്ടാം വയസ്സിലും അച്ഛന് ഒരു കുഴപ്പവുമില്ല.."&lt;br /&gt;"എങ്ങനെയാ ഈ ഉപ്പില്ലാതെയും എണ്ണയില്ലാതെയും ഭക്ഷണം കഴിക്കുന്നത്‌...ഹോ...."&lt;br /&gt;പ്രിയ പലപ്പോഴും പറഞ്ഞു.&lt;br /&gt;ആദ്യമൊക്കെ കുട്ടികളും പ്രിയയും വറുത്തതും പൊരിച്ചതുമെല്ലാം കഴിക്കുന്നത്‌ നോക്കിയിരിക്കാറുണ്ടായിരുന്ന ദീപനും പിന്നെപ്പിന്നെ കൊളസ്ട്രോളിനെ താനെന്തിനു ഭയപ്പെടുന്നെന്നു തോന്നാന്‍ തുടങ്ങി.സഹപ്രവര്‍ത്തകന്റെ മകന് മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടിയ ദിവസം രാത്രിയിലെ പാര്‍ട്ടിയിലാണ് കുറെ ദിവസങ്ങള്‍ക്കുശേഷം ദീപന്‍ വീണ്ടും മദ്യപിച്ചു തുടങ്ങിയത്. തന്റെ ചില സഹപ്രവര്‍ത്തകരും പ്രിയയുമൊക്കെ പറഞ്ഞത് പോലെ ജീവിക്കുന്നതാണ് നല്ലതെന്നു അയാള്‍ക്ക്‌ തോന്നി. കുറച്ചു കൊളസ്ട്രോളും ഷുഗറുമൊക്കെ ഉണ്ടെന്നു കരുതി എന്തിനു വെറുതെ ജീവിതം ഇങ്ങനെ ജീവിച്ചു തീര്‍ക്കുന്നു??.പഞ്ചസാര ആദ്യമൊക്കെ തീര്‍ത്തും ഉപേക്ഷിച്ചിരുന്നെങ്കിലും പിന്നീട് മധുരപലഹാരങ്ങളും പായസവുമൊക്കെ വീണ്ടും ജീവിതത്തിലേക്ക് കടന്നു വന്നു.എങ്കിലും ചിലപ്പോഴൊക്കെ ദീപന് കുറ്റബോധം തോന്നാറുണ്ടായിരുന്നു.അപ്പോഴൊക്കെ നെടുവീര്‍പ്പുകള്‍ക്ക് വിരാമമിട്ട് പ്രിയ ഉറങ്ങാന്‍ വരുന്നതിനു മുന്‍പ്‌ കിടന്നുറങ്ങുകയോ ഉറക്കം നടിച്ച്‌ കിടക്കുകയോ ആണ് പതിവ്‌.&lt;br /&gt;&lt;br /&gt;രണ്ടുമൂന്നു മാസങ്ങള്‍ കഴിഞ്ഞ് ഓഫീസില്‍ വച്ചാണ് ദീപന് നെഞ്ചുവേദന അനുഭവപ്പെട്ടത്.വല്ലാതെ കൊളുത്തിപ്പിടിക്കുന്ന ഒരു വേദന.ഇടതുനെഞ്ചില്‍ നിന്നും..തോളിലും കൈയ്യിലുമൊക്കെ നല്ല വേദനയും വിറയലും..വിയര്‍ത്തു കുളിച്ച് അല്‍പ്പനേരം അകത്തെ റൂമില്‍ പോയി കിടന്നു. അല്‍പ്പസമയത്തിനു ശേഷം കുറച്ചു ആശ്വാസം തോന്നിയതുകൊണ്ട് ഉച്ചയ്ക്കുശേഷമാണ് ദീപന്‍ ഡോക്ടറെ പോയി കണ്ടത്. അവിടെവച്ചെടുത്ത ഇസിജി സൂക്ഷ്മമായി നിരീക്ഷിച്ച് ഡോക്ടര്‍ പറഞ്ഞു.&lt;br /&gt;"ദീപന്‍ പേടിക്കരുത് അതൊരു അറ്റാക്ക് ആണ്.ചിലരില്‍ അങ്ങനെയാണ് വലിയ വേദന ഒന്നും കാണില്ല.ഒന്ന് രണ്ടിടത്ത് ബ്ലോക്കുണ്ടെന്നു തോന്നുന്നു..വലിയ അറ്റാക്ക് വരാതിരുന്നത് ഭാഗ്യമെന്നു വേണം കരുതാന്‍... വളരെ സൂക്ഷിക്കണം ഇന്ന് ഞാന്‍ തരുന്ന ഗുളികകള്‍ കഴിച്ചു വിശ്രമിച്ചോളൂ..അടുത്ത ദിവസം കാര്യമായ ചെക്കപ്പിനായി വരണം ആന്‍ജിയോപ്ലാസ്റ്റിയോ ബൈപ്പാസോ മറ്റോ വേണ്ടി വരുമോ എന്നു നോക്കണം..യാതൊരു കാരണവശാലും ഗുളിക കഴിക്കാന്‍ മറക്കരുത്.... "&lt;br /&gt;തീര്‍ത്തും പരിക്ഷീണിതനായി ദീപന്‍ കണ്‍സല്‍ട്ടിംഗ് റൂമിനു പുറത്തിറങ്ങി.&lt;br /&gt;&lt;br /&gt;&amp;nbsp;വീടിന്റെ ഗേറ്റ് തുറന്നു അകത്തുകയറുമ്പോഴുണ്ട് വിനീത് ഇറങ്ങി വരുന്നു.പതിവുപോലെ ചിരിച്ചുകൊണ്ട് വിനീത് കൈപിടിച്ച് കുലുക്കി.&lt;br /&gt;"ഞാന്‍ കുറച്ചു മുരിങ്ങയില കൊണ്ടുവന്നിട്ടുണ്ട്.കൊളസ്ട്രോളിനും ബിപിക്കും മുരിങ്ങയില ബെസ്റ്റാ.. എന്റെ വീട്ടില്‍ ഇഷ്ടം പോലെയുണ്ട്.ഞാന്‍ ഇനിയും കൊണ്ടുവരാം.പിന്നെ പ്രിയയോട് ചില പോളിസിയുടെ കാര്യങ്ങള്‍ ഒക്കെ പറഞ്ഞിട്ടുണ്ട് ഒന്ന് നോക്കണേ..."&lt;br /&gt;റോഡിലൂടെ വന്ന ഓട്ടോയില്‍ കയറി പോകുമ്പോഴും വിനീത് ആംഗ്യരൂപേണ പോളിസിയുടെ കാര്യം പറയുന്നുണ്ടായിരുന്നു.മുറിയിലെത്തി ബാഗ്‌ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞ് അയാള്‍ കിടക്കയിലേക്ക്&amp;nbsp; ചാഞ്ഞു.&lt;br /&gt;പ്രിയ കൊണ്ടുവന്ന ചായ ഒരു കവിള്‍ കുടിച്ചു നോക്കി. &lt;br /&gt;നല്ല മധുരം.&lt;br /&gt;കപ്പ് മാറ്റിവച്ച് പ്രിയയെ നോക്കിയപ്പോള്‍ അവളെന്തോക്കയോ പേപ്പറുകള്‍ തിരയുകയാണെന്നു കണ്ടു. എല്ലാം പറഞ്ഞാലോ എന്നു ചിന്തിച്ചു.പിന്നെ കുട്ടികളൊക്കെ ഉറങ്ങിക്കഴിഞ്ഞാകാം എന്നു കരുതി.&lt;br /&gt;&lt;br /&gt;രാത്രി ബെഡ് റൂമിലെ ലൈറ്റണച്ച് കണ്ണുതുറന്നു കിടക്കുന്നതിനിടെ പ്രിയ പതുക്കെ പറഞ്ഞു.&lt;br /&gt;"ഇന്നു വിനീത് ഒന്നു രണ്ടു പോളിസിയുടെ കാര്യം പറഞ്ഞിരുന്നു."&lt;br /&gt;"എന്ത് പോളിസി??"&lt;br /&gt;"ലൈഫ് ഇന്‍ഷൂറന്‍സ്...."&lt;br /&gt;"അതിനു നമ്മുടെ കയ്യില്‍ ഒരെണ്ണമില്ലേ.."&lt;br /&gt;"അതിന് എമൌണ്ട് കുറവല്ലേ..എട്ടു ലക്ഷമല്ലേ ഉള്ളൂ..ഇത് പതിനഞ്ചും ഇരുപത്തഞ്ചും ലക്ഷം വീതമുള്ളതാ..പ്രീമിയം ഇത്തിരി കൂടിയാലും..."&lt;br /&gt;ദീപന്‍ കണ്ണുകളിറുക്കിയടച്ചു.&lt;br /&gt;"...കുറച്ചു മുന്‍കരുതല്‍ ഒക്കെ എടുക്കുന്നത് നല്ലതല്ലേ....."&lt;br /&gt;പ്രിയ പൂര്‍ത്തിയാക്കി.&lt;br /&gt;ദീപന് ഇരുട്ടില്‍ പ്രിയയുടെ മുഖം കാണാന്‍ കഴിഞ്ഞില്ല,കാണണമെന്ന് അയാള്‍ക്ക്‌ ആഗ്രഹമുണ്ടായിരുന്നെങ്കിലും...&lt;br /&gt;കടുത്ത രക്താതിസമ്മര്‍ദത്തില്‍ കുതിച്ചുചാടിയ ചുവന്ന രക്തം അയാളുടെ നേര്‍ത്ത ധമനികളിലെ ഇടുങ്ങിയ കൊളസ്ട്രോള്‍ ഭിത്തികളിലൂടെ കടന്നു പോകാന്‍ പാടുപെടുകയായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/529785220635409495-3485750433376000842?l=peythozhiyathe-pravasi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://peythozhiyathe-pravasi.blogspot.com/feeds/3485750433376000842/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=529785220635409495&amp;postID=3485750433376000842' title='45 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/3485750433376000842'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/3485750433376000842'/><link rel='alternate' type='text/html' href='http://peythozhiyathe-pravasi.blogspot.com/2010/07/blog-post.html' title='കൊളസ്ട്രോള്‍'/><author><name>മുരളി I Murali Nair</name><uri>http://www.blogger.com/profile/11938604579749656969</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_7qKU9zqaN-c/S45TsErSDBI/AAAAAAAAA7E/PKapss3GXrs/S220/m.5.JPG'/></author><thr:total>45</thr:total></entry><entry><id>tag:blogger.com,1999:blog-529785220635409495.post-1305909853563510788</id><published>2010-03-21T03:48:00.000-07:00</published><updated>2010-03-22T06:56:51.755-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>കുമാരന്‍ തെയ്യം</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_7qKU9zqaN-c/S6X8fra8bDI/AAAAAAAAA8g/RBocm0SValk/s1600-h/theyyam.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" src="http://2.bp.blogspot.com/_7qKU9zqaN-c/S6X8fra8bDI/AAAAAAAAA8g/RBocm0SValk/s320/theyyam.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;span style="font-size: large;"&gt;സ്വ&lt;/span&gt;പ്നത്തിന്റെ വീതികുറഞ്ഞ പടികളിറങ്ങി താഴേക്ക്,വീണ്ടും താഴേക്കു നടക്കുമ്പോള്‍ സഖാവ് കുമാരന്‍ ജീവശ്വാസത്തിനായി പിടഞ്ഞു...ദേഹം വെട്ടി വിയര്‍ത്തു....ചുവന്ന പട്ടുടുത്തു കാവിറങ്ങി വരുന്ന തെയ്യം..നെറ്റിയിലൂടെ ചോരയൊലിപ്പിച്ച് കൊണ്ട് ഉറഞ്ഞാടുന്ന കോമരങ്ങള്‍..മഴപോലെ പെയ്യുന്ന മഞ്ഞള്‍പ്പൊടിയില്‍ കുളിച്ച് കനല്‍ കൂമ്പാരത്തിലേക്ക് പാഞ്ഞിറങ്ങുന്ന തീച്ചാമുണ്ടി..ചെമ്പകം പൂത്ത കാവിലെ പൊത്തില്‍ നിന്നും ശബ്ദമില്ലാതെ ഇഴഞ്ഞുപോകുന്ന കരിനാഗം..നീലിച്ച ദേഹവുമായി ഒരു പതിനാലു വയസ്സുകാരന്‍ ചത്തുമലച്ചു കിടന്നു‍..&lt;br /&gt;&lt;br /&gt;"ന്റെ ഭഗോതീ........."&lt;br /&gt;&lt;br /&gt;ഞെട്ടിയെഴുന്നേറ്റു അലറിക്കരഞ്ഞു കൊണ്ട് കുമാരന്‍ കാവിനു നേര്‍ക്കോടി...ദൂരെ അക്കരക്കാവില്‍&amp;nbsp; നിന്നും പുഴകടന്ന് ചാമുണ്ടി വരവ് തുടങ്ങിയനേരം..ഇലഞ്ഞിത്തറയില്‍ ദേഹം തളര്‍ന്നു വീണുകിടന്ന കുമാരന്‍റെ കാലിന്റെ ചോട്ടിലൂടെ കാവിറങ്ങി വന്ന കരിനാഗം ഒച്ചയില്ലാതെ ഇഴഞ്ഞു പോയി...&lt;br /&gt;&lt;br /&gt;"കുമാരാ..."&lt;br /&gt;&lt;br /&gt;കുമാരന്‍ കണ്ണ് തുറന്നു നോക്കി..തലയ്ക്കു മുകളില്‍ പണ്ടാ ഇലഞ്ഞിമരത്തില്‍ തൂങ്ങി മരിച്ച ഗോപാലന്റെ പ്രേതം....!!&lt;br /&gt;"ന്നെ... മറന്നോ നിയ്യ്‌ ...ന്റെ&amp;nbsp; കുമാരാ??"&lt;br /&gt;കുമാരന്‍ ചിരിച്ചില്ല..കാവിലെ കുത്തുവിളക്കിലെ കരിന്തിരിമണം പൂക്കളൊഴിഞ്ഞ ഇലഞ്ഞിമരചോട്ടില്‍ ചുറ്റിക്കളിക്കുന്നുണ്ടായിരുന്നു...&lt;br /&gt;"എന്താ കുമാരാ നെണക്ക് പറ്റീത്...." കുമാരന്റെ വിയര്‍ത്ത ദേഹം മരത്തോട് ചേര്‍ത്തു വച്ച് തോളിലെ ഒറ്റത്തോര്‍ത്തു കൊണ്ട് മുഖം തുടച്ചു ഗോപാലന്‍ ചോദിച്ചു..&lt;br /&gt;കുമാരന്റെ ശബ്ദമുയര്‍ന്നില്ല..തലചെരിച്ചു കാവിനുള്ളിലേക്ക് നോക്കി..ഭഗവതിയെ കണ്ടില്ല..കട്ട പിടിച്ച ഇരുട്ട് മാത്രം കണ്ടു...കണ്ണുകള്‍ പിന്നെയും ബലം പിടിച്ചടച്ച് ,കയ്യില്‍ തടഞ്ഞ കല്ലിന്‍ കഷണമെടുത്തു തുടയില്‍ ആഞ്ഞു കുത്തി നോക്കി..വേദനിക്കുന്നുണ്ട്..ചോരവരുന്നുണ്ട്..സ്വപ്നമല്ല..&lt;br /&gt;&lt;br /&gt;"ഗോപാലാ നീ..നീ മരിച്ചോനല്ലേ...നീയ്‌ നീയ്യെങ്ങനെയാ ഇവിടെ..."&lt;br /&gt;ഗോപാലന്‍ ചിരിച്ചു..&lt;br /&gt;"ഒരു കണക്കിന് നീയും മരിച്ചോനല്ലേ കുമാരാ...ന്നിട്ടും നീയ്‌ ഇവിടെ എത്തീലെ....ഇരുപത്താറ് കൊല്ലം കഴിഞ്ഞ്...ഇത്രേം കാലം നീയ്‌ ഇങ്ങോട്ട് തിരിഞ്ഞു നോക്കീലാലോ കുമാരാ..നീയ്‌ നിന്റെ ചങ്ങാതീനെ മറന്നില്ലേ..കാവിനേം ഭഗോതീനേം മറന്നില്ലേ.."&lt;br /&gt;കുമാരന്‍ പിന്നെയും പിന്നെയും നോക്കി..സത്യമാണ് ഗോപാലന്‍ തന്നെ... പണ്ടീ മരക്കൊമ്പില്‍ തൂങ്ങി മരിച്ച തന്റെ പഴയ ചങ്ങാതി ഗോപാലന്‍..&lt;br /&gt;"നീയ്‌ എങ്ങോട്ടാ കുമാരാ പോയത്....നെന്നെയോര്‍ത്തു നെന്റെ അച്ഛന്‍ ചന്തുപ്പെരുവണ്ണാന്‍ എത്ര സങ്കടപ്പെടാറുണ്ട് എന്നറിയോ....നീയ്‌ പാര്‍ട്ടിക്കാരുടെ കൂടെ പോയത് കൊണ്ടാ ഭാഗോതീനേം കാവിനേം മറന്നേന്നു എപ്പളും പറയും.."&lt;br /&gt;കുമാരന്‍ നിലത്തൂന്നു ചാടിയെണീറ്റു..&lt;br /&gt;"ആര്..എന്റച്ഛനോ..എവിടെ..എവിടെ..എനിക്ക് കാണണം..പറ ഗോപാലാ..എവിടെ.."&lt;br /&gt;&lt;br /&gt;മുന്നില്‍ ഗോപാലനെ കണ്ടില്ല...എങ്ങോ മാഞ്ഞു പോയ പോലെ...ഗുളികന്‍ തറയ്ക്കടുത്തെ ചെമ്പകത്തിന്റെ ചുവട്ടില്‍ വെളിച്ചം കണ്ടപ്പോള്‍ തൊട്ടാവാടി മുള്ളുകള്‍ കൊണ്ടു ചോരപൊടിഞ്ഞ കാലുകള്‍ വലിച്ചു വെച്ചോടി....ഓടുന്ന വഴി ചാഞ്ഞു നിന്ന കുത്തുവിളക്കില്‍ കാലുതടഞ്ഞു വീണതും ചെങ്കല്‍ത്തറയില്‍ തലയിടിച്ചു ചോരതൂവിയതും ഓര്‍മയുണ്ട്...ഗുളികന്‍ തറയില്‍ നിന്നും കിഴക്കോട്ട് നീണ്ടു പോകുന്ന&amp;nbsp; കത്തിത്തീരാറായ പന്തവും നോക്കി ദാഹിച്ചലഞ്ഞ് കാവിനുള്ളിലേക്ക് നോക്കി തളര്‍ന്നു കിടന്നു....&lt;br /&gt;&lt;br /&gt;പിന്നെയും ബോധം മറഞ്ഞു..ഇപ്പൊള്‍ ജോത്സ്യന്റെ മുന്നിലാണ്..വീതിയേറിയ നെറ്റിയിലെ ഭാസ്മക്കുറിക്കു കുറുകെ കുങ്കുമത്തിന്റെ നീളന്‍ വര..മണികള്‍ കിലുങ്ങുന്ന വാളുമായി ചെണ്ടമുഴക്കങ്ങള്‍ക്കിടയില്‍ നെറ്റിപിളര്‍ത്തി ഉറഞ്ഞു തുള്ളുന്ന ഒരു കോമരത്തെ ഓര്‍മ വന്നു.. മുന്നിലെ സമചതുരത്തില്‍&amp;nbsp; നിന്നും ഒരുപാട് ഗ്രഹങ്ങളും നക്ഷത്രങ്ങളും ഉയര്‍ന്നു വന്നു തലയ്ക്കു ചുറ്റും കറങ്ങുന്നു...ചക്രവാളത്തില്‍ നിന്നും കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഇടിമുഴങ്ങിയപ്പോള്‍ പുത്തന്‍&amp;nbsp; പ്രഭാതങ്ങള്‍ കാത്തുനിന്ന ചുവന്ന നക്ഷത്രങ്ങള്‍ ഓരോന്നായി കണ്മുന്നിലെ മരപ്പലകയിലെ വെളുത്ത കള്ളികളില്‍ വന്നു വീണു പിടഞ്ഞു മരിച്ചു....&lt;br /&gt;&lt;br /&gt;ആ മുറിയില്‍ നിന്നും ഓടിയൊളിക്കാന്‍ തോന്നി..കപട ജ്യോതിഷത്തേക്കുറിച്ചെഴുതിയ പത്രത്താളുകളിലെ കറുത്ത അക്ഷരങ്ങള്‍ ഉറുമ്പുകളായി വന്നു കണ്ണില്‍ കടിച്ചു പറിക്കുന്നപോലെ..ഓര്‍മകളില്‍ തലതാണു..ഉള്ളിലെ കറ കളഞ്ഞ കമ്യൂണിസ്റ്റുകാരന്‍ പരിഹസിച്ചു കണ്ണുപൊട്ടിച്ചപ്പോള്‍ കാലുപൊട്ടിയ മരക്കസേരയില്‍ നിന്നും ചാടിയെഴുന്നേറ്റു...&lt;br /&gt;&lt;br /&gt;"ലീലേ..വാ പോകാം.."&lt;br /&gt;&lt;br /&gt;ലീല സമ്മതിച്ചില്ല..ജോല്സ്യനോട് കാര്യങ്ങളൊക്കെ പറയുകയാണ്‌..അകാലത്തില്‍ വിഷം തീണ്ടി മരിച്ച മകന്‍..നഗരത്തില്‍ പഠിക്കാനയച്ചു തലതിരിഞ്ഞു പോയ മകള്‍..വര്‍ഷങ്ങളായി വിടാതെ പിന്തുടരുന്ന ദുസ്വപ്നങ്ങള്‍...&lt;br /&gt;എല്ലാം കേട്ട ജ്യോതിഷിയുടെ കണ്ണുകളില്‍ സംശയഭാവം മാത്രം ബാക്കിയായി.&lt;br /&gt;&lt;br /&gt;കവടിയില്‍ സ്ഥാനം തെറ്റി നിന്നത് വിപ്ലവം വെടിഞ്ഞ നക്ഷത്രങ്ങള്‍..&lt;br /&gt;&lt;br /&gt;"ഭഗവതി കോപം ണ്ട്...."&lt;br /&gt;"പരിഹാരം??"&lt;br /&gt;"പാപങ്ങള്‍ ഒരുപാട് കാണുന്നു..ദേവപ്രീതി വരുത്തണം..."&lt;br /&gt;&lt;br /&gt;രാത്രി മുഴുവനും ലീല പറഞ്ഞു കൊണ്ടിരുന്നു...&lt;br /&gt;"എല്ലാം ഭഗോതി കോപമാണ്..മോനോ പോയി..മോളെങ്കിലും ഈ അവസ്ഥയില്‍ നിന്നും രക്ഷപ്പെടട്ടെ...ഓള്‍ടെ സമയം തീരെ നല്ലതല്ല..ഓരോന്നായി ഇങ്ങനെയാവും&amp;nbsp; അനുഭവിക്കേണ്ടി വരുണത്..നിങ്ങള് ഇത്രേം കാലം ഭഗോതിയെ നിന്ദിച്ചു നടന്നതിന്റെ ഫലം......."&lt;br /&gt;&lt;br /&gt;പിന്നെയും സ്വപ്നങ്ങള്‍ വന്നു പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ....ഇരുണ്ട മുറികളില്‍ ഒരുപാട് ആണുങ്ങളുടെ കൂടെ വന്യമായി നൃത്തം ചെയ്യുന്ന മകള്‍..എംബിഎ സര്‍ട്ടിഫിക്കറ്റ്‌ കീറി കഞ്ചാവ് കുത്തി നിറച്ചു കത്തിച്ച് ആസക്തിയോടെ പുകയെടുക്കുന്നു.. ഒഴിഞ്ഞ മദ്യക്കുപ്പികള്‍ പലരും അവള്‍ക്കു നേരെ വലിച്ചെറിയുന്നുണ്ട്..വിളിച്ചിറക്കിക്കൊണ്ടുവരാന്‍ നോക്കി..സാധ്യമല്ല..ആ ലോകത്തേക്ക് പ്രവേശനമില്ല..ഒരുപാവക്കുട്ടിയെ പോലെ പല കൈകള്‍ കൈമാറി തലോടപ്പെടുന്ന മകള്‍..തിരമാല പോലെ ആര്‍ത്തിരമ്പി വരുന്ന സിഗരറ്റുപുകയില്‍ ഒരു തൂവല്‍ പോലെ പാറിപ്പോകുന്നതിനിടെ കണ്ടു.....അവള്‍ നഗ്നയാണ്..&lt;br /&gt;&lt;br /&gt;"എന്‍റെ ഭഗോതീ..."&lt;br /&gt;ഞെട്ടിയെഴുന്നേറ്റു കിതച്ചപ്പോള്‍ മുന്നില്‍ ലീലയെക്കണ്ടു..&lt;br /&gt;"ഒക്കെ നല്ലതിനാ..നിങ്ങള്‍ക്ക്‌ ഇപ്പളെങ്കിലും ഭഗോതീനെ വിളിക്കാന്‍ തോന്നീലോ..അതേ ഉള്ളൂ ഇനി തുണ..ഇനീം വിളിക്കണം..കൈവിടില്യ....."&lt;br /&gt;സെറ്റിയില്‍ അടുത്തു വന്നിരുന്നു ലീല ആശ്വാസത്തോടെ തലോടി..&lt;br /&gt;ഉച്ചമയക്കത്തിലെ&amp;nbsp; ദുസ്വപ്നത്തിലെവിടെയോ വച്ച് മടിയിലെ പത്രം ഊര്‍ന്നു നിലത്ത് വീണിരുന്നു..&lt;br /&gt;&lt;br /&gt;ഇപ്പോള്‍ മീറ്റിങ്ങിലാണ്..പത്രത്തിലെഴുതിയ ലേഖനത്തിലെ കമ്യൂണിസ്റ്റുകാരന്റെ ദൈവവിശ്വാസത്തിനു കീഴെ ചുവന്ന മഷിയടയാളം.. മുഖത്ത് ചോരനിറച്ചു തുറിച്ചു നോക്കുന്ന ദേഹങ്ങള്‍ക്ക് മുന്നില്‍ തൊണ്ട വരണ്ട് വാക്കുകളില്ലാതെ തലതാഴ്ത്തിയിരുന്നു....വിശദീകരണങ്ങള്‍..സീനിയര്‍ പത്രപ്രവര്‍ത്തകന്റെ സസ്പെന്‍ഷന്‍..ചാനലുകളില്‍ ഫ്ലാഷ് ന്യൂസ്‌..കാവിലെ മരിച്ചു പോയ തെയ്യം ചന്തുപ്പെരുവണ്ണാന്റെ മകന്‍ കുമാരന്‍ പാര്‍ട്ടിയില്‍ നിന്നും പാര്‍ട്ടിപത്രത്തില്‍ നിന്നും പുറത്തേക്ക്..&lt;br /&gt;&lt;br /&gt;സ്റ്റോര്‍ റൂമിന്റെ ചുവരില്‍ മാറാല പിടിച്ചു കിടന്ന ചന്തുപ്പെരുവണ്ണാന്റെ കാല്‍ചിലമ്പും പള്ളിവാളും മാത്രം എല്ലാം നോക്കിച്ചിരിച്ചു.&lt;br /&gt;&lt;br /&gt;"കുമാരാ..ഈ നാല്‍പ്പത്തഞ്ചാം വയസ്സിലാണോ നിനക്ക് ദൈവവിശ്വാസം തുടങ്ങുന്നത്..??ഇത്രയും വര്‍ഷം ഈ തത്വസംഹിത പഠിച്ചിട്ട് ഇതാണോ നീ കണ്ടെത്തിയത്.??..&lt;br /&gt;&lt;br /&gt;സക്രട്ടറിയുടെ മുഖത്ത് നോക്കാതെ പടിയിറങ്ങി പോന്നു..അലറി വിളിക്കുന്ന തെയ്യത്തിന്റെ ചോരനിരമുള്ള കണ്ണുകൊണ്ടു ചുവന്ന ആകാശത്തു നിന്നും വെളുത്ത നക്ഷത്രങ്ങള്‍ ഓരോന്നായി പൊഴിഞ്ഞു വീഴാന്‍ തുടങ്ങുന്നതായി തോന്നി....പോകും വഴി ഒരുപാട് മുഖങ്ങള്‍ അവജ്ഞയോടെ നോക്കുന്നത് കണ്ടു...പണ്ട് പുതിയ പ്രഭാതം സ്വപ്നം കണ്ടു കാല്‍ചിലമ്പും പള്ളിവാളും വലിച്ചെറിഞ്ഞു പാര്‍ട്ടിയില്‍ ചേര്‍ന്ന കുമാരനെ, ഇന്നിന്റെ പ്രായോഗിക യുവത്വം ക്രൂരമായി പരിഹസിച്ചു..കാവിനു മുന്നിലെ കാരമുള്ളുകള്‍ നിറഞ്ഞ ഇടവഴിയില്‍ വച്ച് വഴിതെറ്റി വന്ന ഓര്‍മ്മകള്‍ പിന്നെയും വേദനിപ്പിച്ചു..&lt;br /&gt;&lt;br /&gt;അന്ന് കാലില്‍ മുള്ളുകൊള്ളാതെ ചേര്‍ത്തു നടത്തുന്നതിനിടെ ചന്തുപ്പെരുവണ്ണാന്‍ കുമാരനോട് പറഞ്ഞിരുന്നു..&lt;br /&gt;"കുമാരാ..ന്റെ മോനാ ഇനി തെയ്യം കെട്ടേണ്ടത്.."&lt;br /&gt;വഴിതെറ്റി നടന്ന കൌമാരക്കാരന് മുന്നില്‍ വായനശാലയിലെ പുസ്തകങ്ങള്‍ പുതിയ വാതിലുകള്‍ തുറന്നു..മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ പനയോല മെനഞ്ഞ കൂരയിലെ തെയ്യങ്ങള്‍ക്ക്&amp;nbsp; മാര്‍ക്സിന്റെയും ലെനിനിന്റെയം&amp;nbsp; ചെഗുവേരയുടെയും മുഖത്തെഴുത്ത്... &lt;br /&gt;"ന്റെ മോന്‍ തലതിരിഞ്ഞു പോയല്ലോ... ഭഗോതീ..."&lt;br /&gt;നടക്കല്ലില്‍ തലയിടിച്ചു ചോരവീഴ്ത്തി ചന്തുപ്പെരുവണ്ണാന്‍ പൊട്ടിക്കരഞ്ഞു..&lt;br /&gt;&lt;br /&gt;"കുമാരാ നെണക്ക് ഓര്‍മേണ്ടോ ദാ ഈ കല്ലിലാണ് അന്ന് ചന്തുപ്പെരുവണ്ണാന്‍ തലയടിച്ചു കരഞ്ഞത്.."&lt;br /&gt;ഗോപാലന്റെ പ്രേതം പിറകിലൂടെ വന്നു പറഞ്ഞു.&lt;br /&gt;കുമാരന്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു..ഇപ്പോഴും കാവില്‍ തന്നെയാണ്..ഗുളികന്‍ തറയ്ക്കരികില്‍.തലയ്ക്കുമീതെ നിന്ന് ചിരിക്കുന്ന ഗോപാലന്‍.&lt;br /&gt;എന്താണിത്... താനെവിടെയാണ്..സ്വപ്നമോ യാഥാര്‍ത്ഥ്യമോ..മനസ്സിന്റെ താളം തെറ്റിയോ..ലീലയുടെ കൂടെ കിടക്കയിലോ..സക്രട്ടറിയുടെ കൂടെ പാര്‍ട്ടി ഓഫീസിലോ..പത്തുവയസ്സുള്ള കുമാരന്റെ കയ്യും പിടിച്ചു മുറിചൂട്ടുമായി കാവിലേക്ക് നടക്കുന്നതാരാണ്..&amp;nbsp;&amp;nbsp; &lt;br /&gt;"ഗോപാലാ നീയെന്റെ അച്ഛനെ കണ്ടോ.."&lt;br /&gt;ചാടിയെഴുന്നേറ്റ് ഗോപാലന്റെ തോളില്‍ പിടിക്കാന്‍ നോക്കിയപ്പോള്‍ അവനു ശരീരമില്ലെന്നു കണ്ടു.&lt;br /&gt;"ചന്തുപ്പെരുവണ്ണാന് വരാമ്പറ്റൂല കുമാരാ...ഞാന്‍ തൂങ്ങി മരിച്ചോനല്ലേ..അതുമല്ല എനിക്ക് അങ്ങനെ ഇവിടം വിടാനും പറ്റൂല.."&lt;br /&gt;"എന്തേയ്.."&lt;br /&gt;"ഒക്കെ നീയ്‌ മറന്നോ കുമാരാ...ഞാന്‍ ലീലേനെ എത്ര മോഹിച്ചിരുന്നൂന്നു നെനക്കും അറിയാലോ..ഞാന്‍ ചെണ്ട മുട്ടാന്‍ പോയപ്പോ പത്രത്തില് പണി കിട്ടിയ നെനക്ക് ലീലേനെ മംഗലം കയിക്കാന്‍ പറ്റി....ഓളിപ്പളും നെന്റെ കൂടെ ഇല്ലേ..ഞാന്‍ തൂങ്ങിച്ചത്തപ്പോ പോലും ഓളെ കണ്ണീന്ന് ഒരു തുള്ളി കണ്ണീര് വന്നില്ല..ചങ്ങായീനെ ചതിക്കാനായിരുന്നോ കുമാരാ നീയ് കോളേജില് പോയി പഠിച്ചത്..."&lt;br /&gt;കുമാരന്റെ ദേഹം വെട്ടിവിയര്‍ത്തു..ചങ്ങായീനെ ചതിച്ചവന്‍..&lt;br /&gt;"ന്നാലും എനക്ക് നെന്നോട്&amp;nbsp; ഒരു പരിഭാവോം ഇല്ല കുമാരാ..നെന്റെ കൂടെ ആയതു കൊണ്ട് ഓള് നല്ലോണം ജീവിച്ചില്ലേ...."&lt;br /&gt;കുന്നോളം കൂട്ടിയിട്ട കനലുകള്‍ക്കിടയിലേക്ക് കലിയിലകിയ തീച്ചാമുണ്ടി പാഞ്ഞുകയറി...കനലുകള്‍ ചവിട്ടിത്തെറിപ്പിച്ച് ദംഷ്ട്രകള്‍ പുറത്തു കാട്ടി ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തില്‍ പിന്നെയും പിന്നെയും അലറി വിളിച്ചു..&lt;br /&gt;ചങ്ങായീനെ ചതിച്ചോന്‍...അച്ഛനെ ചതിച്ചോന്‍..ഭഗോതീനെ മറന്നോന്‍..&lt;br /&gt;&lt;br /&gt;കാരമുള്ളു കൊണ്ട് നീലിച്ച കാലുകള്‍ വലിച്ചു വെച്ച് കാവിനു നടുവിലൂടെ കുമാരന്‍ വീട് ലക്ഷ്യമാക്കി ഓടി..പുഴയിറങ്ങി കാവ് ലക്ഷ്യമാക്കി ചാമുണ്ടി വരവ്..ചാമുണ്ടി ചൂട്ടിന്റെ ചുവന്ന വെളിച്ചത്തില്‍ കാവും ഗുളികന്‍തറയും മഞ്ഞള്‍പ്പൊടി വാരിപ്പൂശി കത്തിനിന്നു..‍ അകാലത്തില്‍ വിഷം തീണ്ടി മരിച്ച മകന്‍ പാമ്പിന്‍ കാവിറങ്ങി ദൂരെ പുഴയിലേക്കോടി മറയുന്നത് കണ്ടു..പിന്നാലെയോടിയപ്പോള്‍ പിറകില്‍ കാല്‍ചിലമ്പിന്റെ താളം..&lt;br /&gt;തിരിഞ്ഞു നോക്കിയപ്പോള്‍ പള്ളിവാള്‍ കൊണ്ട് വെട്ടിപിളര്‍ന്ന് ചോരയൊലിപ്പിച്ച തലയുമായി നില്‍ക്കുകയാണ് ചന്തുപ്പെരുവണ്ണാന്‍..&lt;br /&gt;"ഭഗോതിയെ നിന്ദിക്കാന്‍ നെനക്കെങ്ങനെ പറ്റി കുമാരാ...ഇനി നീയ് എങ്ങട് ഓടും...നെന്റെ മോളെ നെനക്ക് രക്ഷിക്കണ്ടേ കുമാരാ..."&lt;br /&gt;&lt;br /&gt;തീച്ചാമുണ്ടിയായി&amp;nbsp; ഉറഞ്ഞു തുള്ളിയ ചന്തുപ്പെരുവണ്ണാന്‍  കുന്നോളമുള്ള കനലുകള്‍ ചുറ്റും ചവിട്ടിത്തെറിപ്പിച്ചു...പൊള്ളലേറ്റു കരിഞ്ഞ മനസ്സുമായി രണ്ടു കൈകള്‍ കൊണ്ടും ചെവികള്‍ കൊട്ടിയടച്ചു കുമാരന്‍ പിന്നെയും നിര്‍ത്താതെ ഓടി..അകലെ പനയോല മേഞ്ഞ കൂര കാണാനില്ല..പകരം ജന്മി നമ്പ്യാരുടെ നാലുകെട്ടിന്റെ വലിപ്പത്തില്‍ ഒരു വലിയ വീട്..സ്വന്തം പേരെഴുതിയ പടുകൂറ്റന്‍ ഗേറ്റ് ഭ്രാന്തമായി വലിച്ചു തുറന്നു അകത്തേക്കോടിയപ്പോള്‍ സ്വീകരണ മുറിയിലെ അലമാരയില്‍ അടുക്കിവച്ച തടിയന്‍ പുസ്തകങ്ങള്‍ കണ്ടു...അകലെ ചുവന്ന ചക്രവാളത്തില്‍ നിന്നും അടര്‍ന്നു വീഴുന്ന വെളുത്ത നക്ഷത്രങ്ങള്‍....നിസ്സഹായനായി&amp;nbsp; അവയോടയാള്‍ സംസാരിക്കാന്‍ ശ്രമിച്ചു..കയ്യെത്തിപ്പിടിക്കാനാവാത്ത അകലത്തില്‍ അകന്നകന്നു പോകുന്ന വെള്ളനക്ഷത്രങ്ങളെ നോക്കി അയാള്‍ പിന്നെയും ഓരോന്ന് പുലമ്പിക്കൊണ്ടിരുന്നു.. ജീവിതവും തത്വശാസ്ത്രങ്ങളും&amp;nbsp; കൂട്ടിയുരസിയപ്പോള്‍ ഉടലെടുത്ത നിറമില്ലാത്ത അഗ്നിയില്‍,&amp;nbsp; ചില്ലലമാരയിലെ വണ്ണം കൂടിയ പുസ്തകങ്ങള്‍ ഒന്നൊന്നായി കത്തിയെരിയാന്‍ തുടങ്ങി..&lt;br /&gt;&lt;br /&gt;വെന്തുരുകിയ മനസ്സുമായി&amp;nbsp; ഭ്രാന്തമായ വേഗത്തിലയാള്‍ കിതച്ചോടിയത് സ്റ്റോര്‍ റൂമിലേക്കാണ്...വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ പഴയ മുരിക്കു പെട്ടി കണ്ടു..ചിതലരിച്ച പെട്ടിയില്‍ നിന്നും പുറത്തേക്ക് തള്ളി നില്‍ക്കുന്ന തെയ്യക്കോലം..ചുവരില്‍ ആണിയടിച്ചു തൂക്കിയിട്ട ചന്തുപ്പെരുവണ്ണാന്റെ പള്ളിവാളും കാല്‍ച്ചിലമ്പും..ദേഹത്തു പടര്‍ന്നു കയറിയ മാറാല വകഞ്ഞു മാറ്റാതെ മുരിക്കു പെട്ടിയിലെ ആടയാഭരണങ്ങള്‍ ഒന്നൊന്നായി എടുത്തണിഞ്ഞു..ചുവന്ന പട്ടുടുത്തു..ചെവിയില്‍ തോറ്റം പാട്ട് മുഴങ്ങി....കൊട്ടിക്കയറുന്ന ചെണ്ടയുടെ വന്യതാളം..ചോര നിറമുള്ള കണ്ണുകള്‍ പുറത്തേക്കു തള്ളിച്ച് ക്ലാവുപിടിച്ച ചിലമ്പെടുത്തു കാലിലേക്കു വലിച്ചു കയറ്റി...മണികള്‍ കിലുങ്ങുന്ന പള്ളിവാള്‍ കയ്യിലെടുത്തു വിറപ്പിച്ചു...കാല്‍ വിരല്‍ മുതല്‍ പതുക്കെ മുകളിലേക്ക് ഉറഞ്ഞു തുടങ്ങി.. &lt;br /&gt;പിന്നെ ഇടം വലം നോക്കാതെ കാവിലേക്ക് പാഞ്ഞു..&lt;br /&gt;&lt;br /&gt;തീച്ചാമുണ്ടിയുടെ രൂപം പൂണ്ട കുമാരന്‍ തെയ്യം, ചവിട്ടിത്തെറിപ്പിക്കാന്‍ കനലുകള്‍ തേടി&amp;nbsp; കാവിനു ചുറ്റും ഉറഞ്ഞു നടന്നു...&lt;br /&gt;.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/529785220635409495-1305909853563510788?l=peythozhiyathe-pravasi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://peythozhiyathe-pravasi.blogspot.com/feeds/1305909853563510788/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=529785220635409495&amp;postID=1305909853563510788' title='83 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/1305909853563510788'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/1305909853563510788'/><link rel='alternate' type='text/html' href='http://peythozhiyathe-pravasi.blogspot.com/2010/03/blog-post_21.html' title='കുമാരന്‍ തെയ്യം'/><author><name>മുരളി I Murali Nair</name><uri>http://www.blogger.com/profile/11938604579749656969</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_7qKU9zqaN-c/S45TsErSDBI/AAAAAAAAA7E/PKapss3GXrs/S220/m.5.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_7qKU9zqaN-c/S6X8fra8bDI/AAAAAAAAA8g/RBocm0SValk/s72-c/theyyam.jpg' height='72' width='72'/><thr:total>83</thr:total></entry><entry><id>tag:blogger.com,1999:blog-529785220635409495.post-789081624113713502</id><published>2010-03-09T08:05:00.000-08:00</published><updated>2010-03-10T01:31:58.015-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><category scheme='http://www.blogger.com/atom/ns#' term='nostalgia'/><title type='text'>ഹോസള്ളി ഡേയ്സ് ; മയൂരയുടെ കഥ.. ഒറ്റക്കാലുള്ള ആണ്‍മയിലിന്റെയും.</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_7qKU9zqaN-c/S5ZxUCqTAgI/AAAAAAAAA8Q/LbDAuOi6sdA/s1600-h/Copy+of+mayoora....JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="270" src="http://4.bp.blogspot.com/_7qKU9zqaN-c/S5ZxUCqTAgI/AAAAAAAAA8Q/LbDAuOi6sdA/s400/Copy+of+mayoora....JPG" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;span style="font-size: xx-small;"&gt;.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;കാ&lt;/span&gt;ലുകളില്‍ നിന്നും ഒരു&amp;nbsp; തരിപ്പ് മുകളിലേക്കിരച്ചു കയറുന്നതായി&amp;nbsp; ഞാനറിഞ്ഞു. മുന്നില്‍&amp;nbsp; നില്‍ക്കുന്നത് മയൂര തന്നെയാണോ&amp;nbsp; എന്നൊരു നിമിഷം കൂടി ഉറപ്പു&amp;nbsp; വരുത്തി. ഇടതു പുരികത്തിനു മീതെ തെളിഞ്ഞു കാണുന്ന&amp;nbsp; അതേ&amp;nbsp; മുറിപ്പാട്..അതേ അവള്‍ തന്നെ...&lt;br /&gt;"മയൂരാ നീ ഇവിടെ..."&lt;br /&gt;വാക്കുകള്‍ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല..വര്‍ഷങ്ങള്‍ക്കു&amp;nbsp; ശേഷമുള്ള പുനസമാഗമത്തില്‍ ശരീരത്തിലെ ഓരോ പേശികളും&amp;nbsp;&amp;nbsp; തളരുന്നതറിഞ്ഞു.... വാതിലിനപ്പുറത്ത് എന്റെ മുഖത്ത് തന്നെ നോക്കി&amp;nbsp; പകച്ചുനില്‍ക്കുന്ന മയൂര....&lt;br /&gt;അവള്‍ക്കുമെനിക്കു മിടയില്‍&amp;nbsp; മലവള്ളിയിലെ കാടുകളില്‍ നിന്നും&amp;nbsp; കൊണ്ടുവന്ന കരിവീട്ടിയില്‍ പണിതീര്‍ത്ത വാതില്‍പ്പടി മാത്രം ഒരു&amp;nbsp;&amp;nbsp; തടസ്സമായി നിന്നു..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; വര്‍ഷങ്ങള്‍ക്കു ശേഷം&amp;nbsp; ഹോസള്ളിയിലേക്കുള്ള തിരിച്ചു വരവില്‍ ഞാന്‍ തികച്ചും&amp;nbsp; സന്തോഷവാനായിരുന്നു. ഈ വരവ്&amp;nbsp; മുന്‍കൂട്ടി പ്ലാന്‍ ചെയ്തതല്ല..&amp;nbsp; മെല്‍ബണിലെ ഇരുപതിഞ്ച് എല്‍സിഡി മോണിട്ടറിലെ&amp;nbsp; മടുപ്പിക്കുന്ന&amp;nbsp; അക്കങ്ങളില്‍ നിന്നും മോചനം തേടി&amp;nbsp; ഒരു മാസത്തെ അവധിക്കു&amp;nbsp; കേരളത്തിലേക്ക്...അമ്മയെ കാണണം...&lt;br /&gt;ഒരാഴ്ച കഴിഞ്ഞപ്പോഴേക്കു തന്നെ മടുത്തു തുടങ്ങി..എങ്ങും ചൂടും&amp;nbsp; പൊടിയും കൊതുകും മാത്രം.കൂട്ടിന് വിശേഷങ്ങളും പരിഭവങ്ങളും&amp;nbsp;&amp;nbsp; വിളമ്പുന്ന ബന്ധുക്കളും...അലമാരയിലെന്തോ പരതുന്നതിനിടയിലാണ്&amp;nbsp; "ഹോസള്ളി ഡേയ്സ് "&amp;nbsp; എന്ന് പേരെഴുതിയ ആ പഴയ ഡയറി&amp;nbsp;&amp;nbsp; കണ്ടത്..കര്‍ണാടകയുടെ മോഹിപ്പിക്കുന്ന സൌന്ദര്യം മനസ്സില്‍&amp;nbsp; നിറഞ്ഞു...കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന കരിമ്പിന്‍ പാടങ്ങളും&amp;nbsp;&amp;nbsp; കാവേരി വെള്ളമൊഴുകുന്ന വീതിയേറിയ&amp;nbsp; കനാലുമൊക്കെ&amp;nbsp; ഓര്‍മകളിലോടിയെത്തി..മനസ്സില്‍ സൂര്യകാന്തിപ്പൂക്കളുടെ ഗന്ധം..എള്ളും&amp;nbsp; കടുകും വിളഞ്ഞു നില്‍ക്കുന്ന വയലുകള്‍..പിന്നെ&amp;nbsp; മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു കടന്നു പോയ ചില കറുത്ത&amp;nbsp; ദിനങ്ങളും... &lt;br /&gt;അന്ന്‌ രാത്രി തന്നെ ആ ഡയറി മുഴുവനുമിരുന്നു വായിച്ചു..&lt;br /&gt;മനസ്സില്‍ ഹോസള്ളി മാത്രമായിരുന്നു...ഒരിക്കലുമൊരു&amp;nbsp; തിരിച്ചുവരവുണ്ടാവില്ല എന്ന് അന്നവിടം വിടുമ്പോള്‍&amp;nbsp;&amp;nbsp; തീരുമാനിച്ചുറപ്പിച്ചതാണ്...പക്ഷെ...&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പഴയ ഫോണ്‍ നമ്പറുകള്‍ തപ്പിയെടുത്ത് മുറിഞ്ഞു പോയ&amp;nbsp; സൌഹൃദങ്ങള്‍ വിളക്കിച്ചേര്‍ക്കാന്‍ ശ്രമിച്ചു..അരവിന്ദിനെ&amp;nbsp; നേരിട്ട്&amp;nbsp; ഫോണില്‍ കിട്ടിയപ്പോഴാണ് ഏറെ സന്തോഷമായത്..അവന്റെ&amp;nbsp; ശബ്ദത്തില്‍&amp;nbsp; നിറഞ്ഞ പരിഭവവും സന്തോഷവുമുണ്ടായിരുന്നു.&lt;br /&gt;"എവിടെയായിരുന്നെടോ നീ ഇത്രയും കാലം ‍..നീ ഹോസള്ളിയെ&amp;nbsp; മറന്നോ...&lt;br /&gt;ഇത്രയും നാള്‍ സ്വയം അടിച്ചേല്‍പ്പിച്ച ഒളിജീവിതം&amp;nbsp; നയിക്കുകയായിരുന്നെന്നു മാത്രം അവനോട് പറഞ്ഞില്ല..&lt;br /&gt;അവിവാഹിതന്റെ മടുപ്പിക്കുന്ന വെക്കേഷന്‍ ദിനങ്ങള്‍ക്കിടയില്‍&amp;nbsp; ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു യാത്ര..ഓര്‍മകളിലേക്ക് ഒരു തിരിച്ചു&amp;nbsp;&amp;nbsp; പോക്ക്...ഒന്ന് കൂടി ചിന്തിച്ചു..പോകണോ??....വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ബാക്കി വച്ചിട്ടു&amp;nbsp; പോയ പല മുഖങ്ങളും മനസ്സില്‍&amp;nbsp; തെളിഞ്ഞു...ഡയറിയിലെ "ഹോസള്ളി ജീവിതം" വീണ്ടും ഉറക്കം നഷ്ടപ്പെടുത്തി.. ഒടുവില്‍ കര്‍ണാടകാ ട്രാന്‍സ് പോര്‍ട്ട്‌&amp;nbsp;&amp;nbsp; കോര്‍പ്പറെഷന്റെ ബസ്സില്‍ ബംഗ്ലൂരിനും മൈസൂരിനുമിടയിലെ&amp;nbsp; ഹോസള്ളിയെന്ന കൊച്ചു ഗ്രാമത്തിലേക്ക്&amp;nbsp; യാത്ര ചെയ്യുമ്പോള്‍‍&amp;nbsp; ആസ്ട്രേലിയയിലെ നാഗരിക ജീവിതം നിഷേധിച്ച&amp;nbsp; കരിമ്പുവയലുകളുടെ ഗന്ധവും ഒരിക്കലും മറക്കാന്‍ കഴിയാത്ത ചില മുഖങ്ങളുമായിരുന്നു മനസ്സ്‌&amp;nbsp;&amp;nbsp; നിറയെ...&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; കാലം മാറ്റം വരുത്തിയ പഴയ&amp;nbsp; നാട്ടുവഴികളിലൂടെ വീണ്ടും നടന്നപ്പോള്‍&amp;nbsp; പരിചിതമായ ഒരുപാടു മുഖങ്ങള്‍ ആ&amp;nbsp; വഴിയോരത്ത് നിന്ന് കുശലം&amp;nbsp; പറയുന്നത് പോലെ തോന്നി...ഹോസള്ളിക്ക് ഒരുപാട് മാറ്റങ്ങളുണ്ട്&amp;nbsp; .എങ്ങും പുതിയ കെട്ടിടങ്ങള്‍..റോഡില്‍&amp;nbsp; കാളവണ്ടികളൊന്നും തന്നെ കാണാനില്ല..ചില കരിമ്പുപാടങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു..പകരം ചില കെട്ടിടങ്ങള്‍.... ആ&amp;nbsp; പഴയ&amp;nbsp; ഹെല്‍ത്ത്‌ സെന്ററും ബസവരാജിന്റെ&amp;nbsp; ചായക്കടയുമൊക്കെ&amp;nbsp; അത് പോലെ തന്നെയുണ്ട്‌. പഴയ ശര്‍ക്കര ഫാക്ടറികളില്‍&amp;nbsp; ചിലതൊക്കെ&amp;nbsp; പൊളിച്ചു നീക്കിയിരിക്കുന്നു. അവിടിവിടെ ചില പുതിയ&amp;nbsp; കെട്ടിടങ്ങള്‍ക്ക് തറ കെട്ടിയിരിക്കുന്നത് കണ്ടു..അരവിന്ദിനെ ഒരിക്കല്‍ കൂടി&amp;nbsp;&amp;nbsp; വിളിച്ചു...പഴയ താമസസ്ഥലത്തേക്കു തന്നെ ചെല്ലാനാണ് അരവിന്ദ്&amp;nbsp; പറഞ്ഞിരിക്കുന്നത്..&lt;br /&gt;അവിടെ ഹീരണ്ണയുണ്ട്..!&lt;br /&gt;&lt;br /&gt;ഡോര്‍ ബെല്ലടിക്കുമ്പോള്‍ ഹീരണ്ണ തിരിച്ചറിയുമോ എന്നുണ്ടായിരുന്നു.&lt;br /&gt;പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് വാതില്‍ തുറന്നത്&amp;nbsp; മുന്നില്‍ നില്‍ക്കുന്നത്&amp;nbsp; മയൂരയാണ്..!!!!&lt;br /&gt;കുറഞ്ഞ&amp;nbsp; നേരം കൊണ്ട് ആ മുഖത്ത് ഒരുപാടു ഭാവങ്ങള്‍ മിന്നിമറഞ്ഞു. കുറച്ചു സമയം ഒന്നും മിണ്ടാനാകാതെ ഞങ്ങള്‍ നിന്നു. പിന്നീട്&amp;nbsp; സമനില വീണ്ടെടുത്ത് മയൂര തന്നെയാണ് സംസാരിച്ചു തുടങ്ങിയത്..&lt;br /&gt;"നീ ഒരുപാടു തടിച്ചിരിക്കുന്നു മഹേഷ്‌ ....ഇപ്പോള്‍ കാണുമ്പോള്‍ പഴയ&amp;nbsp; ആളാണെന്നേ മനസ്സിലാവില്ല.. "&lt;br /&gt;വഴിതെറ്റി പറന്നു വരുന്ന ആണ്‍മയിലുകളെ കാത്ത്‌ ഹോസള്ളിയിലെ&amp;nbsp; കനാലിനരികില്‍ കാത്തുനിന്ന വൈകുന്നേരങ്ങളാണ് എനിക്ക്&amp;nbsp; ഓര്‍മ&amp;nbsp; വന്നത്. എന്റെ ശബ്ദം പുറത്തു വരുന്നുണ്ടായിരുന്നില്ല..അല്‍പ്പനേരം&amp;nbsp; കൂടി ഒരു&amp;nbsp; മന്ദബുദ്ധിയെപ്പോലെ ഞാനവളുടെ മുഖത്തേക്ക്&amp;nbsp; നോക്കി&amp;nbsp; പകച്ചിരുന്നു..&lt;br /&gt;"അകത്തേക്ക് വാ.."&lt;br /&gt;സ്വീകരണ മുറിയിലെ സെറ്റിയില്‍ ശ്വാസം വിടാന്‍ പോലും മടിച്ചു&amp;nbsp; പകച്ചിരിക്കുമ്പോള്‍, അസ്വസ്ഥമായ മനസ്സ്‌ ഷോകേസിലെ&amp;nbsp;&amp;nbsp; കണ്ണാടിച്ചില്ലിനപ്പുറം കാണാനിഷ്ടമില്ലാത്ത ചില വിവാഹഫോട്ടോകള്‍&amp;nbsp; തേടി. &lt;br /&gt;"പറയൂ മഹേഷ്‌..നമ്മള്‍ പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കാണുന്നത്&amp;nbsp; അല്ലേ..ഇനിയൊരിക്കലും കാണില്ലെന്ന് കരുതി പിരിഞ്ഞു&amp;nbsp;&amp;nbsp; പോയവരെയൊക്കെ വീണ്ടും കാണുമ്പോള്‍ എന്ത്&amp;nbsp; സന്തോഷമാണെന്നോ... ?"&lt;br /&gt;തണുത്ത ഓറഞ്ചു ജ്യൂസ് ഗ്ലാസിലേക്കു പകരുന്നതിനിടെ മുഖത്ത്&amp;nbsp; ഭാവഭേദമില്ലാതെ അവള്‍ ചോദിച്ചു..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഹോസള്ളിയിലെ എന്റെ&amp;nbsp; വൈകുന്നേരങ്ങള്‍ക്ക് കരിമ്പില്‍ പാലിന്റെ ഗന്ധമായിരുന്നു.. ശര്‍ക്കര&amp;nbsp;&amp;nbsp; ഫാക്ടറിയില്‍ നിന്നുള്ള കരിമ്പ്‌ പിഴിയുന്ന യന്ത്രത്തിന്റെ കടകട&amp;nbsp; ശബ്ദമാണ് മിക്ക ദിവസങ്ങളിലും എന്നിക്ക്&amp;nbsp; ഉറക്കുപാട്ട്...ഇറിഗേഷന്‍&amp;nbsp;&amp;nbsp; കനാലിന്റെ പ്രോജക്ടില്‍ എക്കൌണ്ടന്റായി കമ്പനിയെന്നെ&amp;nbsp; ഹോസള്ളിയിലേക്കയക്കുമ്പോള്‍ അതിനു മുന്‍പ് പരിചയപ്പെട്ടിട്ടില്ലാത്ത&amp;nbsp;&amp;nbsp; മുഖങ്ങളായിരുന്നു കൂട്ടിന്. ബാംഗ്ലൂരിലെ ആഡംബരഫ്ലാറ്റിന്റെ&amp;nbsp;&amp;nbsp; സുഖസൌകര്യങ്ങള്‍ ക്കിടയില്‍ നിന്ന് വാഹനങ്ങള്‍ പോലുമില്ലാത്ത&amp;nbsp;&amp;nbsp; കുഗ്രാമാത്തിലേക്ക് പറിച്ചു നടപ്പെട്ട ദുര്‍വിധിയില്‍ ആദ്യം കുറേ&amp;nbsp; വിഷമിച്ചിരുന്നെങ്കിലും,പിന്നീട് വെറും ആറു മാസങ്ങള്‍ കൊണ്ട്‌&amp;nbsp;&amp;nbsp; ഞാനുമൊരു&amp;nbsp; ഹോസള്ളിക്കാരനായി മാറി.കണ്ണെത്താ ദൂരം പരന്നു&amp;nbsp; കിടക്കുന്ന കരിമ്പ്‌ പാടത്തിനരികിലൂടെ നീണ്ടു പോകുന്ന റോഡില്‍&amp;nbsp;&amp;nbsp; വല്ലപ്പോഴും എതിരെ വരുന്ന കാളവണ്ടികളിലും, ഓരം ചേര്‍ന്ന് നടന്നു&amp;nbsp; പോകുന്ന സ്ത്രീകള്‍ക്കിടയിലും&amp;nbsp; ഒരുപാടു പേര്‍ മിക്ക ദിവസങ്ങളിലും&amp;nbsp;&amp;nbsp; എന്നെ നോക്കി സ്നേഹത്തോടെ&amp;nbsp; ചിരിച്ചു...&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; "നീ എന്താണ് ആലോചിക്കുന്നത് മഹേഷ്‌..ഞാന്‍ മാത്രമല്ലേ സംസാരിക്കുന്നുള്ളൂ..എന്നെ ഇവിടെ കണ്ടു ഞെട്ടി അല്ലേ..."&lt;br /&gt;അപ്പോഴാണ്‌ ഞാന്‍ ഒന്നും തന്നെ സംസാരിക്കാതെയിരിക്കുയാണ്&amp;nbsp; എന്നെനിക്കു മനസ്സിലായത്‌. കൈകള്‍ പിണച്ചു ചുവരില്‍ ചാരിനിന്ന്&amp;nbsp;&amp;nbsp; എന്നെത്തന്നെ കൌതുകത്തോടെ നോക്കുന്ന മയൂരയെ നോക്കി&amp;nbsp; പരിഭ്രമത്തോടെ&amp;nbsp; ചിരിക്കാന്‍ ശ്രമിച്ചു.&lt;br /&gt;"യാ..സോറി മയൂരാ..പെട്ടെന്ന് നിന്നെ ഇവിടെ കണ്ടപ്പോള്‍, പഴയ&amp;nbsp; സ്ഥലങ്ങളിലൂടെ മനസ്സ്‌ സഞ്ചരിച്ചപ്പോള്‍ കുറച്ച് നേരം&amp;nbsp;&amp;nbsp; ഷോക്കായിപ്പോയി..."&lt;br /&gt;പതുക്കെ കാലം കട്ടപിടിപ്പിച്ച മഞ്ഞുരുകുന്നതറിഞ്ഞു...എനിക്ക്&amp;nbsp; മയൂരയോട് ഒരുപാടു കാര്യങ്ങള്‍ ചോദിക്കാനുണ്ടല്ലോ...പഴയ പ്രൊജക്റ്റ്‌&amp;nbsp;&amp;nbsp; മാനേജര്‍ സത്യമൂര്‍ത്തിയുടെ മകള്‍ വര്‍ഷങ്ങള്‍ക്കു ശേഷവും ഈ&amp;nbsp; ഹോസള്ളിയില്‍&amp;nbsp; തന്നെ...അതും ഒരുകാലത്ത് ലോകം മുഴുവന്‍&amp;nbsp;&amp;nbsp; പേടിച്ചിരുന്ന ഹീരണ്ണയുടെ വീട്ടില്‍...&lt;br /&gt;മനസ്സുവായിച്ചിട്ടെന്ന പോലെ അവള്‍ ചോദിച്ചു.&lt;br /&gt;"മഹേഷ്‌&amp;nbsp; എന്നെക്കുറിച്ച് ആലോചിക്കുകയാവും അല്ലേ?? ആദ്യം മഹേഷിന്റെ കഥ പറയൂ... സത്യത്തില്‍ നിന്നെ ആദ്യം&amp;nbsp; കണ്ടപ്പോള്‍ എനിക്ക് മനസ്സിലായത്‌ പോലുമില്ല..."&lt;br /&gt;എന്റെ മനസ്സ്‌ അപ്പോഴും വര്‍ഷങ്ങള്‍ പിറകോട്ടു&amp;nbsp; സഞ്ചരിക്കുകയായിരുന്നു...&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അന്ന്‌ മഴപെയ്തു തോര്‍ന്ന ഒരു&amp;nbsp; വൈകുന്നേരം മോഹിപ്പിക്കുന്ന മണ്ണുമണം തേടി വെറുതേ&amp;nbsp; ബൈക്കില്‍&amp;nbsp; കറങ്ങാനിറങ്ങിയതായിരുന്നു..പാലത്തിനടുത്ത് ബൈക്ക് നിര്‍ത്തി&amp;nbsp; കനാലിലൂടെ ഒഴുകുന്ന&amp;nbsp; വെള്ളത്തില്‍ നോക്കി ഉച്ചത്തില്‍&amp;nbsp;&amp;nbsp; പാട്ടുപാടിക്കൊണ്ടിരുന്നപ്പോള്‍ പമ്പ് ഹൌസിന്റെ മറവില്‍ നിന്നും&amp;nbsp; ആരോ വിളിക്കുന്നത്‌ കേട്ടു...&lt;br /&gt;ചെന്ന് നോക്കുമ്പോള്‍ ഇഷ്ടിക അടര്‍ന്നു വീണ പമ്പ് ഹൗസിന്‍റെ&amp;nbsp; ചുവരിനപ്പുരത്തു നിന്ന് കനാലിനരികത്തേക്ക് നോക്കിയിരിക്കുകയാണ്&amp;nbsp;&amp;nbsp;&amp;nbsp; മയൂര.&lt;br /&gt;"നീ എന്താണിവിടെ ചെയ്യുന്നതു??"&lt;br /&gt;"ശ്ശ്..ഒച്ചയുണ്ടാക്കരുത്..പതുക്കെ..ഞാന്‍ മയിലുകളെ&amp;nbsp; നോക്കിയിരിക്കുകയാ..."&lt;br /&gt;"സാധാരണ മഴപെയ്യുന്നതിനു മുന്‍പല്ലേ മയിലുകള്‍ വരാറ്..."&lt;br /&gt;"അല്ലാ ഈ നേരത്ത് വരും..ഇന്നലെയും ഞാന്‍ കണ്ടു...ഒറ്റക്കാലു&amp;nbsp; മാത്രമുള്ള ഒരു ആണ്‍മയിലുണ്ട് ‍..അത് പീലി വിരിച്ചിരിക്കുന്നത്&amp;nbsp;&amp;nbsp; കാണാന്‍ എന്തൊരു ഭംഗിയാണെന്നോ..."&lt;br /&gt;"ഒറ്റക്കാലുള്ള മയില്‍ എങ്ങനെയാ നൃത്തം ചെയ്യുന്നേ..??"&lt;br /&gt;"ആ...അത് പീലിയൊക്കെ വിരിച്ചു അങ്ങനെ അനങ്ങാതിരിക്കും..ഒരു&amp;nbsp; മുനിയെപ്പോലെ......"&lt;br /&gt;ആ മുഖം വിടര്‍ന്നു..&lt;br /&gt;"വെറുതയല്ല മൂര്‍ത്തിസാര്‍ നിനക്ക് മയൂരയെന്ന പേരിട്ടത്..മോള്‍&amp;nbsp; ഇങ്ങനെ മയിലുകളുടെ പിന്നാലെ നടക്കുമെന്ന് അദ്ദേഹം മുന്‍കൂട്ടി&amp;nbsp;&amp;nbsp; കണ്ടിട്ടുണ്ടാവും.." ഞാന്‍ ചിരിച്ചു.&lt;br /&gt;"പിന്നെ.. വെക്കേഷനാണെന്നും പറഞ്ഞു ഈ കാട്ടില്‍ വന്നു&amp;nbsp; കിടക്കുന്നതൊക്കെ കൊള്ളാം..ഇവിടെ നിറച്ചും പാമ്പുകളാണ്..&amp;nbsp;&amp;nbsp; സൂക്ഷിച്ചോ.. "&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പിന്നീടു പല വൈകുന്നേരങ്ങളിലും മയിലുകളെ കാണാനായി&amp;nbsp; മൂര്‍ത്തിസാറിന്റെ കണ്ണു വെട്ടിച്ച് അവള്‍ പമ്പ് ഹൌസിന്റെ മറവിലേക്ക്&amp;nbsp;&amp;nbsp; വന്നു. വലിയ അടുപ്പമില്ലാത്തവരുടെ കൂടെ ജോലിചെയ്യുന്ന&amp;nbsp;&amp;nbsp; വിരസതയില്‍ അവളെനിക്കു വലിയ&amp;nbsp; ആശ്വാസമായിരുന്നു..മൂര്‍ത്തിസാറിനു&amp;nbsp; കമ്പനി എടുത്തു കൊടത്ത&amp;nbsp; വീടിന്റെ മുകള്‍നിലയിലായിരുന്നു എന്റെയും താമസം..ഒരു മാസത്തെ&amp;nbsp; വെക്കേഷന് മയൂര&amp;nbsp; ഹോസള്ളിയിലേക്ക്&amp;nbsp; വരുന്നെന്നു കേട്ടപ്പോള്‍ വീട്&amp;nbsp; മാറാന്‍ ഞാന്‍ തുനിഞ്ഞതാണ്.പിന്നെ&amp;nbsp; മൂര്‍ത്തി സാറിന്റെ&amp;nbsp; നിര്‍ബന്ധത്തിനു വഴങ്ങി&amp;nbsp; അവിടെ തന്നെ തുടര്‍ന്നു..‍. വെക്കേഷന്‍&amp;nbsp; ആഘോഷിക്കാന്‍ വരുന്ന പെണ്‍കുട്ടി ലയോള കോളേജിന്റെ എല്ലാ&amp;nbsp;&amp;nbsp; പരിഷ്കാരങ്ങളും നിറഞ്ഞ&amp;nbsp; ഒരു നഗരജീവിയായിരിക്കുമെന്നായിരുന്നു&amp;nbsp; കരുതിയത്‌. പക്ഷേ ആദ്യമായി അവളെ കണ്ട ദിനം തന്നെ മുന്‍ധാരണകളൊക്കെ തെറ്റായിരുന്നെന്നു ബോധ്യമായി..എല്ലാവരോടും ബഹുമാനത്തോടെ&amp;nbsp; പെരുമാറുന്ന പെണ്‍കുട്ടി...മയൂരയുടെ അമ്മ,&amp;nbsp; അവള്‍&amp;nbsp; ചെറുതായിരിക്കുമ്പോള്‍ തന്നെ മരിച്ചതാണ്..ബ്രാഹ്മണ സമൂഹത്തെയാകെ&amp;nbsp; ഞെട്ടിച്ച അവരുടെ പ്രണയ വിവാഹം മൂലം ബന്ധുക്കളില്‍ നിന്നൊക്കെ&amp;nbsp; അകന്നായിരുന്നു&amp;nbsp; മൂര്‍ത്തിസാറിന്റെ താമസം.മയൂര&amp;nbsp; പഠിച്ചതൊക്കെ ബോര്‍ഡിങ്ങിലാണ്...ഇപ്പോള്‍ മദ്രാസിലെ ഒരു&amp;nbsp; വീട്ടില്‍ പേയിംഗ്&amp;nbsp; ഗസ്റ്റായി താമസിച്ചു ലയോള കോളേജില്‍&amp;nbsp; പഠിക്കുന്നു..വെക്കേഷന്‍ സമയത്ത് മാത്രമേ അച്ഛനും മകളും&amp;nbsp; പരസ്പരം&amp;nbsp; കാണാറുള്ളൂ....&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അധിക ദിവസങ്ങള്‍ കഴിയും മുന്‍പ് തന്നെ ഞങ്ങള്‍ അടുത്ത&amp;nbsp; സുഹൃത്തുക്കളായി...വിരസമായ ഒരു അക്കൌണ്ടന്റിന്റെ ജീവിതം&amp;nbsp;&amp;nbsp; പതുക്കെ മാറി മറിഞ്ഞു..മിക്കദിവസങ്ങളിലും സൈറ്റിലെ&amp;nbsp; താല്‍ക്കാലിക&amp;nbsp; ഓഫീസില്‍നിന്നും ഞാന്‍ പുറത്തിറങ്ങുന്ന സമയം&amp;nbsp; നോക്കി&amp;nbsp; അവള്‍ വന്നു.. ചിലദിവസങ്ങളില്‍ പമ്പ്&amp;nbsp;&amp;nbsp; ഹൌസിന്റെ&amp;nbsp; പിറകില്‍ വച്ച് ഞങ്ങള്‍ ഒരുപാട് മയിലുകളെ കണ്ടു..ചിലപ്പോള്‍&amp;nbsp; ഒരെണ്ണം&amp;nbsp;&amp;nbsp; പോലുമുണ്ടാവില്ല...പെണ്‍മയിലുകള്‍ കൂട്ടത്തോടെ വന്നു&amp;nbsp; കലപിലയുണ്ടാക്കുന്ന സമയങ്ങളില്‍ അവളവയെ കല്ലെടുത്തെറിഞ്ഞോടിച്ചു.&amp;nbsp; മയൂരയ്ക്ക് പെണ്‍മയിലുകളെ&amp;nbsp; വെറുപ്പായിരുന്നു. മദ്രാസിലെ അവള്‍ താമസിക്കുന്ന ഹൌസിംഗ്&amp;nbsp;&amp;nbsp; കോളനിയിലെ പരദൂഷണം പറയുന്ന&amp;nbsp;&amp;nbsp; പൊങ്ങച്ചക്കാരികളെ&amp;nbsp; ഓര്‍മിപ്പിക്കുന്നു ആ പെണ്‍മയിലുകളെന്നാണ് അതെപ്പറ്റി&amp;nbsp; ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്...അവളുടെ മുറിയില്‍ പലയിടത്തു നിന്നുമായി ശേഖരിച്ച&amp;nbsp; മയില്‍പീലികളായിരുന്നു നിറയെ..ദിനങ്ങള്‍&amp;nbsp; പോകെ എന്റെ മനസ്സ്‌ വല്ലാതെ അവളിലേക്ക്‌&amp;nbsp; ചായുന്നതായി&amp;nbsp; ഞാനറിഞ്ഞു...കടുക് പൂത്തു നില്‍ക്കുന്ന ഹോസള്ളിയിലെ&amp;nbsp; വയലുകളിലൂടെ കഥപറഞ്ഞു നടക്കുമ്പോള്‍ എന്റെ മനസ്സ്‌&amp;nbsp;&amp;nbsp; വല്ലാതെ&amp;nbsp; ആഹ്ലാദിച്ചു...മറ്റൊന്നും ചെയ്യാനില്ലാതെ പുസ്തകങ്ങള്‍ വായിച്ചു&amp;nbsp; കൂട്ടിക്കൊണ്ടിരുന്ന എന്റെ രാത്രികളില്‍ പലനിറമുള്ള&amp;nbsp; സ്വപ്‌നങ്ങള്‍&amp;nbsp; കടന്നു വന്നു....സാധാരണ ഉറങ്ങിത്തീര്‍ക്കാറുണ്ടായിരുന്ന എന്റെ അവധി ദിനങ്ങള്‍&amp;nbsp; ഒറ്റക്കാലുള്ള മയിലിനെയും&amp;nbsp; വഴിതെറ്റിയെത്തുന്ന&amp;nbsp; കാട്ടുമുയലുകളെയും തേടി കരിമ്പിന്‍ കാടുകളിലഞ്ഞു...ഹോസള്ളിയിലെ&amp;nbsp; എന്റെ ദിനങ്ങളില്‍ പതുക്കെപ്പതുക്കെ&amp;nbsp; പ്രണയത്തിന്റെ കടും&amp;nbsp; വര്‍ണങ്ങള്‍ നിറഞ്ഞു തുടങ്ങി..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; കരിമ്പിന്‍ പാടത്ത് ഒരുപാട് പാമ്പുകകളുണ്ടായിരുന്നു.&amp;nbsp; സന്ധ്യമയങ്ങിക്കഴിഞ്ഞാല്‍ അവ ഹോസള്ളിയിലെ നാട്ടുവഴികളിലൂടെ&amp;nbsp;&amp;nbsp; സ്വൈര്യമായി ഇഴഞ്ഞു പോകുന്നത് കാണാം. പഴയ കനാലിന്റെ&amp;nbsp; ഭിത്തികള്‍&amp;nbsp; പൊളിക്കുന്ന സമയത്ത് എന്നും പാമ്പുകളെ കാണാറുണ്ട്‌.&amp;nbsp;&amp;nbsp; ആളൊഴിയുന്ന സമയത്ത് മയിലുകള്‍ വന്നു പാമ്പിന്‍ കുഞ്ഞുങ്ങളെ&amp;nbsp; കൊത്തിത്തിന്നും. മയൂരയ്ക് പാമ്പുകളെ പേടിയായിരുന്നു. ഒരിക്കല്‍ മാത്രം കണ്ട ഒറ്റക്കാലുള്ള ആ&amp;nbsp; മയിലിനെ കാത്ത്‌ പമ്പ് ഹൌസിന്റെ മറവില്‍ ഒളിച്ചിരുന്ന ഒരു ദിവസം&amp;nbsp; നിലത്ത്&amp;nbsp; കൂടെ ഇഴഞ്ഞു പോകുന്ന ഒരു അണലിയെക്കണ്ട് അവള്‍ പേടിച്ച്&amp;nbsp; നിലവിളിച്ചു. ഞാന്‍ പറയുന്നതൊന്നും കേള്‍ക്കാതെ ഓടിയ&amp;nbsp; ഓട്ടത്തില്‍&amp;nbsp;&amp;nbsp; കാലുതടഞ്ഞു വീണ്, തല കല്ലിലിടിച്ച്‌ ചോരയൊലിക്കുന്ന മുഖവുമായി&amp;nbsp; എന്റെ കയ്യില്‍ തളര്‍ന്നു&amp;nbsp; കിടന്ന ആ രൂപം ഇപ്പോഴും&amp;nbsp; മനസിലുണ്ട്...&amp;nbsp; അഞ്ച് സ്റ്റിച്ചുകളുമായി ആശുപത്രിയില്‍ നിന്നും മടങ്ങി വന്ന ആ&amp;nbsp; രാത്രിയാണ്,&amp;nbsp; കടുകെണ്ണയുടെ മണം നിറഞ്ഞ രണ്ടാം നിലയിലെ ആ&amp;nbsp; മുറിയില്‍ വച്ച് ആദ്യമായി ഞാനവളുടെ നെറ്റിയില്‍&amp;nbsp; ചുംബിക്കുന്നത്.....&lt;br /&gt;&lt;br /&gt;"എന്ത് പറ്റി മഹേഷ്‌..നീ ഒന്നും സംസാരിക്കുന്നില്ലല്ലോ...എന്നെ&amp;nbsp; ഇവിടെ അപ്രതീക്ഷിതമായി കണ്ടത്&amp;nbsp; കൊണ്ടാവും അല്ലേ..."&lt;br /&gt;മയൂര വീണ്ടും ചോദിക്കുകയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാഞ്ഞു&amp;nbsp; പോകാത്ത ആ മുറിവടയാളം അവളുടെ നെറ്റിയില്‍ ഇപ്പോഴുമുണ്ട്. &lt;br /&gt;ആ മുഖത്ത് ചെറിയ വിഷാദം പരക്കുന്നുണ്ടെന്നു തോന്നി.&lt;br /&gt;"സത്യം പറഞ്ഞാല്‍ അത് തന്നെ...അന്ന്‌ രാത്രി ഹോസള്ളിയില്‍ നിന്നും പലായനം ചെയ്ത മയൂരയെ ഇവിടെ ഇങ്ങനെ കാണുമ്പോള്‍ ഞെട്ടാതിരിക്കുന്നതെങ്ങനെ..."&lt;br /&gt;ചിരിച്ചു കൊണ്ട് പറയണമെന്നുദ്ദേശിച്ചിരുന്നെങ്കിലും അല്‍പ്പം പോലും&amp;nbsp; ചിരി പുറത്ത് വന്നില്ല.&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; മഴ പെയ്യാന്‍ മടിക്കുന്ന&amp;nbsp; സന്ധ്യകളില്‍ പീലി വിടര്‍ത്തുന്ന മയിലുകളെ കാണാനായി ഞങ്ങള്‍&amp;nbsp;&amp;nbsp; പലപ്പോഴും ആ പാലത്തിനടിയിലും പമ്പ് ഹൌസിന്റെ&amp;nbsp; പിന്നിലുമൊക്കെയായി മറഞ്ഞിരുന്നു.പിരിയാന്‍ വയ്യാത്ത&amp;nbsp; ഒരടുപ്പം&amp;nbsp;&amp;nbsp; ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു തുടങ്ങുകയായിരുന്നു..ആ സമയത്താണ്&amp;nbsp; ഹീരണ്ണ എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്..ഞങ്ങള്‍&amp;nbsp;&amp;nbsp; താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനായിരുന്നു ഹീരണ്ണ..ഒരു കാലത്ത്&amp;nbsp; ആ&amp;nbsp; പ്രദേശത്തെ വിറപ്പിച്ചിരുന്ന ഗുണ്ട. നാല്&amp;nbsp;&amp;nbsp; കൊലപാതകക്കേസുകളുണ്ടായിരുന്നു ഹീരണ്ണയുടെ പേരില്‍...മിക്കതും&amp;nbsp; പണം കൊടുത്തും സ്വാധീനമുപയോഗിച്ചും തേയ്ച്ചു മായ്ച്ചു&amp;nbsp; കളയാന്‍&amp;nbsp; ഹീരണ്ണയ്ക്ക്&amp;nbsp; കഴിഞ്ഞു..നാട്ടുകാര്‍&amp;nbsp; പറഞ്ഞാണ് ഞാന്‍ ഹീരണ്ണക്കുറിച്ച്&amp;nbsp; കൂടുതലറിഞ്ഞത്..ഒരുകാലത്ത് ഹോസള്ളിക്കാര്‍ ഏറെ&amp;nbsp; പേടിച്ചിരുന്ന&amp;nbsp; ഹീരണ്ണ പക്ഷേ വര്‍ഷങ്ങള്‍ക്കു ശേഷം മാനസാന്തരം വന്ന്&amp;nbsp; കൃഷിയുമായി ഒതുങ്ങിക്കൂടുകയാണ്..&lt;br /&gt;എങ്കിലും നാട്ടുകാര്‍ക്ക് ഹീരണ്ണയെ ഭയമായിരുന്നു..&lt;br /&gt;കനാല്‍ പാലത്തിലിരുന്നു കാറ്റുകൊണ്ടിരുന്ന ഒരു അവധി&amp;nbsp; ദിനത്തിലാണ് ഹീരണ്ണ ആദ്യമായി എന്നോട്&amp;nbsp; സംസാരിച്ചത്..ആദ്യമെനിക്കാ&amp;nbsp; മനുഷ്യനെ പേടിയായിരുന്നു...ഒരു&amp;nbsp; പോലീസുകാരനടക്കം നാലുപേരെ&amp;nbsp;&amp;nbsp; വെട്ടിക്കൊന്നയാള്‍..സംസാരത്തിലും പെരുമാറ്റത്തിലും&amp;nbsp; ബഹുമാനം&amp;nbsp; വരുത്താന്‍ ശ്രമിച്ചു..പക്ഷെ വളരെ സ്നേഹപൂര്‍വ്വം പെരുമാറി അയാള്‍&amp;nbsp; എന്നെ അത്ഭുതപ്പെടുത്തി..എന്റെ മുറിക്കന്നഡ കേട്ട്&amp;nbsp; പലപ്പോഴും&amp;nbsp; ചിരിച്ചു..കുറച്ചു നേരം&amp;nbsp; സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും അയാളുടെ&amp;nbsp; ഭൂതകാലം ഞാന്‍ മറന്നു..സാധാരണ മറ്റാരും&amp;nbsp; അയാളോടധികം&amp;nbsp; സംസാരിക്കാറുണ്ടായിരുന്നില്ല..ഒരുപക്ഷെ അയാളുടെ ക്രൂരതകള്‍&amp;nbsp; നേരിട്ട് കണ്ടത് കൊണ്ടാവും..&lt;br /&gt;അന്ന് ഹീരണ്ണ എന്നെ അയാളുടെ ശര്‍ക്കര ഫാക്ടറിയില്‍ കൊണ്ട്&amp;nbsp; പോയി എന്നെക്കൊണ്ട് കുറെ കരിമ്പ്‌ പാല്‍ കുടിപ്പിച്ചു..ചെറുനാരങ്ങ&amp;nbsp;&amp;nbsp; പിഴിഞ്ഞോഴിച്ച കരിമ്പ്‌ പാല്‍..പിന്നീട് പലദിവസങ്ങളിലും&amp;nbsp; എന്നെത്തേടി ഹീരണ്ണ&amp;nbsp; വന്നു..എന്നോടോരുപാട്&amp;nbsp; സംസാരിച്ചു..കേരളത്തെ&amp;nbsp; പറ്റി തിരക്കി..അധികമാരോടും&amp;nbsp; സംസാരിക്കാതിരുന്ന ഹീരണ്ണ ഞാനുമായി അടുത്തത്‌&amp;nbsp; മലവള്ളിക്കാര്‍ക്ക് വലിയ&amp;nbsp; അത്ഭുതമായിരുന്നു.എല്ലാ ദിവസവും&amp;nbsp; വൈകുന്നേരം&amp;nbsp; ശുദ്ധമായ കരിമ്പിന്‍ പാല്‍ ഹീരണ്ണ എനിക്കായി&amp;nbsp; കൊടുത്തയയ്ക്കും...ആ മനുഷ്യന്‍&amp;nbsp; അത്രയും കൊലപാതകങ്ങള്‍&amp;nbsp; ചെയ്തെന്നു വിശ്വസിക്കാന്‍ എനിക്ക് പ്രയാസമായിരുന്നു....&amp;nbsp; ചിലരാത്രികളില്‍ ഹീരണ്ണ കനാല്‍ പാലത്തില്‍&amp;nbsp;&amp;nbsp; തനിച്ചിരിക്കുന്നത്&amp;nbsp; കാണാം..ആ സമയത്ത് കുശലം ചോദിക്കുന്നത് പോലും ഇഷ്ടമല്ല..ഒരു&amp;nbsp; ദിവസം അതിനെക്കുറിച്ച്&amp;nbsp; ചോദിച്ചപ്പോള്‍..താന്‍ കൊന്നവരുടെ&amp;nbsp; ആത്മാക്കളുമായി സംസാരിക്കുകയാണെന്നായിരുന്നു&amp;nbsp;&amp;nbsp; മറുപടി..അവരന്താണ് പറയുന്നതെന്ന്&amp;nbsp; ചോദിച്ചപ്പോള്‍ ഹീരണ്ണ&amp;nbsp; നിശബ്ദനായി..മിക്ക ദിവസങ്ങളിലും ഉറക്കത്തില്‍&amp;nbsp; ഞെട്ടിയുണരാറുണ്ടെന്നും പിന്നെ ഉറക്കം കിട്ടാതെ ആ&amp;nbsp; പാലത്തില്‍&amp;nbsp; ചെന്നിരുന്നു കരയാറുണ്ടെന്നും&amp;nbsp; അപ്പോഴാണ്‌&amp;nbsp; പറഞ്ഞത്...&lt;br /&gt;&lt;br /&gt;"ഞാന്‍ കരുതിയത് മഹേഷ്‌ ഇവിടെ നടന്ന സംഭവങ്ങളൊക്കെ&amp;nbsp; അറിഞ്ഞിരിക്കുമെന്നാണ്..കുറെ കാലം ഞാന്‍ കാത്തിരുന്നു..പിന്നെ..."&lt;br /&gt;മയൂര പാതിയില്‍ പറഞ്ഞു നിര്‍ത്തി..അവളിപ്പോള്‍&amp;nbsp; ജനലിലൂടെ&amp;nbsp; പുറത്തേക്ക് നോക്കി നില്‍ക്കുകയാണ്..&lt;br /&gt;"ഒന്നുമെനിക്കറിയില്ല മയൂരാ..അന്ന് കരിയപ്പയുടെ ആളുകള്‍&amp;nbsp; എന്നെത്തേടി കുറെ അലഞ്ഞിരുന്നെന്നു കേട്ടു..പിറ്റേന്ന്&amp;nbsp; രാവിലെ&amp;nbsp; തന്നെ&amp;nbsp; ഞാന്‍ ബോംബെയിലേക്ക് വണ്ടി കയറിയിരുന്നു..പിന്നെ&amp;nbsp; പഴയൊരു സുഹൃത്ത് വഴി&amp;nbsp; മലേഷ്യയിലെത്തി..പിന്നെ&amp;nbsp;&amp;nbsp; ആസ്ത്രേലിയ....നിങ്ങളെ തേടി ഒരിക്കല്‍ ഞാന്‍ മദ്രാസില്‍&amp;nbsp; വന്നിരുന്നു..അവിടെ ആരെയും കാണാഞ്ഞപ്പോള്‍ പാലക്കാട്ടെ&amp;nbsp;&amp;nbsp; വീട്ടിലും..പക്ഷെ നിങ്ങള്‍ എവിടെയാണെന്ന് ആര്‍ക്കും&amp;nbsp;&amp;nbsp; അറിയുമായിരുന്നില്ല. നിന്റെ വിവാഹം നിശ്ചയിച്ചെന്ന്&amp;nbsp;&amp;nbsp; മാത്രമറിഞ്ഞു..പിന്നെ..പഴയ ബന്ധങ്ങളെല്ലാം മനപൂര്‍വം തന്നെ&amp;nbsp; ഉപേക്ഷിച്ചു.."&lt;br /&gt;അവസാന വാചകം പറഞ്ഞപ്പോള്‍ അവളുടെ മുഖത്തേക്ക്&amp;nbsp; നോക്കി..ആ മുഖത്തെ ഭാവവ്യത്യാസം എനിക്ക് കാണാമായിരുന്നു.&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; കരിയപ്പയെന്ന&amp;nbsp; പ്രമാണിയായിരുന്നു ഹോസള്ളിയിലെ പോലീസും കോടതിയുമെല്ലാം. അനിയന്‍ ബസവപ്പയായിരുന്നു കരിയപ്പയുടെ ശക്തി. അവര്‍&amp;nbsp; പറയുന്നതു മാത്രമേ നടക്കാവൂ എന്നത് ഹോസള്ളിയിലെ&amp;nbsp;&amp;nbsp; അലിഖിത നിയമമായിരുന്നു.ക്രൂരനായ&amp;nbsp; ഗുണ്ടയായിരുന്നു ബസവപ്പ.ഹീരണ്ണ ഹോസള്ളി ഭരിച്ചിരുന്ന കാലത്ത്&amp;nbsp; അയാളുടെ കണ്‍വെട്ടത്തു പോലും വരാന്‍ മടിച്ചിരുന്ന&amp;nbsp; ബസവപ്പ, ഹീരണ്ണ ഹോസള്ളി വിട്ടു പോയ&amp;nbsp; ആറു വര്‍ഷങ്ങള്‍ കൊണ്ടാണ് അവിടത്തെ ഗുണ്ടയായത്. ഏക്കറുകണക്കിനു കരിമ്പ്‌&amp;nbsp;&amp;nbsp; പാടങ്ങള്‍ സ്വന്തമായുണ്ടായിരുന്ന കരിയപ്പയെയും ബസവപ്പയെയും&amp;nbsp; എതിര്‍ക്കാന്‍ ഹോസള്ളിയില്‍&amp;nbsp; ആരുമുണ്ടായിരുന്നില്ല..എതിര്‍ത്തവരെയൊക്കെ&amp;nbsp;&amp;nbsp; ബസവപ്പ നിശബ്ദരാക്കുകയും ചെയ്തു... ഹീരണ്ണയെ കരിയപ്പയ്ക്ക്&amp;nbsp; പേടിയായിരുന്നു..അത് കൊണ്ട് അയാളെ വെറുപ്പിക്കാതിരിക്കാന്‍&amp;nbsp; കരിയപ്പ ഏറെ&amp;nbsp; ശ്രദ്ധിച്ചു.ഹീരണ്ണ&amp;nbsp; ഹോസള്ളിയില്‍ തിരിച്ചു വന്നപ്പോള്‍&amp;nbsp; ബസവപ്പയെ അയാള്‍ അടുത്ത ടൌണായ മലവള്ളിയിലെക്കയച്ചു..ഹീരണ്ണയോട് എപ്പോഴും നല്ല ബന്ധം പുലര്‍ത്താനും.&amp;nbsp; തന്റെ ചെറിയ&amp;nbsp; ശര്‍ക്കര ഫാക്ടറിയും കരിമ്പ്‌ കൃഷിയുമായി&amp;nbsp;&amp;nbsp; ഒതുങ്ങിക്കൂടിയിരുന്ന ഹീരണ്ണ ഹോസള്ളിയിലെ മറ്റു കാര്യങ്ങളൊന്നും&amp;nbsp; ശ്രദ്ധിച്ചിരുന്നില്ല..അത്&amp;nbsp; കരിയപ്പയ്ക്ക് തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍&amp;nbsp; ഏറെ സഹായകരമായി.&lt;br /&gt;ഞങ്ങളുടെയെല്ലാം ഹോസള്ളിയിലെ ജീവിതം മാറിമറിയുന്നത് കരിയപ്പ&amp;nbsp; കാരണമാണ്...&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; കനാല്‍ പ്രോജക്റ്റില്‍ കനാല്‍ ഭിത്തി കെട്ടാനുള്ള കരിങ്കല്ല് സപ്ലെ&amp;nbsp; ചെയ്തുകൊണ്ടിരുന്നത് കരിയപ്പയയിരുന്നു. ഗുണനിലവാരമില്ലാത്ത കല്ലുകള്‍ മൂലം കനാലിന്റെ കെട്ടുറപ്പ് തന്നെ അപകടത്തിലാകുമെന്നു&amp;nbsp; വന്നപ്പോള്‍ മൂര്‍ത്തിസാര്‍&amp;nbsp; ആ കോണ്‍ട്രാക്റ്റ് ക്യാന്‍സല്‍ ചെയ്തു. കരിയപ്പയുടെ ഒരു ഭീഷണിക്കും വഴങ്ങാതെ മറ്റൊരു സപ്ലയറുടെ&amp;nbsp; അടുത്തു നിന്നും കല്ലുകളിറക്കി മൂര്‍ത്തിസാര്‍ പ്രൊജക്റ്റ്‌ മുന്നോട്ടു&amp;nbsp;&amp;nbsp; കൊണ്ടുപോയി..പക്ഷെ കരിയപ്പയുടെ സമ്മതമില്ലാതെ അവിടെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല..ഹോസള്ളിയിലെ ഞങ്ങളുടെ നിലനില്‍പ്പ്&amp;nbsp; തന്നെ&amp;nbsp; ചോദ്യചിന്ഹമായ വേളയിലാണ് ഹീരണ്ണ&amp;nbsp;&amp;nbsp; പ്രശ്നത്തിലിടപെടുന്നത്..ഹീരണ്ണയ്ക്ക്&amp;nbsp; മുന്നില്‍ കരിയപ്പ&amp;nbsp; തല്‍ക്കാലത്തേക്ക് നിശബ്ദനായി..എങ്കിലും അയാളുടെയുള്ളിലെ&amp;nbsp; പക&amp;nbsp; അവസാനിച്ചിരുന്നില്ല..ഞങ്ങളുടെ&amp;nbsp; പ്രോജക്റ്റ്‌ നിര്‍ത്തിവയ്പ്പിക്കാന്‍&amp;nbsp; അയാള്‍ ഒരുപാട് തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടിരുന്നു.&amp;nbsp; നിലവിലുള്ള&amp;nbsp; കനല്‍ തകര്‍ത്തത് കരിയപ്പ തന്നെയാണെന്നും.അയാളുടെ കരിമ്പ്&amp;nbsp; കൃഷിക്കുള്ള വെള്ളം അണ്ടര്‍ ഗ്രൌണ്ട് പൈപ്പുകള്‍ വഴി&amp;nbsp;&amp;nbsp;&amp;nbsp; റിസര്‍വോയറില്‍ നിന്നും നേരിട്ടെടുക്കുകയാണെന്നും ഞങ്ങള്‍&amp;nbsp; മനസ്സിലാക്കുന്നത് അപ്പോഴാണ്‌. എല്ലാ വിവരവും കാണിച്ചു&amp;nbsp;&amp;nbsp;&amp;nbsp; മൂര്‍ത്തിസാര്‍ നല്‍കിയ പെറ്റീഷനില്‍ അന്വേഷണം വന്നുവെങ്കിലും&amp;nbsp; കരിയപ്പയുടെ സ്വാധീനത്തിന്&amp;nbsp; മുന്നില്‍ എല്ലാ നിയമങ്ങളും കാറ്റില്‍&amp;nbsp; പറന്നു...അനിയന്‍ ബസവപ്പയെ വിളിച്ചു വരുത്തി കരിയപ്പ തന്ത്രങ്ങള്‍ മെനഞ്ഞു..&lt;br /&gt;&lt;br /&gt;പതിനൊന്നാം മൈലിലെ ഷട്ടര്‍ വാളിന്റെ കോണ്‍ക്രീറ്റ് കഴിഞ്ഞ അന്ന്&amp;nbsp; രാത്രിയാണ് മൂര്‍ത്തിസാറിന്റെ ഇടതുകൈ നഷ്ടമാകുന്നത്. &lt;br /&gt;മൂര്‍ത്തിസാറിന്‍റെ കൈ വെട്ടിയത് ബസവപ്പ തന്നെയാണെന്ന്&amp;nbsp; ഉറപ്പായിരുന്നു...ഓഫീസില്‍ ചോരയില്‍ കുളിച്ചുകിടന്ന മൂര്‍ത്തി&amp;nbsp;&amp;nbsp; സാറിനെ ഹീരണ്ണയാണ് എടുത്തു കൊണ്ടുപോയി&amp;nbsp; ആശുപത്രിയിലാക്കിയത്.അവിടെ നിന്നും&amp;nbsp; ആംബുലന്‍സില്‍&amp;nbsp; ബാംഗ്ലൂരിലെ&amp;nbsp; ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകും വഴി മയൂര&amp;nbsp; അലറിക്കരയുകയായിരുന്നു.. .അവസാനമായി ഞാന്‍ ഹീരണ്ണയെ&amp;nbsp; കണ്ടതും അവിടെ&amp;nbsp; വച്ചാണ്.പ്രോജക്റ്റ്‌ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ച്&amp;nbsp;&amp;nbsp; അന്നുരാത്രി തന്നെ ഞങ്ങളെല്ലാവരും ഹോസള്ളി വിട്ടു......&lt;br /&gt;&lt;br /&gt;"അതിനു ശേഷം എന്താണ് നടന്നത് എന്നെനിക്കറിയില്ല&amp;nbsp; മയൂരാ..കരിയപ്പയുടെ&amp;nbsp; ആളുകളില്‍ നിന്നും ഞാന്‍ ഓടിയത്&amp;nbsp;&amp;nbsp; ബോംബേയിലേക്കാണ്..അവിടെവച്ച് കേള്‍ക്കാന്‍&amp;nbsp; ഒട്ടുമിഷ്ടമില്ലാതിരുന്ന ഒരു&amp;nbsp; വിവാഹനിശ്ചയത്തിന്റെ&amp;nbsp;&amp;nbsp;&amp;nbsp; വാര്‍ത്തകളറിഞ്ഞപ്പോള്‍..കുറച്ചുകാലം ദൂരെയെവിടെയെങ്കിലും പോയി&amp;nbsp; സ്വയമൊളിക്കാന്‍ തോന്നി......നിങ്ങളെ എല്ലാവരെയും ഒന്ന്&amp;nbsp; കൂടി വന്നു&amp;nbsp; കാണണമെന്നുണ്ടായിരുന്നു...പക്ഷെ...."&lt;br /&gt;മയൂര ഒന്നും മിണ്ടാതെ കേട്ടു നില്‍ക്കുകയാണ്...എന്റെ "പക്ഷെ" യുടെ&amp;nbsp; അര്‍ഥം അവള്‍ക്കു പിടികിട്ടിയതായി തോന്നി..അവള്‍ എന്താവും&amp;nbsp;&amp;nbsp; പറയുക എന്നുള്ള ആകാംഷയിലായിരുന്നു ഞാന്‍...&lt;br /&gt;"എന്റെ വിവാഹം നടന്നിട്ടില്ല മഹേഷ്‌...."&lt;br /&gt;എന്നില്‍ ഒരു നടുക്കമുയര്‍ന്നു..&lt;br /&gt;കൂടുതലൊന്നും പറയാതെ അവള്‍ പെട്ടെന്ന് അകത്തേക്ക്&amp;nbsp; കയറിപ്പോയി,എന്നെ വീണ്ടും സ്തബ്ദനാക്കിക്കൊണ്ട്....&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഹോസള്ളിയില്‍ പിന്നീട്&amp;nbsp; നടന്ന കഥകള്‍ ഞാനറിയുന്നത് അരവിന്ദ്‌ പറഞ്ഞാണ്...സ്കൂളിലെ ലഞ്ച്&amp;nbsp; ബ്രേക്കിനു എന്നെക്കാണാന്‍ ഓടിയെത്തിയതായിരുന്നു അവന്‍. ആകെ കിട്ടിയ&amp;nbsp; അരമണിക്കൂര്‍ സമയം കൊണ്ട് അവനെല്ലാം പറഞ്ഞു.മയൂര കേള്‍ക്കത്തന്നെ..&lt;br /&gt;അന്ന് ബാംഗ്ലൂര്‍ വിട്ടു മദ്രാസിലേക്ക് തിരിച്ചു പോയതില്‍ പിന്നെ&amp;nbsp; മൂര്‍ത്തിസാര്‍ മാനസികമായി തകര്‍ന്ന&amp;nbsp; നിലയിലായിരുന്നു.മലവള്ളിയിലെ ദുരനുഭവങ്ങള്‍ അദ്ദേഹത്തെ വല്ലാതെ വേട്ടയാടി. അദ്ദേഹത്തിന്‍റെ മാനസികനില&amp;nbsp; തെറ്റുകയാണോ&amp;nbsp; എന്ന് പോലും മയൂര ഭയപ്പെട്ടു. എല്ലാവരും സത്യമറിഞ്ഞത്&amp;nbsp; പിന്നീടാണ്..അന്ന് ഹോസള്ളിയില്‍ വച്ച് അദ്ദേഹത്തിനു കരിയപ്പയുടെ അന്ത്യശാസനമുണ്ടായിരുന്നു, അനിയന്‍ ബസവപ്പയ്ക്ക് മയൂരയെ&amp;nbsp; വിവാഹം&amp;nbsp; ചെയ്തു കൊടുക്കാന്‍....മയൂര ബസവപ്പയുടെ കണ്ണില്‍&amp;nbsp;&amp;nbsp; എപ്പോഴാണ് പെട്ടതെന്നറിയില്ല..മൂര്‍ത്തി സാറിനോടുള്ള പകമൂലം&amp;nbsp; കരിയപ്പ ഈ ആവശ്യവും പറഞ്ഞു കൊണ്ട് അദ്ദേഹത്തെ വല്ലാതെ&amp;nbsp;&amp;nbsp; ഉപദ്രവിച്ചിരുന്നു...&lt;br /&gt;ഇക്കാര്യമൊന്നും മറ്റാരും അറിഞ്ഞിരുന്നില്ല..&lt;br /&gt;ഹോസള്ളി വിട്ടിട്ടും ബസവപ്പയും കൂട്ടരും അവരെ&amp;nbsp; പിന്തുടര്‍ന്നു..അങ്ങനെയാണ് മയൂരയുടെ വിവാഹം നടന്നെന്ന കഥ&amp;nbsp; പ്രചരിപ്പിച്ച്&amp;nbsp;&amp;nbsp; മൂര്‍ത്തി സാറും അവളെയും കൂട്ടി ഹൈദരാബാദിനു&amp;nbsp; പോകുന്നത്, ഒരു സുഹൃത്തിന്റെ വീട്ടിലേക്ക്...&lt;br /&gt;പക്ഷെ വിധി അവരെ വിടാനൊരുക്കമുണ്ടായിരുന്നില്ല..രണ്ടു&amp;nbsp; വര്‍ഷങ്ങള്‍ക്കു ശേഷം മയൂരയുടെ വിവാഹത്തിനുള്ള&amp;nbsp;&amp;nbsp; ഒരുക്കങ്ങളിലായിരുന്നു അദ്ദേഹം..ഹൈദരാബാദില്‍&amp;nbsp; സ്ഥിരതാമസമാക്കിയ ഒരു മലയാളി ഫാമിലിയില്‍ നിന്നും&amp;nbsp; മയൂരയ്ക്ക്&amp;nbsp;&amp;nbsp; അനുയോജ്യനായ വരനെ കണ്ടെത്തിയപ്പോള്‍ അദ്ദേഹം ഒരുപാട്&amp;nbsp; സന്തോഷിച്ചു. പക്ഷെ പെണ്ണിന്റെ ഭൂതകാലം തിരഞ്ഞുപോയ ചിലര്‍&amp;nbsp; ഹോസള്ളിയിലെ ഒരു ഗുണ്ടയുടെ ഭാര്യയായിരുന്നു മയൂര എന്ന വാര്‍ത്തയാണ്&amp;nbsp; അവിടെ പരത്തിയത്..!!&lt;br /&gt;അന്ന് പക്ഷാഘാതം വന്നു തളര്‍ന്നു കിടന്ന മൂര്‍ത്തിസാറിനെയും&amp;nbsp; കൊണ്ട് അധികം താമസിയാതെ തന്നെ മയൂര തിരിച്ചുവന്നു, മദ്രാസിലേക്ക്....&lt;br /&gt;ബസവപ്പയുടെ ആളുകള്‍ വീണ്ടുമവരെ കണ്ടെത്തി..ഭീഷണികള്‍&amp;nbsp; വീണ്ടും തുടര്‍ന്നു..ഒരുതരത്തിലും മദ്രാസിലെ ജീവിതം&amp;nbsp;&amp;nbsp; തുടരാനാവില്ലെന്ന അവസ്ഥ വന്നു..അതിനിടയിലാണ്&amp;nbsp; മയൂരയുടെ&amp;nbsp; ജീവിതത്തില്‍ കൂരിരുട്ടു വീഴ്ത്തിക്കൊണ്ട്&amp;nbsp; മൂര്‍ത്തിസാറിന്റെ മരണം..&lt;br /&gt;ജീവിതമവസാനിപ്പിക്കാന്‍ പോലും മയൂര ചിന്തിച്ചു കൊണ്ടിരുന്ന&amp;nbsp; ദിനങ്ങളിലൊന്നില്‍ അപ്രതീക്ഷിതമായി അവളെത്തേടി ഒരാള്‍ വന്നു..&lt;br /&gt;ഹീരണ്ണ..!! &lt;br /&gt;ഹീരണ്ണ എങ്ങനെയാണ് മദ്രാസിലെ വിലാസം&amp;nbsp; തേടിപ്പിടിച്ചതെന്നറിയില്ല... പക്ഷെ അധികമാരോടും വലിയ&amp;nbsp; അടുപ്പമില്ലാതിരുന്ന അയാള്‍ അന്ന് നേരമിരുട്ടുന്നത് വരെ മയൂരയോടു&amp;nbsp; സംസാരിച്ചിരുന്നു.&lt;br /&gt;എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, പിറ്റേ ദിവസം&amp;nbsp; ഹോസള്ളിയില്‍ ബസ്സിറങ്ങിയ ഹീരണ്ണയുടെ കൂടെ മയൂരയുമുണ്ടായിരുന്നു.........!!!..&lt;br /&gt;&lt;br /&gt;ഞാന്‍ വീണ്ടും തളരുകയായിരുന്നു..മനസ്സിലാക്കാതെ പോയ&amp;nbsp; സത്യങ്ങളുടെ തീവ്രതയില്‍ എന്റെ ദേഹം വല്ലാതെ വെട്ടി&amp;nbsp; വിയര്‍ക്കുന്നത്&amp;nbsp; ഞാനറിഞ്ഞു..അരവിന്ദ്‌ പറഞ്ഞതെല്ലാം ഒരു&amp;nbsp; മുത്തശ്ശിക്കഥപോലെയാണ് എനിക്ക്&amp;nbsp; തോന്നിയത്..ഞാനവിടെ തോറ്റ&amp;nbsp; ഭടനാണ്...ഒന്ന്&amp;nbsp; പോരുതുകപോലും ചെയ്യാതെ ഒളിച്ചോടിയ ഭീരു...&lt;br /&gt;&lt;br /&gt;"....മഹീ&amp;nbsp; ഈ കാര്യങ്ങളൊന്നും നീ അറിഞ്ഞിരുന്നില്ല അല്ലേ...മയൂര&amp;nbsp; ഇവിടെ എത്തിയ ആ ദിവസം തന്നെ എനിക്ക് നിന്നെ&amp;nbsp;&amp;nbsp; വിളിക്കണമെന്നുണ്ടായിരുന്നു..പക്ഷെ എങ്ങനെ...."&lt;br /&gt;അരവിന്ദ്‌ തുടര്‍ന്നു..&lt;br /&gt;&lt;br /&gt;"........അന്ന് ഹീരണ്ണയുടെ വീട്ടില്‍ മയൂര താമസിച്ചു തുടങ്ങിയപ്പോള്‍&amp;nbsp; ഹോസള്ളിക്കാര്‍ ആകെ അന്തം വിട്ടു..ഈ&amp;nbsp; ഞാനുള്‍പ്പെടെ....എന്താണ്&amp;nbsp; സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലായിരുന്നില്ല..ഹീരണ്ണ ആരോടും&amp;nbsp; ഒന്നും&amp;nbsp; പറഞ്ഞില്ല..മയൂരയ്ക്ക് അഭയം&amp;nbsp; നല്‍കുകയായിരുന്നു ഹീരണ്ണ,&amp;nbsp; അതും ബസവപ്പയെ വെല്ലുവിളിച്ചു കൊണ്ട് അയാളുടെ&amp;nbsp; കണ്‍മുന്നില്‍ത്തന്നെ..എങ്കിലും ഹീരണ്ണയെ&amp;nbsp; ഭയന്ന് ബസവപ്പ&amp;nbsp; പരസ്യമായി ഒന്നും ചെയ്തില്ല..പക്ഷെ&amp;nbsp; ഹീരണ്ണയെ ഇല്ലാതാക്കാനുള്ള&amp;nbsp; പ്രവര്‍ത്തനങ്ങള്‍ അയാള്‍ അണിയറയില്‍&amp;nbsp;&amp;nbsp; നടത്തുന്നുണ്ടായിരുന്നു...ഇവിടെ ഹെല്‍ത്ത്‌ സെന്‍ററില്‍ സ്ഥലം മാറ്റം&amp;nbsp; കിട്ടിയെത്തിയ ഒരു ഡോക്ടറുമായി മയൂരയുടെ വിവാഹം&amp;nbsp; നടത്താന്‍&amp;nbsp; ഹീരണ്ണ&amp;nbsp; തയ്യാറെടുക്കുകയാണെന്ന വാര്‍ത്ത പരന്നു..ആയിടെ വേനല്‍&amp;nbsp; മഴ പെയ്ത ഒരു രാത്രിയിലാണ്, ഒരപകടത്തില്‍&amp;nbsp;&amp;nbsp; ബസവപ്പ&amp;nbsp; കൊല്ലപ്പെടുന്നത്.. അയാളോടിച്ചിരുന്ന ബുള്ളറ്റ് കനാലിലേക്ക്&amp;nbsp; മറിയുകയായിരുന്നു..മദ്യലഹരിയില്‍&amp;nbsp; നടന്ന&amp;nbsp; അപകടമാണെന്നുള്ള&amp;nbsp; പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടൊന്നും കരിയപ്പയുടെ ചെവിയില്‍&amp;nbsp; കടന്നില്ല..തന്റെ അനിയന്റെ മരണത്തിനു പിന്നില്‍&amp;nbsp;&amp;nbsp;&amp;nbsp; ഹീരണ്ണതന്നെയാണെന്ന് അയാള്‍ വിശ്വസിച്ചു...കുറച്ചു ദിവങ്ങള്‍ കൂടി&amp;nbsp;&amp;nbsp; കഴിഞ്ഞപ്പോഴാണ് അനന്തര ഫലമെന്നോണം കരിയപ്പയും&amp;nbsp; കൂട്ടരും ഹീരണ്ണയെ കരിമ്പ്‌ വയലിലിട്ടു വെട്ടുന്നത്......."&amp;nbsp;&amp;nbsp; &lt;br /&gt;"എന്നിട്ട്..??"&lt;br /&gt;ഇത്തവണ എനിക്ക് ഞെട്ടലോടെ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല..&lt;br /&gt;"അന്ന് ഹീരണ്ണ കഷ്ടിച്ചു രക്ഷപ്പെട്ടു...പക്ഷേ....."&lt;br /&gt;പാതിയില്‍ നിര്‍ത്തി അരവിന്ദ്‌ മയൂരയെ നോക്കി...അവള്‍ അപ്പോഴും&amp;nbsp; ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു..&lt;br /&gt;&lt;br /&gt;ബാക്കിയെല്ലാം മയൂര പറയുമെന്ന് പറഞ്ഞാണ് അരവിന്ദ്‌ സ്കൂളിലേക്ക്&amp;nbsp; തിരിച്ചു പോയത്...കടുകെണ്ണയുടെ മണം തങ്ങിനില്‍ക്കുന്ന ആ&amp;nbsp; വീട്ടില്‍&amp;nbsp; വീണ്ടും ഞാനും മയൂരയും മാത്രമായി..&lt;br /&gt;"എനിക്കെന്താണ് പറയേണ്ടതെന്നറിയില്ല മയൂരാ..."&lt;br /&gt;"ചീത്ത ആളുകളെ മനസ്സിലാക്കാനെളുപ്പമാണ്..മഹേഷ്‌, നന്‍മ മാത്രം&amp;nbsp; മനസ്സിലുള്ളവരെയും..പക്ഷെ ഇതിനുരണ്ടിനുമിടയിലെ&amp;nbsp; സാധാരണ&amp;nbsp; മനുഷ്യരെ തിരിച്ചറിയാനാണ് ഏറെ വിഷമം..."&lt;br /&gt;അവള്‍ പറഞ്ഞ് വരുന്നത് എന്താണെന്ന് എനിക്ക്&amp;nbsp; മനസ്സിലാവുന്നുണ്ടായിരുന്നില്ല ചോദ്യഭാവത്തില്‍ അവളെ നോക്കി..&lt;br /&gt;"വാ..."&lt;br /&gt;വാതിലടച്ച് അവളെന്നെയും കൂട്ടി പുറത്തേക്ക് നടന്നു..അടുത്തു കണ്ട&amp;nbsp; ഒരു ഓട്ടോയില്‍ കയറി കൃഷ്ണഗൌഡരുടെ പഴയ ശര്‍ക്കര&amp;nbsp; ഫാക്ടറിക്കടുത്ത് കൂടെ അവളെന്നെ കൂട്ടിക്കൊണ്ടു പോയത് ആ പഴയ&amp;nbsp; പമ്പ് ഹൗസിന്‍റെ&amp;nbsp; അടുത്തേക്കാണ്..അവിടെ പുതിയൊരു&amp;nbsp;&amp;nbsp; കെട്ടിടമുയര്‍ന്നിട്ടുണ്ട്..വലിയ ഗേറ്റിനു മുകളിലെ ബോര്‍ഡ്&amp;nbsp; വായിക്കുന്നതിനു മുന്‍പ് ഓട്ടോ അകത്തേക്ക് കയറി‌...അകത്ത്&amp;nbsp;&amp;nbsp; കടന്നപ്പോഴാണ് അതൊരു സ്പെഷ്യല്‍ സ്കൂളാണെന്നു&amp;nbsp;&amp;nbsp; മനസ്സിലായത്‌..വരാന്തയിലും മുറ്റത്തുമായി കുറേ കുട്ടികള്‍&amp;nbsp; പാട്ടുപാടുകയും&amp;nbsp; ഓടിക്കളിക്കുകയും ചെയ്യുന്നു.. ദൈവത്തിന്റെ&amp;nbsp; കൈത്തെറ്റു പോലെ, കുഞ്ഞു വീല്‍ ചെയറുകളിലും അമ്മമാരുടെ&amp;nbsp; കൈകളിലുമായി കുറെ&amp;nbsp; കുട്ടികള്‍..ചിലര്‍&amp;nbsp; കരയുന്നുണ്ട്..ചിലര്‍ എപ്പോഴും&amp;nbsp; ചിരിച്ചു കൊണ്ടിരിക്കുന്നു..എതിരെ നടന്നു വന്ന, ഏതാണ്ട് പതിനഞ്ചു&amp;nbsp; വയസ്സ്&amp;nbsp; തോന്നിക്കുന്ന ഒരു ആണ്‍കുട്ടി മയൂരയെ കണ്ട് നിഷ്കളങ്കമായി&amp;nbsp; ചിരിച്ചു..&lt;br /&gt;"യേനു കിരണ്‍...ഊട്ടാ ആയിത്താ..??" &lt;br /&gt;നിറഞ്ഞ വാല്‍സല്യത്തോട്&amp;nbsp; കൂടി മയൂര അവന്റെ കവിളുകളില്‍ തലോടി.&lt;br /&gt;"ഇതാണ് മഹേഷ്‌ ഇന്ന് എന്‍റെ ലോകം....."&lt;br /&gt;ആ കുട്ടിയെ ചേര്‍ത്തു പിടിച്ചു കൊണ്ട് വരാന്തയിലൂടെ മുന്നോട്ടു&amp;nbsp; നടക്കുന്നതിനിടെ മയൂര കൂട്ടിച്ചേര്‍ത്തു...ഞാനൊന്നും&amp;nbsp;&amp;nbsp; കേള്‍ക്കുന്നുണ്ടായിരുന്നില്ല..എന്റെ മനസ്സിലപ്പോള്‍ ആസ്ട്രേലിയന്‍&amp;nbsp; സ്റ്റോക്ക്‌ മാര്‍ക്കറ്റിലെ വലിയ വലിയ&amp;nbsp; ഷെയറുകള്‍ ഇടിഞ്ഞു വീഴാന്‍&amp;nbsp;&amp;nbsp; തുടങ്ങുകയായിരുന്നു....ഒന്നും പറയാതെ അവളെ അനുഗമിച്ചു..&lt;br /&gt;ആ സ്കൂളിന്റെ ഓഫീസിലേക്കാണ് ഞങ്ങള്‍ പോയത്...അവിടെ&amp;nbsp; ഹീരണ്ണയുണ്ടായിരുന്നു..വലിപ്പമേറിയ ചക്രങ്ങളുള്ള വീല്‍ ചെയറില്‍,&amp;nbsp;&amp;nbsp; രണ്ടു കാലുകളുമില്ലാതെ..!!.&lt;br /&gt;&lt;br /&gt;ഉരുക്കുപോലുള്ള ആ ശരീരം വല്ലാതെ മെലിഞ്ഞിരിക്കുന്നു..എങ്കിലും&amp;nbsp; മുഖത്ത് പുതിയ പ്രസരിപ്പ്..എന്നെക്കണ്ടതും സംശയത്തോടെ&amp;nbsp;&amp;nbsp; ഓര്‍ത്തെടുക്കാന്‍ പാടുപെടുന്നത് പോലെ തോന്നി..അരവിന്ദോ&amp;nbsp; മയൂരയോ ഒന്നും പറയാതെ തന്നെ&amp;nbsp; എനിക്കെല്ലാം&amp;nbsp;&amp;nbsp; മനസ്സിലായിരുന്നു..അടുത്തു ചെന്ന് ആ കൈകള്‍ ചേര്‍ത്തു വച്ച്&amp;nbsp; പതുക്കെ പറഞ്ഞു..&lt;br /&gt;"ഹീരണ്ണാ ഇദു നാനു..നിന്ന ഫ്രണ്ട്‌..മഹേഷ്‌....."&lt;br /&gt;&amp;nbsp;ആ മുഖം സന്തോഷം കൊണ്ട് വികസിക്കുന്നത് കണ്ടു..രണ്ടു കൈകള്‍&amp;nbsp; കൊണ്ടും എന്നെ ഇറുകെ പുണര്‍ന്നു..പിന്നെ വിശേഷങ്ങളെല്ലാം ചോദിച്ചു..&lt;br /&gt;ഏറെ നേരം സംസാരിച്ചതിനു ശേഷം മയൂരയുടെ കൂടെ ആ മുറിയില്‍&amp;nbsp; നിന്നും പുറത്തിറങ്ങുമ്പോള്‍ എന്നെ അതിശയിപ്പിച്ചത് ആ&amp;nbsp;&amp;nbsp; മുറിയുടെ ചുവരില്‍ ഫ്രെയിം ചെയ്തു വച്ച കരിയപ്പയുടെയും&amp;nbsp; ബസവപ്പയുടെയും&amp;nbsp;&amp;nbsp; ഫോട്ടോകളായിരുന്നു..പഴയ കാര്യങ്ങള്‍&amp;nbsp;&amp;nbsp; ഓര്‍മ്മിപ്പിക്കേണ്ടെന്നു കരുതി മാത്രം ഞാനൊന്നും ചോദിച്ചില്ല...&lt;br /&gt;&lt;br /&gt;സ്കൂളിന്റെ പിറകിലെ ഗേറ്റിനടുത്തേക്കാണ് പിന്നീട് ഞങ്ങള്‍&amp;nbsp; പോയത്..തൊട്ടപ്പുറത്തുകൂടി ഒഴുകുന്ന ആ പഴയ കനാല്‍..ഇഷ്ടികകള്‍&amp;nbsp;&amp;nbsp; അടര്‍ന്നു വീണ ആ മതിലിനരികില്‍ നില്‍ക്കുമ്പോള്‍ മയൂര എന്‍റെ&amp;nbsp; കണ്ണുകളിലേക്ക് നോക്കി...&lt;br /&gt;"നിനക്കൊര്‍മയുണ്ടോ.മഹേഷ്‌.. ഒറ്റക്കാലുള്ള ആണ്‍ മയിലിനെയും&amp;nbsp; കാത്ത് നമ്മള്‍ പണ്ട് ഒളിച്ചിരുന്ന ആ പഴയ പമ്പ് ഹൌസ്..??"&lt;br /&gt;എന്‍റെ മനസ്സില്‍ മയില്‍പീലികള്‍&amp;nbsp; കുന്നുകൂടുകയായിരുന്നു..കണ്ണുകളിമചിമ്മാതെ അവളെത്തന്നെ&amp;nbsp; നോക്കിനിന്നു..&lt;br /&gt;" ദാ...അതവിടെയായിരുന്നു....."&lt;br /&gt;അവള്‍ ചൂണ്ടിയ വിരലിനപ്പുറം ക്രച്ചസുകളിലും വീല്‍ചെയറുകളിലുമായി&amp;nbsp; ഒരുപാട് കുഞ്ഞു കുഞ്ഞു മയിലുകള്‍ എന്‍റെ മുന്നില്‍ പീലികള്‍&amp;nbsp; വിരിച്ചു&amp;nbsp; നൃത്തമാടി...&lt;br /&gt;.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/529785220635409495-789081624113713502?l=peythozhiyathe-pravasi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://peythozhiyathe-pravasi.blogspot.com/feeds/789081624113713502/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=529785220635409495&amp;postID=789081624113713502' title='44 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/789081624113713502'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/789081624113713502'/><link rel='alternate' type='text/html' href='http://peythozhiyathe-pravasi.blogspot.com/2010/03/blog-post_09.html' title='ഹോസള്ളി ഡേയ്സ് ; മയൂരയുടെ കഥ.. ഒറ്റക്കാലുള്ള ആണ്‍മയിലിന്റെയും.'/><author><name>മുരളി I Murali Nair</name><uri>http://www.blogger.com/profile/11938604579749656969</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_7qKU9zqaN-c/S45TsErSDBI/AAAAAAAAA7E/PKapss3GXrs/S220/m.5.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_7qKU9zqaN-c/S5ZxUCqTAgI/AAAAAAAAA8Q/LbDAuOi6sdA/s72-c/Copy+of+mayoora....JPG' height='72' width='72'/><thr:total>44</thr:total></entry><entry><id>tag:blogger.com,1999:blog-529785220635409495.post-8115070164446585589</id><published>2010-02-13T16:18:00.000-08:00</published><updated>2010-02-14T00:17:55.938-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ലാസ്റ്റ്‌ വാലന്‍ന്റൈന്‍</title><content type='html'>&lt;span style="font-size: x-large;"&gt;&lt;span style="font-size: small;"&gt;[ഋതു-കഥയുടെ വസന്തം എന്ന കഥകള്‍ക്ക് മാത്രമായുള്ള ഗ്രൂപ്പ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതാണ് ഈ കഥ..]&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: x-large;"&gt;ത&lt;/span&gt;ണുത്തുറഞ്ഞ ഈ രാത്രിയില്‍ വാഹനങ്ങള്‍ കുറഞ്ഞ റോഡിലൂടെ, എന്റെ ദേഹത്തെ ചുറ്റിപ്പിടിച്ച്&amp;nbsp; ഉച്ചത്തില്‍ പാട്ടുപാടിക്കൊണ്ട് നടക്കുന്ന ഈ പെണ്‍കുട്ടിയെ എങ്ങനെയാണ് പരിചയപ്പെടുത്തേണ്ടത് എന്നെനിക്കറിയില്ല..&lt;br /&gt;ഈയൊരു വാലന്റൈന്‍സ് ദിനത്തില്‍ തികച്ചും അപ്രതീക്ഷിതമായി എന്നിലേക്ക്‌ കടന്നു വന്ന ഷംനാബക്കര്‍ എന്ന ഈ കണ്ണൂരുകാരി ഇനിയുള്ള എന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും എന്ന് പറയാനും എനിക്ക്&amp;nbsp; കഴിയില്ല.....&lt;br /&gt;പ്രണയദിനാഘോഷങ്ങളുടെ കടും വര്‍ണങ്ങള്‍ നിറഞ്ഞു നിന്ന മംഗലാപുരത്തെ ഒരു പബ്ബിനു മുന്നില്‍ വച്ചാണ് ഇന്ന് വൈകുന്നേരം യാദൃശ്ചികമായി ഞാന്‍ ഷംനയെ പരിചയപ്പെടുന്നത്. വെറും ആറു മണിക്കൂറുകള്‍ കൊണ്ട് ഈ പെണ്‍കുട്ടി എന്റെ മനസ്സ്‌ കീഴടക്കിയപ്പോള്‍ സൈക്കോളജിയില്‍ ഞാന്‍ നേടിയ ബിരുദങ്ങളെല്ലാം വെറും കടലാസ് കഷണങ്ങളായി എന്നെ നോക്കി പല്ലിളിക്കുന്നത് പോലെ എനിയ്ക്ക് തോന്നുന്നു.&lt;br /&gt;ബാക്കി &lt;a href="http://rithuonline.blogspot.com/2010/02/blog-post_431.html"&gt;ഇവിടെ തുടര്‍ന്നു വായിക്കുക...&lt;/a&gt;&lt;span style="color: red;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/529785220635409495-8115070164446585589?l=peythozhiyathe-pravasi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/8115070164446585589'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/8115070164446585589'/><link rel='alternate' type='text/html' href='http://peythozhiyathe-pravasi.blogspot.com/2010/02/blog-post_13.html' title='ലാസ്റ്റ്‌ വാലന്‍ന്റൈന്‍'/><author><name>മുരളി I Murali Nair</name><uri>http://www.blogger.com/profile/11938604579749656969</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_7qKU9zqaN-c/S45TsErSDBI/AAAAAAAAA7E/PKapss3GXrs/S220/m.5.JPG'/></author></entry><entry><id>tag:blogger.com,1999:blog-529785220635409495.post-2571086546182163732</id><published>2010-02-05T12:55:00.000-08:00</published><updated>2010-02-07T08:53:29.038-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദോഹ ബ്ലോഗ്‌ മീറ്റ്‌'/><category scheme='http://www.blogger.com/atom/ns#' term='വാര്‍ത്ത'/><category scheme='http://www.blogger.com/atom/ns#' term='ചിത്രം'/><title type='text'>ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2010</title><content type='html'>അങ്ങനെ ദോഹയിലെ പ്രസിദ്ധമായ "ഈറ്റില്ലാ മീറ്റിനു" ശേഷം ദോഹക്കാരായ ബ്ലോഗ്ഗര്‍മാര്‍ വീണ്ടും ഒത്തു കൂടി, വിത്ത്‌ ഈറ്റ്..!! &lt;br /&gt;(ഈറ്റ് എന്തായിരുന്നു എന്ന് മാത്രം ചോദിക്കരുത്.)&lt;br /&gt;&lt;br /&gt;ദോഹയിലെ ആദ്യ ബ്ലോഗ്‌ മീറ്റ്‌ നടന്നത് കഴിഞ്ഞ സെപ്തംബറില്‍ ആണ്. അതിന്റെ വിശേഷങ്ങള്‍ &lt;a href="http://peythozhiyathe-pravasi.blogspot.com/2009/09/doha-bloggers-meet-2009.html"&gt;&lt;b&gt;&lt;span style="color: red;"&gt;ദേ ഇവിടെ&lt;/span&gt;&lt;/b&gt;&lt;/a&gt; വായിക്കാം. &lt;br /&gt;&lt;br /&gt;കഴിഞ്ഞ തവണ പങ്കെടുക്കാന്‍ കഴിയാതിരുന്ന കുറേ ബ്ലോഗര്‍മാരെ കൂടി പരിചയപ്പെടാന്‍ ഈ ഒത്തു ചേരലിലൂടെ സാധ്യമായി. &lt;br /&gt;ദോഹ വിന്റെര്‍-10 എന്ന് നാമകരണം ചെയ്ത ഈ സൌഹൃദ സംഗമത്തിന്റെ ഫോട്ടോസ് ഇവിടെ ചേര്‍ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;b&gt;പങ്കെടുത്തവര്‍&amp;nbsp;&lt;/b&gt;&lt;br /&gt;ശാരദ നിലാവ്.(സുനില്‍ പെരുമ്പാവൂര്‍)&amp;nbsp; - &lt;a href="http://saradhanilav.blogspot.com/"&gt;ശാരദ നിലാവ്&lt;/a&gt;&lt;br /&gt;രാമചന്ദ്രന്‍ വെട്ടിക്കാട്ട് - &lt;a href="http://thambivn.blogspot.com/"&gt;ഞാനിവിടെയുണ്ട്&lt;/a&gt;&lt;br /&gt;ശ്രദ്ധേയന്‍(ഷഫീഖ് )- &lt;a href="http://karinaakku.blogspot.com/"&gt;കരിനാക്ക്&lt;/a&gt;&lt;br /&gt;കിരണ്‍സ് - &lt;a href="http://saaandram.blogspot.com/"&gt;കിരണ്‍സ്&lt;/a&gt;&lt;br /&gt;സ്മിത ആദര്‍ശ് - &lt;a href="http://chirakullapakalkinaavu.blogspot.com/"&gt;പകല്‍ കിനാവ്‌&lt;/a&gt;&lt;br /&gt;കെ.മാധവിക്കുട്ടി - &lt;a href="http://madhavikkutty.blogspot.com/"&gt;ജീവിതത്തില്‍ നിന്ന്‌&lt;/a&gt;&lt;br /&gt;എ ആര്‍ നജീം - &lt;a href="http://ar-najeem.blogspot.com/"&gt;പാഠഭേദം&lt;/a&gt;&lt;br /&gt;ചാണ്ടിക്കുഞ്ഞ് - &lt;a href="http://sijoyraphael.blogspot.com/"&gt;ചാണ്ടിക്കുഞ്ഞിന്റെ തെണ്ടിത്തരങ്ങള്‍&lt;/a&gt;&lt;br /&gt;സ്മൈലി - &lt;a href="http://nerkazchakal.blogspot.com/"&gt;നേര്‍ക്കാഴ്ചകള്‍&lt;/a&gt;&lt;br /&gt;ഹാരിസ് എടവന - &lt;a href="http://thabasum.blogspot.com/"&gt;മന്ദസ്മിതം&lt;/a&gt;&lt;br /&gt;ഇസ്മായില്‍ - &lt;a href="http://www.shaisma.co.cc/"&gt;തണല്‍&lt;/a&gt;&lt;br /&gt;കെ.വി മനോഹര്‍ - &lt;a href="http://manovibhranthikal.blogspot.com/"&gt;മനോവിഭ്രാന്തികള്‍&lt;/a&gt;&lt;br /&gt;സി.എം ഷക്കീര്‍ - &lt;a href="http://www.grameenam.blogspot.com/"&gt;ഗ്രാമീണം&lt;/a&gt; &amp;nbsp; &lt;br /&gt;ഇസ്മായില്‍ - &lt;a href="http://chaatal.blogspot.com/"&gt;ചാറ്റല്‍&lt;/a&gt; &lt;br /&gt;ശൈലേഷ് - മോഹനം,&lt;a href="http://nerkaazchakal.blogspot.com/"&gt;നേര്‍ക്കാഴ്ചകള്‍&lt;/a&gt; &lt;br /&gt;സലിം - ബ്ലോഗില്ലാ ബ്ലോഗര്‍.!!&lt;br /&gt;അനില്‍&lt;br /&gt;&lt;br /&gt;ഈ പരിപാടിയുടെ മുഖ്യ സംഘാടകനായ &lt;a href="http://www.blogger.com/profile/05822371104860602498"&gt;മഹമ്മദ് സഗീറിന്&lt;/a&gt;&amp;nbsp; അപ്രതീക്ഷിതമായ ചില തിരക്കുകള്‍ കാരണം പങ്കെടുക്കാന്‍ സാധിച്ചില്ല.&amp;nbsp; &amp;nbsp; &lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഫോട്ടോസ്&amp;nbsp;&amp;nbsp;&lt;/span&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_7qKU9zqaN-c/S27tXQsXWJI/AAAAAAAAA3c/2eh7SZWSe5U/s1600-h/doha+-meet.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="295" src="http://1.bp.blogspot.com/_7qKU9zqaN-c/S27tXQsXWJI/AAAAAAAAA3c/2eh7SZWSe5U/s400/doha+-meet.JPG" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;span style="font-size: small;"&gt;&lt;b&gt;ദോഹ മീറ്റ്‌ വിന്റെര്‍ ടെന്‍ പോസ്റ്റര്‍&lt;/b&gt;&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;span style="font-size: small;"&gt;(&lt;/span&gt;&lt;/span&gt;&lt;span style="font-size: large;"&gt;&lt;span style="font-size: small;"&gt;സുനില്‍ പെരുമ്പാവൂര്‍ ആണ് &lt;/span&gt;&lt;/span&gt;&lt;span style="font-size: large;"&gt;&lt;span style="font-size: small;"&gt;മനോഹരമായ ഈ പോസ്റ്ററിന്റെ ശില്‍പ്പി . ഖത്തറിന്റെ ദേശീയതയുടെ പ്രതീകമായ &lt;a href="http://en.wikipedia.org/wiki/Oryx"&gt;'ഒറിക്സ്‌ '&lt;/a&gt; ആണ് &lt;/span&gt;&lt;/span&gt;&lt;span style="font-size: large;"&gt;&lt;span style="font-size: small;"&gt;ചിത്രത്തില്‍ &lt;/span&gt;&lt;/span&gt;&lt;span style="font-size: large;"&gt;&lt;span style="font-size: small;"&gt;.)&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_7qKU9zqaN-c/S2xsV9CpDNI/AAAAAAAAAzU/U6O1-K0eX2Y/s1600-h/IMG_3146.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://3.bp.blogspot.com/_7qKU9zqaN-c/S2xsV9CpDNI/AAAAAAAAAzU/U6O1-K0eX2Y/s400/IMG_3146.JPG" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;രാമചന്ദ്രന്‍ വെട്ടിക്കാട്ട് &lt;/b&gt;- (ഞാന്‍ ഇവിടത്തന്നെയുണ്ട്) 'ബ്ലോത്ര'ത്തിന്റെ ജീവാത്മാവും പരമാത്മാവും&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_7qKU9zqaN-c/S2xs0WRGc0I/AAAAAAAAAzc/fIL__Y4Bsvg/s1600-h/IMG_3139.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="282" src="http://2.bp.blogspot.com/_7qKU9zqaN-c/S2xs0WRGc0I/AAAAAAAAAzc/fIL__Y4Bsvg/s400/IMG_3139.JPG" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;സുനില്‍ പെരുമ്പാവൂര്‍&lt;/b&gt; - (സംഘാടക സമിതി) 'ശാരദ നിലാവ് 'വഴിഞ്ഞൊഴുകുന്ന ചിരി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_7qKU9zqaN-c/S2xtPt5cxCI/AAAAAAAAAzk/R8QmENuFhDA/s1600-h/IMG_3155.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="282" src="http://1.bp.blogspot.com/_7qKU9zqaN-c/S2xtPt5cxCI/AAAAAAAAAzk/R8QmENuFhDA/s400/IMG_3155.JPG" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;കിരണ്‍സ്&lt;/b&gt; -&amp;nbsp; (സംഗീതമേ ജീവിതം )&amp;nbsp; പിന്നേം സംഗീതമേ ജീവിതം...!!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_7qKU9zqaN-c/S2xt2OQVMeI/AAAAAAAAAzs/adh2lo_hLSI/s1600-h/IMG_3152.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="296" src="http://4.bp.blogspot.com/_7qKU9zqaN-c/S2xt2OQVMeI/AAAAAAAAAzs/adh2lo_hLSI/s400/IMG_3152.JPG" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;ശ്രദ്ധേയന്‍&lt;/b&gt; - എന്താ ശ്രദ്ധ..!!(ഞാന്‍ നോക്കി 'കരിനാക്ക്' ഒന്നും ഇല്ലാ ട്ടോ.)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_7qKU9zqaN-c/S2xuYvUHqTI/AAAAAAAAAz0/RBQ4C3JPKCg/s1600-h/IMG_3138.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="300" src="http://4.bp.blogspot.com/_7qKU9zqaN-c/S2xuYvUHqTI/AAAAAAAAAz0/RBQ4C3JPKCg/s400/IMG_3138.JPG" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;എ.ആര്‍ നജീം&lt;/b&gt; - ഈറ്റ് ബ്ലോഗ്‌, ഡ്രിങ്ക് ബ്ലോഗ്‌ !!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_7qKU9zqaN-c/S2xu1Ltz-DI/AAAAAAAAAz8/RgNjUcz19DU/s1600-h/IMG_3140.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="300" src="http://2.bp.blogspot.com/_7qKU9zqaN-c/S2xu1Ltz-DI/AAAAAAAAAz8/RgNjUcz19DU/s400/IMG_3140.JPG" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;ഹാരിസ് എടവന&lt;/b&gt; - കവി,ഗായകന്‍,ഗസല്‍ പ്രാന്തന്‍..പറഞ്ഞാല്‍ തീരില്ല.!!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_7qKU9zqaN-c/S2xvs2ooXxI/AAAAAAAAA0E/9Ca1-2JbOY0/s1600-h/IMG_3156.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="306" src="http://2.bp.blogspot.com/_7qKU9zqaN-c/S2xvs2ooXxI/AAAAAAAAA0E/9Ca1-2JbOY0/s400/IMG_3156.JPG" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;സ്മിത ആദര്‍ശ്&lt;/b&gt; - ടീച്ചറെ പറ്റി ഞാന്‍ പറയണോ.? (വന്ന ഉടനെ റേഡിയോ ഓണ്‍ ചെയ്തു വച്ചു..ന്തൂട്ട് വിശേഷങ്ങളാ.!! )&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_7qKU9zqaN-c/S2xwAEKLpMI/AAAAAAAAA0M/KcN8zdw29mg/s1600-h/IMG_3157.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="291" src="http://2.bp.blogspot.com/_7qKU9zqaN-c/S2xwAEKLpMI/AAAAAAAAA0M/KcN8zdw29mg/s400/IMG_3157.JPG" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;കെ.മാധവിക്കുട്ടി&lt;/b&gt; -&amp;nbsp; കവിത ജീവിതം തന്നെ...&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_7qKU9zqaN-c/S2xxMeUD37I/AAAAAAAAA0U/9pi4opqEhrs/s1600-h/IMG_3158.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="298" src="http://3.bp.blogspot.com/_7qKU9zqaN-c/S2xxMeUD37I/AAAAAAAAA0U/9pi4opqEhrs/s400/IMG_3158.JPG" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;അസ് ലം (സ്മൈലി) &lt;/b&gt;-ഫോട്ടോയില്‍&amp;nbsp; ലേശം മാസിലുപിടിക്കുന്ന പോലെ തോന്നുമെങ്കിലും ആള്‍ ശരിക്കും സ്മൈലിയാ..:) :)&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_7qKU9zqaN-c/S22UYbl-SbI/AAAAAAAAA3U/YkPKJ2uaJCA/s1600-h/IMG_3149.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="322" src="http://3.bp.blogspot.com/_7qKU9zqaN-c/S22UYbl-SbI/AAAAAAAAA3U/YkPKJ2uaJCA/s400/IMG_3149.JPG" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;കെ.വി മനോഹര്‍&lt;/b&gt; - ആള്‍ക്ക് 'മനോവിഭ്രാന്തികള്‍' ഒന്നും തന്നെ ഇല്ലാ ട്ടോ..&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_7qKU9zqaN-c/S2xyJPSJKQI/AAAAAAAAA0k/EJzzQNPq_-g/s1600-h/IMG_3145.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="325" src="http://4.bp.blogspot.com/_7qKU9zqaN-c/S2xyJPSJKQI/AAAAAAAAA0k/EJzzQNPq_-g/s400/IMG_3145.JPG" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;സിജോയ് (ചാണ്ടിക്കുഞ്ഞ്)&lt;/b&gt; - ബ്ലോഗിന്റെ പേര്??.ഹി ഹി ..ഞാന്‍ മറന്നു..:)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_7qKU9zqaN-c/S2x1tcZXFpI/AAAAAAAAA00/Y2dvIzMrpV0/s1600-h/IMG_3154.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="292" src="http://3.bp.blogspot.com/_7qKU9zqaN-c/S2x1tcZXFpI/AAAAAAAAA00/Y2dvIzMrpV0/s400/IMG_3154.JPG" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;ഇസ്മായില്‍&lt;/b&gt; -ബ്ലോഗ്‌&amp;nbsp; 'ചാറ്റല്‍'&amp;nbsp; ആണെങ്കിലും ആള്‍ ഇടിവെട്ടി പെയ്യുകയാണ്.!!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_7qKU9zqaN-c/S2x0oflr4YI/AAAAAAAAA0s/Px2q07EXsTE/s1600-h/IMG_3141.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="300" src="http://3.bp.blogspot.com/_7qKU9zqaN-c/S2x0oflr4YI/AAAAAAAAA0s/Px2q07EXsTE/s400/IMG_3141.JPG" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;ഇസ്മായില്‍ &lt;/b&gt;- ഓള്‍വേയ്സ് സ്മൈല്‍ (ഈ ഫോട്ടോ കാര്യമാക്കേണ്ട..:) )&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_7qKU9zqaN-c/S2yC2ltC-CI/AAAAAAAAA20/kjmHmUltFLw/s1600-h/IMG_3151.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="290" src="http://3.bp.blogspot.com/_7qKU9zqaN-c/S2yC2ltC-CI/AAAAAAAAA20/kjmHmUltFLw/s400/IMG_3151.JPG" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;അനില്‍ &lt;/b&gt;- മാധവിക്കുട്ടിയുടെ നല്ല പാതി.&amp;nbsp; &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_7qKU9zqaN-c/S2x3Y2UQynI/AAAAAAAAA08/m6y2wgBtBkM/s1600-h/IMG_3160.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="307" src="http://2.bp.blogspot.com/_7qKU9zqaN-c/S2x3Y2UQynI/AAAAAAAAA08/m6y2wgBtBkM/s400/IMG_3160.JPG" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;സലിം &lt;/b&gt;- സ്വന്തമായി ബ്ലോഗില്ലാത്ത ബ്ലോഗര്‍(?)...!! പക്ഷേ ബ്ലോഗ്‌ ലോകത്ത് നിറസാന്നിധ്യം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_7qKU9zqaN-c/S2x36veMSJI/AAAAAAAAA1E/djlrVSn7m7I/s1600-h/IMG_3161.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="282" src="http://1.bp.blogspot.com/_7qKU9zqaN-c/S2x36veMSJI/AAAAAAAAA1E/djlrVSn7m7I/s400/IMG_3161.JPG" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;br /&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;br /&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;br /&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;br /&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;br /&gt;&lt;b&gt;സി.എം ഷക്കീര്‍&lt;/b&gt; - ക്യാമറയേന്തിയ ഗ്രാമീണന്‍..!!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_7qKU9zqaN-c/S2x4yNlm6PI/AAAAAAAAA1M/mgGDyQa1O_I/s1600-h/IMG_3850.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="267" src="http://1.bp.blogspot.com/_7qKU9zqaN-c/S2x4yNlm6PI/AAAAAAAAA1M/mgGDyQa1O_I/s400/IMG_3850.JPG" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;മോഹനം &lt;/b&gt;- ഫോട്ടോഗ്രാഫര്‍.!! മുകളിലെ എല്ലാ ഫോട്ടോകളും ആ ക്യാമറയില്‍ നിന്നാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_7qKU9zqaN-c/S2x5XSAONeI/AAAAAAAAA1U/2zHaZQrT04Y/s1600-h/IMG_3163.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="312" src="http://2.bp.blogspot.com/_7qKU9zqaN-c/S2x5XSAONeI/AAAAAAAAA1U/2zHaZQrT04Y/s400/IMG_3163.JPG" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;മുരളി&lt;/b&gt; - 'പാവം ഞാന്‍'&amp;nbsp;&amp;nbsp; (പിറകിലെ കസേരകളെല്ലാം ബ്ലോഗര്‍മാര്‍ക്ക് ഇരിക്കാന്‍ വേണ്ടി കൊണ്ടു വന്നതായിരുന്നു ട്ടോ...)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_7qKU9zqaN-c/S2x6nZtTfNI/AAAAAAAAA1c/nnTuw4bVNpo/s1600-h/1.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="480" src="http://3.bp.blogspot.com/_7qKU9zqaN-c/S2x6nZtTfNI/AAAAAAAAA1c/nnTuw4bVNpo/s640/1.JPG" width="640" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;മീറ്റ് തുടങ്ങി..!! (ഈറ്റും)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_7qKU9zqaN-c/S2x66hr2DSI/AAAAAAAAA1k/1GL5LioUtGk/s1600-h/2.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="480" src="http://3.bp.blogspot.com/_7qKU9zqaN-c/S2x66hr2DSI/AAAAAAAAA1k/1GL5LioUtGk/s640/2.JPG" width="640" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ബൂലോഗ ചര്‍ച്ച....!!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_7qKU9zqaN-c/S2x7YcGUjWI/AAAAAAAAA10/imDm2WmpIIQ/s1600-h/4.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="478" src="http://4.bp.blogspot.com/_7qKU9zqaN-c/S2x7YcGUjWI/AAAAAAAAA10/imDm2WmpIIQ/s640/4.JPG" width="640" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഹോ..ഇപ്പോഴാ ശ്വാസം നേരെ വീണത്‌.!! ഇസ്മായില്‍,ശ്രദ്ധേയന്‍,ശാരദ നിലാവ്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_7qKU9zqaN-c/S2x7tBVOfuI/AAAAAAAAA18/-6pASscg4bY/s1600-h/5.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="440" src="http://1.bp.blogspot.com/_7qKU9zqaN-c/S2x7tBVOfuI/AAAAAAAAA18/-6pASscg4bY/s640/5.JPG" width="640" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഹാരിസ് പാടുന്നു (മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്ന് ചോദിക്കരുത്..പ്ലീസ് )&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_7qKU9zqaN-c/S2x8Bj-357I/AAAAAAAAA2E/9PAW4o1sH3g/s1600-h/7.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="482" src="http://4.bp.blogspot.com/_7qKU9zqaN-c/S2x8Bj-357I/AAAAAAAAA2E/9PAW4o1sH3g/s640/7.JPG" width="640" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ദേ പിന്നേം ചര്‍ച്ച..!! വെട്ടിക്കാട്,ചാണ്ടിക്കുഞ്ഞ്,ഇസ്മായില്‍,ഹാരിസ്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_7qKU9zqaN-c/S2x8Wpq8LxI/AAAAAAAAA2M/QU1jeQwKJrs/s1600-h/8.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="468" src="http://1.bp.blogspot.com/_7qKU9zqaN-c/S2x8Wpq8LxI/AAAAAAAAA2M/QU1jeQwKJrs/s640/8.JPG" width="640" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: left;"&gt;ചര്‍ച്ച തുടരുന്നു - സലിം ,സ്മൈലി,മാധവിക്കുട്ടി,സ്മിത ആദര്‍ശ്&lt;/div&gt;&lt;div class="separator" style="clear: both; text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: left;"&gt;&lt;a href="http://4.bp.blogspot.com/_7qKU9zqaN-c/S20R97RR_FI/AAAAAAAAA3M/9v9FebzY1a4/s1600-h/IMG_3170.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="322" src="http://4.bp.blogspot.com/_7qKU9zqaN-c/S20R97RR_FI/AAAAAAAAA3M/9v9FebzY1a4/s640/IMG_3170.JPG" width="640" /&gt;&lt;/a&gt;&amp;nbsp;&lt;/div&gt;&lt;div class="separator" style="clear: both; text-align: left;"&gt;&amp;nbsp; "ബ്ലോഗായാല്‍ മീറ്റ് വേണം..കൂടെയൊരു ഈറ്റും വേണം....."...........കിരണ്‍സ് പാടുന്നു.&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_7qKU9zqaN-c/S2x9Haou58I/AAAAAAAAA2U/pRCZs2stGXE/s1600-h/9.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="480" src="http://2.bp.blogspot.com/_7qKU9zqaN-c/S2x9Haou58I/AAAAAAAAA2U/pRCZs2stGXE/s640/9.JPG" width="640" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;സ്മിത ടീച്ചര്‍ കത്തി വയ്ക്കുന്നത് കേള്‍ക്കുകാ..&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_7qKU9zqaN-c/S2x9szuBIlI/AAAAAAAAA2c/YF7DZ8wE4FY/s1600-h/10.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="480" src="http://3.bp.blogspot.com/_7qKU9zqaN-c/S2x9szuBIlI/AAAAAAAAA2c/YF7DZ8wE4FY/s640/10.JPG" width="640" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇപ്പൊ കത്തിവയ്ക്കുന്നത് വെട്ടിക്കാട് - ഹാരിസ്,സുനില്‍,നജീം,മുരളി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_7qKU9zqaN-c/S2x-bCkHmwI/AAAAAAAAA2k/vrsWeNumO9M/s1600-h/11.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="480" src="http://2.bp.blogspot.com/_7qKU9zqaN-c/S2x-bCkHmwI/AAAAAAAAA2k/vrsWeNumO9M/s640/11.JPG" width="640" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഒടുക്കത്തെ ചര്‍ച്ച...!!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_7qKU9zqaN-c/S20PjTge0BI/AAAAAAAAA3E/eunOproWAG4/s1600-h/05022010347.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="480" src="http://3.bp.blogspot.com/_7qKU9zqaN-c/S20PjTge0BI/AAAAAAAAA3E/eunOproWAG4/s640/05022010347.jpg" width="640" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഈ ഫോട്ടോയില്‍ നടുക്ക് നില്‍ക്കുന്ന ആളെ കണ്ടോ..ഇദ്ദേഹത്തിന്റെ ചുമലില്‍ തൂങ്ങിക്കിടക്കുന്ന ആ യന്ത്രത്തില്‍ നിന്നാണ് ഈ പോട്ടംസ് ഒക്കെ വന്നത് ട്ടോ...ഫോട്ടോഗ്രാഫര്‍ ശൈലേഷ്‌ (മോഹനം)&amp;nbsp; &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;ലാസ്റ്റ് ബട്ട്‌ നോട്ട് ലീസ്റ്റ്.!!&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&amp;nbsp;&amp;nbsp;&lt;/span&gt; &lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_7qKU9zqaN-c/S2x_Xvpxr0I/AAAAAAAAA2s/boKHh7_Oo6w/s1600-h/P1010607.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="480" src="http://2.bp.blogspot.com/_7qKU9zqaN-c/S2x_Xvpxr0I/AAAAAAAAA2s/boKHh7_Oo6w/s640/P1010607.JPG" width="640" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&amp;nbsp; &lt;br /&gt;ഇത് ദോഹയിലെ അല്‍ മാലികി ടവര്‍ എന്ന പ്രശസ്തമായ ബില്‍ഡിംഗിന്റെ ഉള്‍ഭാഗം ആണ് .മീറ്റ്‌ കഴിഞ്ഞു പുറത്തേക്ക് വന്നപ്പോള്‍ ലോബിയിലെ മാര്‍ബിള്‍ പതിച്ച ഈ തൂണിന്റെ ഫോട്ടോ ഒന്നു എടുക്കണം എന്ന് തോന്നി...എന്തിനാണെന്നോ ??...&lt;br /&gt;വെറുതേ..&lt;br /&gt;ഒന്നു സൂക്ഷിച്ചു നോക്കൂ..&lt;br /&gt;"കേരളമെന്ന പേര്‍ കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍.."&lt;br /&gt;:) &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div style="color: red;"&gt;&lt;b&gt;വാല്‍ക്കഷണം&lt;/b&gt;&lt;/div&gt;&lt;div style="color: red;"&gt;&lt;span style="color: black;"&gt;അങ്ങനെ ബ്ലോഗ്‌ മീറ്റ്‌ ഒക്കെ കഴിഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div style="color: red;"&gt;&lt;span style="color: black;"&gt;കഥാകൃത്ത്‌ കഥയെഴുതാനിരുന്നു.&lt;/span&gt;&lt;/div&gt;&lt;div style="color: red;"&gt;&lt;br /&gt;&lt;/div&gt;&lt;div style="color: red;"&gt;&lt;span style="color: black;"&gt;....."ക്ലാ ക്ലാ&amp;nbsp;&lt;/span&gt;&lt;b&gt; &lt;/b&gt;&lt;span style="color: black;"&gt;ക്ലീ ക്ലീ ക്ലൂ ക്ലൂ....സുരേഷ് തിരിഞ്ഞു നോക്കി..&lt;/span&gt;&lt;/div&gt;&lt;div style="color: red;"&gt;&lt;span style="color: black;"&gt;ദാ മുറ്റത്തൊരു ബ്ലോഗര്‍..!! "&lt;/span&gt;&lt;/div&gt;&lt;div style="color: red;"&gt;.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/529785220635409495-2571086546182163732?l=peythozhiyathe-pravasi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://peythozhiyathe-pravasi.blogspot.com/feeds/2571086546182163732/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=529785220635409495&amp;postID=2571086546182163732' title='69 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/2571086546182163732'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/2571086546182163732'/><link rel='alternate' type='text/html' href='http://peythozhiyathe-pravasi.blogspot.com/2010/02/doha-bloggers-meet-2010.html' title='ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2010'/><author><name>മുരളി I Murali Nair</name><uri>http://www.blogger.com/profile/11938604579749656969</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_7qKU9zqaN-c/S45TsErSDBI/AAAAAAAAA7E/PKapss3GXrs/S220/m.5.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_7qKU9zqaN-c/S27tXQsXWJI/AAAAAAAAA3c/2eh7SZWSe5U/s72-c/doha+-meet.JPG' height='72' width='72'/><thr:total>69</thr:total></entry><entry><id>tag:blogger.com,1999:blog-529785220635409495.post-147832014123141609</id><published>2010-01-25T21:36:00.001-08:00</published><updated>2010-01-25T22:07:58.752-08:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><category scheme='http://www.blogger.com/atom/ns#' term='ആക്ഷേപഹാസ്യം'/><title type='text'>''സദാചാരം'' - കേരള മോഡല്‍.!!</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_7qKU9zqaN-c/S16EqLFvLSI/AAAAAAAAAzE/qZRIu5QZr2Q/s1600-h/satan.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="127" src="http://4.bp.blogspot.com/_7qKU9zqaN-c/S16EqLFvLSI/AAAAAAAAAzE/qZRIu5QZr2Q/s200/satan.jpg" width="200" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: x-large;"&gt;&amp;nbsp;സ&lt;/span&gt;മൂഹത്തില്‍ നടമാടുന്ന അക്രമവും അനീതിയും ഇല്ലായ്മ ചെയ്യുവാന്‍ ദൈവം പലകാലങ്ങളില്‍ പല ദേശങ്ങളില്‍ ചരിത്രപുരുഷന്മാരായി അവതാരമെടുക്കാറുണ്ട്. കൂടെ സാത്താനും.&lt;br /&gt;ആദിയില്‍ ആദമും ഹവ്വയും ഡ്യുയറ്റ് പാടി നടന്ന ഏദന്‍ ആപ്പിള്‍ തോട്ടം മുതല്‍ ഇങ്ങ് കൊച്ചിയില്‍ വെണ്ടുരുത്തിപ്പാലത്തിന്റെ അടിയില്‍ വരെ കയ്യിലൊരു ടോര്‍ച്ചും തലയിലൊരു ഈരിഴത്തോര്‍ത്തു വളച്ചു കെട്ടുമായി പുള്ളിയുടെ സോ കോള്‍ഡ് ശത്രു (ദി വണ്‍&amp;nbsp; ആന്‍ഡ്‌ ഒണ്‍ലി സാത്താന്‍)എന്നും എപ്പോഴും കൂടെയുമുണ്ട്.&lt;br /&gt;&lt;br /&gt;മംഗലശ്ശേരി നീലണ്ഠന് മുണ്ടയ്ക്കല്‍ ശേഖരന്‍ എന്നപോലെ കട്ടയ്ക്ക് കട്ട ദൈവത്തിന്റെ ഓരോ അവതാരത്തിന്റെയും കൂടെ മറ്റേ പുള്ളിക്കാരനും എടുത്തു നല്ല കിടിലന്‍ അവതാരങ്ങള്‍...&lt;br /&gt;നമ്മുടെ ക്രിയേറ്റര്‍ എന്ത് നല്ല കാര്യം ചെയ്താലും പുള്ളി നല്ല എട്ടിന്റെ പണി കൊടുക്കും.സാത്താന്‍ ആരാ മോന്‍ ??&lt;br /&gt;&lt;br /&gt;പണ്ടു മുതലേ സെന്‍സിറ്റീവ് വിഷയങ്ങളിലേ ആള്‍ ഇടപെടാറുള്ളൂ....വല്ല ജാതിയോ മതമോ അങ്ങനെ വല്ലതും. അതാവുമ്പോള്‍ നമ്മള്‍ ചുമ്മാ ഒന്നു ഞോണ്ടിക്കൊടുത്ത് സൈഡില്‍ ഇരുന്നാല്‍ മതി... ബാക്കി&amp;nbsp; നമ്മുടെ പിള്ളേര് ചെയ്തോളും.&lt;br /&gt;&lt;br /&gt;പരശുരാമന്‍ എന്നൊരു കക്ഷി പണ്ട് ദേഷ്യം വന്ന് ചുമ്മാ ഒരു മഴുവെടുത്തെറിഞ്ഞപ്പോള്‍ ഒരു കാര്യവുമില്ലാതെ പൊങ്ങിവന്ന കയ്പ്പക്കയുടെ ഷേപ്പുള്ള ഒരു നാടിനെ പറ്റി പുള്ളിക്ക് ഇന്റലിജന്‍സ് ബ്യൂറോയുടെ അടുത്തു നിന്നും കിട്ടിയ അടിയന്തിര സ്വഭാവമുള്ള ഒരു റിപ്പോര്‍ട്ടില്‍ നിന്നുമാണ് കഥയുടെ തുടക്കം.&lt;br /&gt;റിപ്പോര്‍ട്ട് ഇങ്ങനെയായിരുന്നു. &lt;br /&gt;&lt;br /&gt;"ഈ നാട്ടിലെ പയലുകള്‍ക്കെല്ലാം ഒടുക്കത്തെ വിവരമാണ്. ലവന്മാര്‍ ആ നാട്ടില്‍ ഇരിപ്പുറയ്ക്കാതെ ലോകത്തിന്റെ പല കോണിലും പോയി ബുദ്ധി പ്രയോഗിക്കുന്നുണ്ട് ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍&amp;nbsp;പണിയാകും...."&lt;br /&gt;&lt;br /&gt;അങ്ങനെയാണ് സാത്താന്‍ ഭൂലോകത്തെ (നോട്ട് 'ബൂ') അവൈലബില്‍ എജന്റ്റ് മാരെയെല്ലാം വിളിച്ചു ചേര്‍ത്ത് എമര്‍ജന്‍സി മീറ്റിംഗ് നടത്തിയത് ,വിത്ത്‌ രഹസ്യ അജണ്ട.&lt;br /&gt;കൂലങ്കഷമായ വട്ടമേശ സമ്മേളനത്തില്‍, ടി നാട്ടുകാരുടെ പരമ്പതാഗതമായ മൂന്നു ബലഹീനതകള്‍ ഉയര്‍ന്നു വന്നു.&lt;br /&gt;അതിലേതിലെങ്കിലും ഇട്ടു പണിതാല്‍ മതിയാകും.&lt;br /&gt;രാഷ്ട്രീയം.&lt;br /&gt;മതം.&lt;br /&gt;സദാചാരം.&lt;br /&gt;ഇതില്‍ ഏതാണ് ഏറ്റവും സ്യൂട്ട് ആയിട്ടുള്ളത് എന്ന ചര്‍ച്ചയില്‍ പല അഭിപ്രായങ്ങളാണ് പൊങ്ങിവന്നത്.&lt;br /&gt;മതം വേള്‍ഡ് വൈഡ് ആയി നമ്മള്‍ പ്രയോഗിക്കുന്നതാണ്.അതിന്റെ ആഫ്റ്റെര്‍ ഇഫക്റ്റുകള്‍ അവിടെയും ഉണ്ടാവാതിരിക്കില്ല.അതു കൊണ്ട് അതു വിടാം.&lt;br /&gt;&lt;br /&gt;പിന്നെ രാഷ്ട്രീയം.ഏതെങ്കിലും നേതാക്കന്‍മാരെ ഇളക്കി വല്ല കൊനഷ്ട്ടു പ്രസ്താവനയും നടത്തിയാല്‍ തന്നെ ഇക്കൂട്ടര്‍ക്ക് ഒടുക്കത്തെ വിവരമായത് കൊണ്ട് സംഗതി പിടികിട്ടും. പിന്നെ കുറച്ചു നാള്‍ കഴിഞ്ഞാല്‍ അതു മാഞ്ഞു പോകുകയും ചെയ്യും.അതു മാത്രമല്ല നാം ലക്ഷ്യമിടുന്നത് . യങ്ങ് ജനറേഷന്‍ ആയിരിക്കണം നമ്മുടെ പ്രധാന എയിം.&lt;br /&gt;&lt;br /&gt;അപ്പോഴാണ്‌ ആ നാടിന്റെ പ്രത്യേക ചുമതലയുള്ള എജന്റ്റ്&amp;nbsp; തന്റെ പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചത്.&lt;br /&gt;റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഞെട്ടിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു.&lt;br /&gt;&lt;br /&gt;"പണ്ടത്തെപ്പോലെ ഇവിടത്തെ പയ്യന്‍സിനെ രാഷ്ട്രീയത്തില്‍ കിടന്ന് അടി കൂടാന്‍ കിട്ടുന്നില്ല..അവന്മാര്‍ ഈ ഐഐടിയിലും&amp;nbsp; ഐഐഎമ്മിലുമൊക്കെ കേറി പഠിച്ച് വേറെ നാട്ടില്‍ പോയി നല്ലോണം തുട്ട് എണ്ണി മേടിച്ചു&amp;nbsp; ലൈഫ് അടിച്ചു പൊളിക്കുന്നു."&lt;br /&gt;&lt;br /&gt;"അപ്പോള്‍ പിന്നെ സദാചാരത്തില്‍ കേറി പിടിക്കാം".സാത്താന്‍ പറഞ്ഞു.&lt;br /&gt;അതു സഭ കയ്യടിച്ചു പാസ്സാക്കി.&lt;br /&gt;&lt;br /&gt;ഏജന്റുമാര്‍ മിക്കവരും അമേരിക്ക-അഫ്ഗാനിസ്ഥാന്‍-ഇറാക്ക്-അല്‍ ക്വൈദ ഏരിയയില്‍ ബിസി ആയിരുന്നതിനാല്‍ ജൂനിയര്‍ പയ്യന്‍സ് മാത്രമേ അവൈലബില്‍ ആയിരുന്നുള്ളൂ..ജൂനിയേര്‍സിന് ട്രെയിനിങ്ങ് കൊടുക്കാന്‍ സദാചാര വിഷയത്തില്‍ വേണ്ടത്ര പരിചയമുള്ള ഒരാളുടെ സേവനം അത്യന്താപേക്ഷിതമായി വന്നു.അങ്ങനെയാണ് പഴയ കുറിയേടത്ത് താത്രി കേസ് സുന്ദരമായി ഹാന്‍ഡില്‍ ചെയ്ത&amp;nbsp; റിട്ടയെര്‍ഡ് എജന്റ്റ് മീറ്റിങ്ങിലേക്ക് വിളിക്കപ്പെടുന്നത്.&lt;br /&gt;ആള്‍ ഒരു പഴയ പുലിയാണ്.&lt;br /&gt;അങ്ങനെ വിത്ത് എക്സാമ്പിള്‍സ് എജന്റ്റ് ട്രെയിനീസിനു ക്ലാസ് എടുത്തു കൊടുത്തു.തന്റെ പഴയ നമ്പരുകള്‍ക്ക് പുറമേ പുതിയ വിദ്യകളും ആശാന്‍ ശിഷ്യന്മാര്‍ക്ക് പഠിപ്പിച്ചു കൊടുത്തു.&lt;br /&gt;&lt;br /&gt;സംഭവം സിമ്പിളാണ്.&lt;br /&gt;ആദ്യം എവിടെയൊക്കെ സ്ത്രീകള്‍ തനിച്ചു താമസിക്കുന്നു എന്ന് വാച്ച് ചെയ്യുക. ഗള്‍ഫുകാരുടെ ഭാര്യമാര്‍, പട്ടാളക്കാരുടെ ഭാര്യമാര്‍, വിധവകള്‍, വിവാഹ മോചിതരായ സ്ത്രീകള്‍, സോഷ്യല്‍ ആയി ഇടപഴകുന്ന സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന. ഒരാളെ കിട്ടിയാല്‍ ആ സ്ത്രീ പിന്നെ എപ്പോഴും നിങ്ങളുടെ നിരീക്ഷണ വലയത്തിലായിരിക്കണം. അവര്‍ എന്ത് ചെയ്യുന്നു,എവിടെ പോകുന്നു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക.&lt;br /&gt;അടുത്ത സ്റ്റെപ്പ് സൂക്ഷിച്ചു പ്രയോഗിക്കണം.&lt;br /&gt;ആ സ്ത്രീ ബന്ധുവല്ല്ലാത്ത ഏതെങ്കിലും പുരുഷനോട്&amp;nbsp; സംസാരിക്കുന്നത് കണ്ടാല്‍, അല്ലെങ്കില്‍ അവര്‍ ഏതെങ്കിലും പുരുഷന്മാരുടെ കൂടെ യാത്ര ചെയ്യുന്നതു കണ്ടാല്‍ അവരുടെ അയല്‍വാസിയോടോ അല്ലെങ്കില്‍ പരിചയക്കാരോടോ ഒന്നു ചോദിച്ചാല്‍ മതി..."അതാരാ അവരുടെ കൂടെ?? ഇവിടെങ്ങും കണ്ടിട്ടില്ലാത്ത ആളാണല്ലോ.." എന്ന്. &lt;br /&gt;ബാക്കി അവര്‍ ചെയ്തു കൊള്ളും...!!!&lt;br /&gt;&lt;br /&gt;"അതെങ്ങനെ ??"&lt;br /&gt;"അതങ്ങനെയാ..."..അനുഭവത്തിന്റെ വെളിച്ചത്തില്‍ എക്സ് എജന്റ്റ് പറഞ്ഞു.&lt;br /&gt;&lt;br /&gt;സാത്താന് സന്തോഷമായി.എല്ലാ ശിഷ്യന്മാരെയും അനുഗ്രഹിച്ചു യാത്രയയച്ചു.&lt;br /&gt;&lt;br /&gt;അങ്ങനെ പണ്ടെങ്ങാനും ഏദന്‍ തോട്ടത്തിന്റെ ഒരു മൂലയില്‍ ആര്‍ക്കും വേണ്ടാതെ കിടക്കുകയായിരുന്ന ആപ്പിള് പോലുള്ള ഒരു പഴം അടിച്ചു മാറ്റി തിന്ന കുറ്റത്തിന് സ്വര്‍ഗത്തില്‍ നിന്നും പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട ആദമിന്റെയും ഹവ്വയുടെയും സ്വന്തം ഭൂമിയിലേക്ക്‌ സാത്താന്‍ പുറപ്പെട്ടു.&lt;br /&gt;തന്റെ പിള്ളേരെക്കൊണ്ട് ലവന്മാരെ ശരിയാക്കിയെടുക്കാന്‍ പറ്റുമോ, ഇല്ലെങ്കില്‍ വല്ല അനോണിയായും അവതരിക്കേണ്ടി വരുമോ എന്നറിയാനാണ് വിസിറ്റ് .&lt;br /&gt;ദൈവത്തിനിട്ടു പണ്ടാരോ കൊടുത്ത ഒരു പണി കാരണം "പുള്ളിക്കാരന്റെ സ്വന്തം നാട്" എന്ന് വിളിക്കപ്പെടുന്ന ദേശത്തേക്ക് അങ്ങനെ സാത്താന്‍ വിസിറ്റ് വിസയില്‍ വന്നിറങ്ങി. &lt;br /&gt;&lt;br /&gt;പക്ഷേ സ്ഥലത്തെത്തി അല്‍പ്പസയത്തിനകം തന്നെ കക്ഷി ഞെട്ടി തകര്‍ന്നു പോയി.&lt;br /&gt;നമ്മുടെ റിട്ടയെര്‍ഡ് എജന്റ്റ് പറഞ്ഞത് മുഴുവനും തെറ്റാണ്.&lt;br /&gt;&lt;br /&gt;ഈ നാട്ടില്‍ നിറയെ സദാചാരത്തിന്റെ വെള്ളരിപ്രാവുകളാണ്...!!!&lt;br /&gt;അവ ഊണും ഉറക്കവുമില്ലാതെ പാതിരാത്രി പോലും പറന്നു നടക്കുന്നു..!!&lt;br /&gt;പിന്നെങ്ങനെ&amp;nbsp; ഇവിടത്തെ സദാചാരം തകര്‍ത്ത്&amp;nbsp; തരിപ്പണമാക്കാന്‍ കഴിയും??&lt;br /&gt;&lt;br /&gt;പെണ്ണുങ്ങളൊക്കെ നല്ല വേഷം ധരിച്ചാണ് നടപ്പ്. ആണുങ്ങളുടെയെല്ലാവരുടെയും സ്വഭാവത്തിലും പെരുമാറ്റത്തിലും യാതൊരു കുഴപ്പവുമില്ല എല്ലാവരും എക്സ്ട്രാ ഡീസന്റ്..!!&lt;br /&gt;അണ്‍ ബിലീവബിള്‍..!!!!!&lt;br /&gt;&lt;br /&gt;നേരം വൈകുന്നേരമായപ്പോള്‍ ഒരു സാദാ അനോണി കള്ളുകുടിയനായി വേഷം മാറി സാത്താന്‍ റോന്തു ചുറ്റാനിറങ്ങി. സംഭവം മനസ്സിലാക്കണമല്ലോ..&lt;br /&gt;അപ്പോഴാണ്‌ ഒരു സദാചാരത്തിന്റെ വെള്ളരി പ്രാവ് ലുങ്കിയും മാടിക്കുത്തി ഭര്‍ത്താവ് സ്ഥലത്തില്ലാത്ത ഒരു സ്ത്രീ താമസിക്കുന്ന വീടിന്റെ ഗേറ്റിനു വെളിയില്‍ പരുങ്ങി നില്‍ക്കുന്നത് കണ്ടത്.&lt;br /&gt;&lt;br /&gt;ഒരു ലോക്കല്‍ കള്ളുകുടിയന്‍ തന്റെ മുന്നില്‍ വന്നു വായും പൊളിച്ചു നില്‍ക്കുന്നതുകണ്ടപ്പോള്‍ വെള്ളരിപ്രാവിനു ദഹിച്ചില്ല..എങ്കിലും പറഞ്ഞു..&lt;br /&gt;&lt;br /&gt;"ദാണ്ടേ ആ വീട്ടിലെ പെണ്ണ് ആള് ശെരിയല്ല...ചെല അവന്മാരുമായി അവള്‍ക്ക് ഇടപാടുണ്ട്..."&lt;br /&gt;"അതു തനിക്കെങ്ങനെ അറിയാം??"&lt;br /&gt;"ലവള്‍ എന്നേം വിളിച്ചതാ..പക്ഷേ ഞാന്‍ പോയില്ല.."&lt;br /&gt;അതും പറഞ്ഞു സദാചാരത്തിന്റെ വെള്ളരി പ്രാവ് ചിറകടിച്ച് അടുത്ത കര്‍മഭൂമിയിലേക്ക്‌ പറന്നു...&lt;br /&gt;&lt;br /&gt;സാത്താന് ഒടുക്കത്തെ സന്തോഷമായി.. വിചാരിച്ച പോലെയല്ല കാര്യങ്ങള്‍...ഈ പ്രാവുകളൊക്കെ നമ്മുടെ&amp;nbsp; സൈഡാണ്. ആ പ്രാവ് വേറെ ഒന്നു രണ്ടു&amp;nbsp; കുഞ്ഞാടുകളോട് കൂടി പറഞ്ഞാല്‍ മതി സംഗതി സക്സസ്....&lt;br /&gt;ആ പെണ്ണ് വല്ല വിഷവുമടിച്ചോ സാരിയില്‍ കെട്ടിത്തൂങ്ങിയോ ചത്തോളും.&lt;br /&gt;&lt;br /&gt;പക്ഷേ പ്രശ്നം അതല്ല..&lt;br /&gt;ഈ പ്രാവിനു വലിയ വിദ്യാഭ്യാസമൊന്നുമില്ല ഒരു ഇസ്പേഡ് ഏഴാം കൂലി...&lt;br /&gt;ബട്ട്‌ ഇവിടെയുള്ള ഭൂരിപക്ഷം വരുന്ന വിവരമുള്ളവരോ....ഒക്കെയും ഐടി യിലൊക്കെ പുലികളാണ്.&lt;br /&gt;അവിടെയും കാണുമോ വെള്ളരിപ്രാവുകള്‍..??&lt;br /&gt;&lt;br /&gt;അങ്ങനെയാണ്&amp;nbsp;പുള്ളിക്കാരന്‍ ഭയങ്കര ബുദ്ധിയുള്ള ആളുകള്‍ തിങ്ങി നിറഞ്ഞ ഒരു സാദാ സര്‍ക്കാര്‍ ഓഫീസില്‍ കയറിചെല്ലുന്നത്‌.&lt;br /&gt;അവിടെയും ഉണ്ട് ചില വെള്ളരിപ്രാവുകള്‍. കൂടെ വര്‍ക്ക്‌ ചെയ്യുന്ന സ്ത്രീകളോട് മാന്യമായും ബഹുമാനത്തോടെയും സ്നേഹത്തോടെയും പെരുമാറുന്നവര്‍.&lt;br /&gt;പക്ഷേ കൂട്ടത്തില്‍ തല നരച്ചു തുടങ്ങിയ ഒരു പ്രാവ് തന്റെ സഹപ്രവര്‍ത്തക പോയിക്കഴിഞ്ഞ് കൂട്ടുകാരോട് അവരെ പറ്റി പറയുന്ന ചില 'കാര്യങ്ങള്‍' കേട്ടപ്പോള്‍ സാത്താന്‍ രണ്ടാം നിലയില്‍ നിന്നു താഴേക്കെടുത്ത് ചാടി.&lt;br /&gt;&lt;br /&gt;എന്റമ്മോ..!!! ഇങ്ങനെയുമുണ്ടോ ആള്‍ക്കാര്‍.!!! യാതൊരു ചമ്മലുമില്ലാതെയല്ലേ ഗോസിപ്പ് അടിച്ചു വിടുന്നത്.!!&lt;br /&gt;&lt;br /&gt;ഇവിടെ തന്റെയോ ശിഷ്യന്‍മാരുടെയോ ആവശ്യമില്ല...!!&lt;br /&gt;സദാചാരം സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരു വന്‍ ജനാവലി തന്നെ ഇവിടെയുള്ളപ്പോള്‍ ആത്മഹത്യയും കൊലപാതകവുമൊക്കെ ഈസിയായി നടന്നോളും.&lt;br /&gt;&lt;br /&gt;സോ..ഡോണ്ട് വറി..!! വെള്ളരി പ്രാവുകള്‍ ഇവിടെ എപ്പോഴും വട്ടമിട്ടു പറക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;അങ്ങനെ നിറഞ്ഞ സന്തോഷത്തോടെ സാത്താന്‍ തിരിച്ച് സ്വന്തം വീട്ടിലെത്തി.&lt;br /&gt;പക്ഷേ അപ്പോഴും സാത്താന്‍ ചിന്തിച്ചു കൊണ്ടിരുന്നത് ഏത് അവതാരമാണ് ക്രിയേറ്റര്‍ "പുള്ളിക്കാരന്റെ സ്വന്തം നാട്ടുകാര്‍ക്ക്" വേണ്ടി എടുത്തിട്ടുണ്ടാവുക എന്നായിരുന്നു..!!&lt;br /&gt;.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/529785220635409495-147832014123141609?l=peythozhiyathe-pravasi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://peythozhiyathe-pravasi.blogspot.com/feeds/147832014123141609/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=529785220635409495&amp;postID=147832014123141609' title='38 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/147832014123141609'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/147832014123141609'/><link rel='alternate' type='text/html' href='http://peythozhiyathe-pravasi.blogspot.com/2010/01/blog-post_5622.html' title='&apos;&apos;സദാചാരം&apos;&apos; - കേരള മോഡല്‍.!!'/><author><name>മുരളി I Murali Nair</name><uri>http://www.blogger.com/profile/11938604579749656969</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_7qKU9zqaN-c/S45TsErSDBI/AAAAAAAAA7E/PKapss3GXrs/S220/m.5.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_7qKU9zqaN-c/S16EqLFvLSI/AAAAAAAAAzE/qZRIu5QZr2Q/s72-c/satan.jpg' height='72' width='72'/><thr:total>38</thr:total></entry><entry><id>tag:blogger.com,1999:blog-529785220635409495.post-8879126792734177258</id><published>2010-01-18T08:52:00.000-08:00</published><updated>2010-01-18T08:52:24.453-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഒരു നോവല്‍!!!</title><content type='html'>പ്രിയ്യപ്പെട്ടവരെ&lt;br /&gt;ഞാന്‍ ഒരു സാഹസത്തിനൊരുങ്ങുന്നു..&lt;br /&gt;ഒരു ബ്ലോഗ്‌ നോവല്‍..!!&lt;br /&gt;'ആവശ്യത്തിലേറെ നീളമുള്ള' കഥകള്‍ കണ്ടിട്ടാവണം ചില സുഹൃത്തുക്കള്‍ ചോദിച്ചു, ഒരു നോവല്‍ എഴുതിക്കൂടെ എന്ന്...ഗൂഗിള്‍ കനിഞ്ഞു നല്‍കിയ 'ദു'സ്വാതന്ത്ര്യങ്ങള്‍ മുതലെടുത്ത്‌ ഞാനും അങ്ങനെ എഴുതിത്തുടങ്ങി...&lt;br /&gt;ഒരു പ്രവാസിയായതിനാലാവാം എന്റെ മനസ്സില്‍ ആദ്യം വന്നത് പ്രവാസികളുടെ കഥ തന്നെയാണ്...&lt;br /&gt;&lt;br /&gt;സാമ്പത്തിക മാന്ദ്യം ഗള്‍ഫ്‌ നാടുകളെ പിടിച്ചു കുലുക്കുന്ന ഈ അവസ്ഥയില്‍, പ്രവാസത്തിനു വിധിക്കപ്പെട്ട സാധാരണക്കാരായ ചില കഥാപാത്രങ്ങളെ ഞാന്‍ പരിചയപ്പെടുത്തുന്നു.&lt;br /&gt;&lt;br /&gt;കടല്‍ മീനുകള്‍ എന്ന നോവലിലേക്ക് പോകുവാന്‍ &lt;a href="http://murali205.blogspot.com/"&gt;ഇവിടെ ക്ലിക്കുക. &lt;/a&gt;&lt;br /&gt;സ്വന്തം മുരളി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/529785220635409495-8879126792734177258?l=peythozhiyathe-pravasi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/8879126792734177258'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/8879126792734177258'/><link rel='alternate' type='text/html' href='http://peythozhiyathe-pravasi.blogspot.com/2010/01/blog-post_8266.html' title='ഒരു നോവല്‍!!!'/><author><name>മുരളി I Murali Nair</name><uri>http://www.blogger.com/profile/11938604579749656969</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_7qKU9zqaN-c/S45TsErSDBI/AAAAAAAAA7E/PKapss3GXrs/S220/m.5.JPG'/></author></entry><entry><id>tag:blogger.com,1999:blog-529785220635409495.post-2030179199928944861</id><published>2010-01-10T04:30:00.000-08:00</published><updated>2010-01-11T00:50:32.363-08:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><title type='text'>സുലോചനയുടെ രാവുകള്‍</title><content type='html'>&lt;a href="http://4.bp.blogspot.com/_7qKU9zqaN-c/S0nHmlV-kqI/AAAAAAAAAus/8oqZxdzLd74/s1600-h/A-rooster-and-a-hen.gif" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://4.bp.blogspot.com/_7qKU9zqaN-c/S0nHmlV-kqI/AAAAAAAAAus/8oqZxdzLd74/s200/A-rooster-and-a-hen.gif" /&gt;&lt;/a&gt;&lt;br /&gt;സുലോചനയുടെ രാവുകള്‍ എന്നും നിദ്രാ വിഹീനങ്ങളാണ്.&lt;br /&gt;&amp;nbsp; &lt;br /&gt;വടക്കുനിന്നും വരുന്ന അഞ്ചരയുടെ ബസ്സില്‍ സുലോചന വന്നിറങ്ങുന്നതും നോക്കിയാണ് വില്ലൂന്നിപ്പാടത്തെ പൂവന്‍ കോഴികള്‍ കൂവുന്നത് പോലും.പകല്‍ നേരങ്ങളില്‍ സമയം നോക്കാതെ കൂവുന്ന സ്ഥലത്തെ പൂവന്‍ കോഴികളെയെല്ലാം ആട്ടിയോടിക്കാറുണ്ടായിരുന്ന സുലോചനയ്ക്ക് പാതിരാപ്പിടയെന്ന സ്ഥാനപ്പേര് ചാര്‍ത്തിക്കൊടുത്തത്, 'കിണ്ണംബച്ച' കട്ടിലൂടെ പ്രശസ്തനായ ബാര്‍ബര്‍ ശശിയാണ്... സ്ഥലത്തെ എക്സിറ്റ് പോള്‍ വിദഗ്ദന്‍ റേഡിയോ നാണുവിന്റെ അവസാനവട്ട അവലോകനപ്രകാരം പാതിരാസുലുവിന്റെ മുഖ്യ ശത്രുവാണ് ശശി.&lt;br /&gt;&lt;br /&gt;സുലോചനയെ ഫീല്‍ഡിലിറക്കിയവളെന്ന ഖ്യാതി നിലനില്‍ക്കുന്ന മിഡ് നൈറ്റ്‌ തങ്കം ,സുലോചനയുടെ എക്സ് ലവര്‍ അഥവാ, കണ്ണീരില്‍ കുതിര്‍ന്ന "പതിനാറു വയതിയനിലെ" നായകന്‍ ചായക്കടക്കാരന്‍ ബാലന്‍ ,സ്ഥലത്തെ 'യുവ' ഗായകന്‍ ഇടിവെട്ടി വിജയന്‍ ,തെങ്ങുകയറ്റക്കാരന്‍ ഉടുമ്പ് രാജന്‍‍,കമ്യൂണിസ്റ്റ് ബാബു, എന്നിങ്ങനെ ഒട്ടനവധി കഥാപാത്രങ്ങള്‍ ദിനം പ്രതി കയറിയിറങ്ങി പോകുന്ന വില്ലൂന്നിപ്പാടം ജങ്ങ്ഷനും സുലോചനയുടെ ജീവിതം പോലെ സംഭവ ബഹുലമാണ്.&lt;br /&gt;&lt;br /&gt;വില്ലൂന്നിപ്പാടത്തെ പെണ്ണുങ്ങളെല്ലാം സുലോചനയെ കഠിനമായി വെറുത്തു.കുട്ട്യോള്‍ടച്ചന്‍മാര്‍ നേരം കെട്ടനേരത്തങ്ങാനും പൊരേല്‍ വന്നു കേറിയാല്‍ പെണ്ണുങ്ങള്‍ ആദ്യം ചോദിക്കുന്നത് സുലുവിനെക്കുറിച്ചാണ്.&lt;br /&gt;"ങ്ങള് ഓളുടെ അഡുത്ത് പോയതാല്ലേ..."&lt;br /&gt;"ഇല്ല പൊന്നെ..നെന്നെ ബിട്ടു ഞാന്‍ ഓളുടെ അടുത്തു പോകുവോ....അല്ലേലും അങ്ങ് ടൌണിലല്ലേ ഓളുടെ&amp;nbsp; കച്ചോടം..അസത്ത്.."&lt;br /&gt;അസത്തിന്റെ വീടുതേടി എത്തുന്ന പലരും വില്ലൂന്നിപ്പാടത്തെ പെണ്ണുങ്ങളുടെ നാവിന്റെ ചൂടറിഞ്ഞു പോന്നു......&lt;br /&gt;&lt;br /&gt;ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് വില്ലൂന്നിപ്പാടത്തെ ഓരോ നെല്‍ ചെടിയും പുല്‍ക്കൊടിയും പാടിനടന്ന പരിശുദ്ധവും പരിപാവനവുമായ  പ്രണയകഥയിലെ നായികാ നായകന്മാരായിരുന്നു സുലോചനയും ചായക്കടക്കാരന്‍ ബാലനും .അന്ന് ബാലന്‍ ചായക്കടയില്ലാത്ത വെറും ബാലനായിരുന്നു.പിതാവ് കോഴിപ്പറമ്പില്‍ കേളപ്പന്റെ കെ ആന്‍ഡ്‌ കെ ടീസ്റ്റാളിലെ സാദാ പ്ലേറ്റ് പെറുക്കിയായി ഒരു കാജാ ബീഡി പോലും വാങ്ങാന്‍ കാശില്ലാതെ, തന്തപ്പടിയുടെ മുപ്പത്തിഅഞ്ച് ഡിഗ്രി കൊങ്കണ്ണ് കടയിലെ പ്ലാവിന്റെ മേശയുടെ താഴേവലിപ്പില്‍ നിന്നും മാറുന്നതും നോക്കി കാലം കഴിക്കുകയായിരുന്ന ബാലന്റെ മനസ്സിലേക്ക് സുലോചന പെയ്തിറങ്ങിയത് ഒരു പെരുമഴയത്താണ്.&lt;br /&gt;&lt;br /&gt;കാലം തെറ്റി പെയ്ത മഴയില്‍ അന്ന് സുലോചന കയറിനിന്നത് കേളപ്പേട്ടന്റെ ചായക്കടയുടെ പിറകുവശത്തല്ല, അവിടെ ചായഗ്ലാസ്‌ കഴുകിക്കൊണ്ടിരിക്കുകയായിരുന്ന ബാലന്റെ ഹൃദയത്തിലേക്കായിരുന്നു....!!&lt;br /&gt;അന്ന് ചായ ഗ്ലാസ് രണ്ടെണ്ണം താഴെവീണ് പൊട്ടി..!!&lt;br /&gt;പിന്നീട് സുലോചനയുടെ പതിനാറു വയസ്സുള്ള ഹൃദയവും പലപ്പോഴായി കുറേ ചുവന്ന കുപ്പിവളകളും പൊട്ടി..!&lt;br /&gt;കുറേക്കാലം കഴിഞ്ഞ് വീണ്ടുമൊരിക്കല്‍ കൂടി പൊട്ടി..&lt;br /&gt;പക്ഷേ ഇത്തവണ കേളപ്പേട്ടന്റെ പൊറോട്ടയടിച്ചു തഴമ്പിച്ച കയ്യായിരുന്നെന്നു മാത്രം..!&lt;br /&gt;അതും കാമുകന്‍ ബാലന്റെ രണ്ട് കവിളിലുമായി മാറി മാറി...!!&lt;br /&gt;&lt;br /&gt;കാമുകി കരഞ്ഞില്ല...അന്നങ്ങനെ വില്ലൂന്നിപ്പാടം ചരിത്രത്തിലാദ്യമായി ഒരു പ്രണയകഥ കണ്ടു.മാതാ ടാക്കീസില്‍ പ്രേം നസീറിന്റെയും ഷീലയുടെയും പ്രേമം മാത്രം കണ്ടു ശീലിച്ച വില്ലൂന്നിപ്പാടം നിവാസികള്‍ ഒന്നടങ്കം ചോദിച്ചു..&lt;br /&gt;"ആര്..??!!..കല്യാണീടെ മോള് സുലോചനയോ..??!!!"&lt;br /&gt;"ഓള് തന്നെ...അതും ആ ബാലനുമായിട്ട്..!!!!"&lt;br /&gt;"ഓക്ക് വേറെ ആരെയും കിട്ടീലെ..??.."&lt;br /&gt;&lt;br /&gt;സുലോചന വീട്ടുതടങ്കലിലായി... മോളെ പൂട്ടിയിടുന്നതെന്തിനാണെന്ന് കല്യാണിയമ്മയോട് ചോടിച്ചവര്‍ക്കെല്ലാം കണക്കിന് കിട്ടി.അവരുടെ കണ്ണില്‍ നാട്ടുകാരാണ് സുലോചനയെ കൊണ്ട് ബാലനെ പ്രേമിപ്പിച്ചത്..അതും ചത്തുപോയ സുലുവിന്റെ അച്ഛന്‍ കള്ളന്‍ ഗോപാലനോടുള്ള വാശിതീര്‍ക്കാന്‍.&lt;br /&gt;&lt;br /&gt;പ്രണയകഥയിലെ നായകനെ സ്നേഹനിധിയായ അച്ഛന്‍ അകലെ മദ്രാസിലുള്ള അകന്ന ബന്ധുവിന്റെ ഹോട്ടലിലെ ചായ ഗ്ലാസ്സ് കഴുകാന്‍ പറഞ്ഞയച്ചപ്പോള്‍ നാട്ടുകാര്‍ കരുതി ആ പ്രണയം തകര്‍ന്ന് തരിപ്പണമായെന്ന്.&lt;br /&gt;പക്ഷേ എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പകര്‍ത്തി സുലോചന സ്ഥലത്തെ യുവകാമുകിമാരുടെ രോമാഞ്ചമായി മാറിയത് പെട്ടന്നാണ്.&lt;br /&gt;&lt;br /&gt;സുലോചന ഒളിച്ചോടി...!!!!!&lt;br /&gt;&lt;br /&gt;അങ്ങ് മദ്രാസിലെ ചായക്കടയില്‍ എത്തിപ്പെട്ട ബാലന്‍ ആദ്യമൊന്നു പകച്ചു പോയിരുന്നു എന്നത് സത്യമാണ്.വകയിലെ അമ്മാവന്‍ ഉള്ളാട്ടില്‍ പുഷ്കരന്റെ ,ഹോട്ടല്‍ 'ഡി' പുഷ്കരയിലെ ഓരോ ചായഗ്ലാസിനോടും കാലി പ്ലേറ്റിനോടും തന്റെ നഷ്ടപ്രണയത്തെക്കുറിച്ച് വിലപിക്കവേ ഒരുനാളില്‍, സെയിം സാലറി സ്കെയിലില്‍ പക്ഷേ അപ്പര്‍ പൊസിഷനില്‍ ജോലിചെയ്യുന്ന തമിഴന്‍ മുരുകനാണ് വലിയ ബിരിയാണിചെമ്പ് കഴുകുന്നതിനിടെ ബാലന് ബുദ്ധി ഉപദേശിച്ചു കൊടുത്തത്.&lt;br /&gt;"ഒരു കടിതം പോടുന്കെ...ഇങ്ക വര സൊല്ല്....."&lt;br /&gt;കൂടെ ഒരു പ്രാപഞ്ചിക സത്യവും മുരുകന്‍ പറഞ്ഞു...&lt;br /&gt;"കാതലിയോടെ ഇദയം റോജാപ്പൂമാതിരി.. വലി താങ്കറത് റൊമ്പ കഷ്ട്ടം..."&lt;br /&gt;&lt;br /&gt;അങ്ങനെ നാട്ടിലെ പഴയ പൂരപ്പറമ്പ് മേറ്റ്‌ ചെത്തുകാരന്‍ സുധാകരന് ബാലന്റെ എമര്‍ജന്‍സി കടിതം, വിത്ത്‌ ഫ്രം അഡ്രസ്‌ അടക്കം മദ്രാസ് മെയിലില്‍ വില്ലൂന്നിപ്പാടത്തെക്ക് പറന്നു.&lt;br /&gt;&lt;br /&gt;ചെത്താന്‍ "നല്ല നീരുള്ള പനകള്‍" നോക്കി നടക്കുകയായിരുന്ന സുധാകരന്‍ നാലാം ക്ലാസ്സില്‍ 'ഇരിക്കുന്ന' കാലത്ത് നാരായണിട്ടീച്ചറുടെ കണ്ണിചൂരല്‍ ഭയന്നൊരുദിനം സ്കൂളില്‍ നിന്നും സര്‍വോപരി കേരളസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയില്‍ നിന്നും ഇറങ്ങിയോടിയത് കാരണം അക്ഷരാഭ്യാസം കമ്മിയായിരുന്നു.പക്ഷേ കഷ്ടപ്പെട്ട് കടിതം വായിച്ചു.കൂട്ടിക്കൊണ്ടു ചെല്ലേണ്ടത് സുലോചനയെയാണ്..!!!&lt;br /&gt;&lt;br /&gt;"നല്ല കരിക്കുള്ള തൈത്തെങ്ങില്‍ കയറി ചെത്തുന്നതിന്റെ" സുഖം മനസ്സില്‍ കണ്ടെങ്കിലും പണ്ട് വില്ലൂന്നിപ്പാടത്തെ കൈത്തോടുകളില്‍ ബരാലിനെ പിടിച്ച് നടന്ന പ്രിയതോഴന്‍ ബാലനെ ഓര്‍ത്തപ്പോള്‍&amp;nbsp; ലോകത്തെ സകല പുരുഷ കേസരികളും പറയാനാറയ്ക്കുന്ന ആ വാക്കുകള്‍ ശരപഞ്ചരത്തിലെ ജയനെ മനസ്സിലോര്‍ത്ത്, നെഞ്ച് വിരിച്ചുനിന്നുതന്നെ&amp;nbsp; സുധാകരന്‍ പ്രസ്താവിച്ചു.&lt;br /&gt;&lt;br /&gt;"നിയ്യ് എനക്ക് എന്റെ പെങ്ങളെപ്പോലെ ആണു സുല്വോ....!!!!"&lt;br /&gt;&lt;br /&gt;അങ്ങനെ വില്ലൂന്നിപ്പാടത്തെ കൂമന്‍മാരെ സാക്ഷികളാക്കി ഒരുദിനം വടക്കോട്ടുള്ള നാലരയുടെ ബസ്സില്‍ സുലോചന മദ്രാസിനു യാത്രയായി, കൂട്ടിനു സുധാകരനും..!!&lt;br /&gt;&lt;br /&gt;പ്രേംനസീറും ഷീലയും മാത്രമുണ്ടായിരുന്ന പ്രണയകഥയില്‍ ഉമ്മര്‍ കൂടി കടന്നു വന്നത് കണ്ടപ്പോള്‍ വിലൂന്നിപ്പാടം അക്ഷരാര്‍ഥത്തില്‍ ഞെട്ടി...!!!&lt;br /&gt;"അല്ല സുധാരനോ....ഓനെങ്ങനെ ഇതിന്റെടെല് വന്ന് ചാടി..??!!!"&lt;br /&gt;നാട്ടാര് മൊത്തം പറഞ്ഞു...&lt;br /&gt;"സുധാരനല്ലേ മോന്‍..എന്തെങ്കിലും നടക്കും..!!"&lt;br /&gt;&lt;br /&gt;നടന്നു..!!..സുലോചനയെയും കൊണ്ട് സുധാകരന്‍ മദ്രാസ് റെയില്‍വേ സ്റ്റേഷനില്‍ ചെന്നിറങ്ങി ഇടം വലം നടന്നു..!!!&lt;br /&gt;കഥ സിനിമയിലേതു പോലെ തന്നെ നടന്നു....പ്രിയതമ വരുന്ന തീവണ്ടിയും നോക്കി പ്ലാറ്റ് ഫോമിലൂടെ തെക്കുവടക്ക് കറങ്ങി നടക്കുകയായിരുന്ന ബാലനെ റെയില്‍വേ പോലീസ് പൊക്കി. പോലീസ് വെറും ഒരു പകല്‍ മാത്രമേ ബാലനെ കസ്റ്റഡിയില്‍ വച്ചുള്ളൂ..പക്ഷേ ബാലന് നഷ്ടപെട്ടത് തന്റെ പ്രാണപ്രേയസിയെയും ലൌകില ജീവതവുമായിരുന്നു....&lt;br /&gt;അന്ന് നേരമിരുട്ടുന്നത് വരെ സുലോചനയും സുധാകരനും ഒരുപാടു നടന്നു.ആ നടത്തം അവസാനിച്ചിടത്ത് വച്ച് സുലോചനയ്ക്കു ആദ്യമായി സുധാകരനില്‍ അനുരാഗം മുളച്ചു ,സാധാരണ ഹിന്ദി സിനിമകളില്‍ കാണുന്നതുപോലെ തന്നെ.. &lt;br /&gt;എങ്ങനെയെന്നാല്‍,ആ നടത്തം അവസാനിച്ചത്‌ ഒരു ഇരുണ്ട തെരുവിലായിരുന്നു..നീലത്താമര പോലുള്ള സുലുവിനെ കയറിപ്പിടിച്ച ഒരു സാദാ മദ്രാസ് റൌഡിയെ, സുധാകരന്‍ തന്റെ തെങ്ങുകയറ്റ ജീവിതം സമ്മാനിച്ച ഉറച്ച മസിലുകള്‍ കൊണ്ട് നേരിട്ടപ്പോള്‍, ആ നാറുന്ന തെരുവില്‍ മറ്റൊരു ത്രികോണ പ്രണയകഥയ്ക്ക് തിരിതെളിഞ്ഞു.അടികിട്ടി ഓടിപ്പോയ റൌഡിയെ ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ സുലോചന സുധാകരനെ ഇറുകെപ്പുണര്‍ന്നു...&lt;br /&gt;"സുധാരേട്ടാ...ഇങ്ങളാണ് എന്റെ ആണ്...."&lt;br /&gt;&lt;br /&gt;അങ്ങനെ മാരിയമ്മന്‍ കോയിലില്‍ വച്ച് താലിയും കെട്ടി, രണ്ടുമാസത്തെ ഹണിമൂണും കഴിഞ്ഞപ്പോഴേക്കും സുലോചനയുടെ മനസ്സില്‍ ബാലനോടുള്ള സ്നേഹം ഒരു പൊടിക്കുപോലും ഇല്ലായിരുന്നു..പകരം ഒറ്റ ഇമേജ് മാത്രം&lt;br /&gt;"ചതിയന്‍ ബാലന്‍ ‍..!!"&lt;br /&gt;ജീവിതവും സിനിമയിലെ പോലെ തന്നെ മുന്നോട്ടു നീങ്ങി. &lt;br /&gt;&lt;br /&gt;സാധാരണ തമിഴ് സിനിമയിലെ നായകനെ പോലെ സുധാകരന്‍ "മൂട്ട"(ചാക്ക് കെട്ട്)ചുമന്നു പണം സമ്പാദിച്ചു.സുലോചന അച്ചാറുണ്ടാക്കി വിറ്റ് കാശുണ്ടാക്കി..അങ്ങനെ സുന്ദരമായി ഹണിമൂണ്‍ ആഘോഷിച്ചു കൊണ്ടിരുന്ന മിഥുനങ്ങള്‍ക്കിടയില്‍ ദുരന്തം വന്നുകയറിയത്‌ പെട്ടെന്നാണ്...&lt;br /&gt;അതേ പഴയ റൌഡി..!!!&lt;br /&gt;അതെ...മദ്രാസ് റെയില്‍വേ സ്റ്റേഷനോടടുത്തുള്ള ആ തെരുവില്‍ പണ്ട് സുധാകരന്‍ അടിച്ചു പഞ്ചറാക്കിയിട്ട അതേ റൌഡി സോഡാ ശെല്‍വന്‍..!!&lt;br /&gt;&lt;br /&gt;ആളുകളുടെ തലയില്‍ വെറുതേ സോഡാക്കുപ്പി അടിച്ചു പൊട്ടിക്കുകയെന്ന വിനോദം സ്വന്തമായുണ്ടായിരുന്ന സോഡാ സെല്‍വന്റെ അല്‍പ്പം കനം കൂടിയ മൂന്നുനാല് അടിയില്‍ നാലുദിവസം ഗവര്‍മേന്റാശുപത്രിയില്‍ കിടന്ന് അഞ്ചാം ദിവസം സുധാകരന്‍ മരിച്ചു.&lt;br /&gt;അന്ന് സുലോചനയെയും കാണാതായി.&lt;br /&gt;&amp;nbsp;പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷം സുലോചന വില്ലൂന്നിപ്പാടത്തെക്ക് തിരിച്ചു വരുന്നത് പുതിയ രൂപത്തിലും ഭാവത്തിലുമാണ്.&lt;br /&gt;&lt;br /&gt;അത്രമാത്രമാണ് വില്ലൂന്നിപ്പാടക്കാര്‍ക്കറിയാവുന്ന സുലോചനയുടെ പാസ്റ്റ്.പിന്നീട് മിഡ് നൈറ്റ്‌ തങ്കത്തിന്റെ കൂടെ ഫീല്‍ഡിലിറങ്ങിയത് മുതല്‍ക്കുള്ള കഥകള്‍ വില്ലൂന്നിപ്പാടത്തെ ചെല്ലക്കാറ്റിനുപോലുമറിയാം.&lt;br /&gt;&lt;br /&gt;പോസ്റ്റാപ്പീസിന്റെ മതിലില്‍ ഒട്ടിച്ചിരുന്ന, അവളുടെ രാവുകളിലെ സീമയുടെ പോസ്റ്ററിനു കീഴെ വില്ലൂന്നിപ്പാടത്തെ തോന്ന്യാസികള്‍ എഴുതിച്ചേര്‍ത്തു.&lt;br /&gt;&lt;br /&gt;"സുലോചനയുടെ രാവുകള്‍ -A "&lt;br /&gt;&lt;br /&gt;പക്ഷേ താമസിയാതെ തന്നെ&amp;nbsp; വില്ലൂന്നിപ്പാടം ഞെട്ടി...!!&lt;br /&gt;നാടുവിട്ടുപോയ പഴയ നായകന്‍ ബാലന്‍ തിരിച്ചുവന്നപ്പോഴായിരുന്നു അത്..!!&lt;br /&gt;വില്ലൂന്നിപ്പാടം മുഴുവനും ബാലന്റെ കഥ കേള്‍ക്കാനായി കാതു കൂര്‍പ്പിച്ചു.ബാലന്‍ എല്ലാം പറഞ്ഞു..അന്ന് പോലീസ് പിടിച്ചതും സുലോചനയെ തേടി നടന്നതും,പിന്നെ കണ്ടുപിടിച്ചപ്പോള്‍ സുധാകരന്റെയും സുലോചനയുടെയും ജീവിതത്തില്‍ കട്ടുറുമ്പാകേണ്ട എന്ന് കരുതി പ്രേമം കുഴിച്ചുമൂടി തിരിഞ്ഞു നടന്ന് ഹോട്ടല്‍ 'ഡി' പുഷ്കരയിലെ ഒഴിഞ്ഞ ചായ ഗ്ലാസുകള്‍ കഴുകി കാലം കഴിച്ചതും എല്ലാം..&lt;br /&gt;പിന്നെ ബാലനായിരുന്നു വില്ലൂന്നിപ്പാടത്തിന്റെ പോന്നോമനപുത്രന്‍...ബാലനെ ചതിച്ച സുലോചന "പാതിരാപ്പിട" യായി മാറി,നാട്ടുകാരുടെ മൊത്തം പ്രാക്ക് ഏറ്റുപോന്നു...തന്റെ ചത്തുപോയ തന്ത കേളപ്പന്റെ ടീഷാപ്പ്‌ ഏറ്റെടുത്തു നടത്തി ബാലന്‍ അങ്ങനെ ചായക്കട ബാലനുമായി.&lt;br /&gt;&lt;br /&gt;അങ്ങനെ വലിയ സംഭവങ്ങളൊന്നും സംഭവിക്കാതെ വില്ലൂന്നിപ്പാടം പരദൂഷണവും തോന്ന്യാസം പറച്ചിലുമായി അങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.ചില സമയങ്ങളില്‍ പഴയ ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ ബാലന്‍ വികാരാധീനനാവാറുണ്ടായിരുന്നു.പൊടിച്ചായ നീട്ടിയടിക്കുന്നതിനിടെ പലതും പറഞ്ഞ് ബാലന്റെ തൊണ്ടയിടറും.. അത് കാണുമ്പോള്‍ നാട്ടുകാര്‍ പറയും&lt;br /&gt;"പാവം ബാലന്‍...ഓള്‍ക്ക് ഭഗോതി കൊടുക്കും.."&lt;br /&gt;&lt;br /&gt;വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണു.സുലോചനയുടെ രാവുകള്‍ നിദ്രാവിഹീനങ്ങളായി തന്നെ തുടര്‍ന്നു പോന്നു..&lt;br /&gt;&amp;nbsp; &lt;br /&gt;അങ്ങനെയിരിക്കെ മിഥുനമാസം കഴിഞ്ഞ ഒരു ഞാറാഴ്ച നട്ടുച്ചയ്ക്ക് , ഇടിവെട്ടി വിജയനാണ് അയാളെ കാണുന്നത്...&lt;br /&gt;ബസ്സിറങ്ങി ചെമ്മണ്‍പാതയിലൂടെ നടന്ന് വരുന്ന ഒരു രൂപം.! &lt;br /&gt;നല്ല ഒറ്റത്തടിപ്ലാവുപോലെ വീതിയേറിയ നെഞ്ചുമായി കറുത്തിരുണ്ട ഒരു തമിഴന്‍..!!&lt;br /&gt;'മാതാ' യിലെ പൊട്ടിയ ബെഞ്ചില്‍ ഇരുന്നു കണ്ടുതീര്‍ത്ത തമിഴ് പടങ്ങളില്‍ നിന്നും പഠിച്ച മുറിത്തമിഴു വച്ച് ഇടിവെട്ടി അലക്കാന്‍ തുടങ്ങി...&lt;br /&gt;"അണ്ണാ നീങ്കെ യാര്....ഇങ്കെ പുതുസാ...?"&lt;br /&gt;തമിഴന്‍ ചുവന്ന കണ്ണുകള്‍ പുറത്തേക്ക് തള്ളിച്ച് ഭീകരമായി തിരിച്ചു ചോദിച്ചു..&lt;br /&gt;"ഉന്‍ പേരെന്ന..??"&lt;br /&gt;"ആ ശബ്ദത്തില്‍ ഇടിവെട്ടി വിറച്ചു..."&lt;br /&gt;"നാ..ന്‍ ..വിജയ......"&lt;br /&gt;"എന്നത്..??"...തമിഴന്‍ മീശ പിരിക്കാന്‍ തുടങ്ങി..&lt;br /&gt;"കൂനംവെള്ളിത്തറ പാച്ചര്‍ മകന്‍ ഇടിവെട്ടി വിജയന്‍...."&lt;br /&gt;വിത്ത്‌ സര്‍ നെയിം വിജയന്‍ പയറ് പയറ് പോലെ പേര് പറഞ്ഞത് ,അപ്പോള്‍ വീശിയടിച്ച കാറ്റില്‍ ദൃശ്യമായ, തമിഴന്റെ അരയിലെ ബെല്‍ട്ടില്‍ നിന്നും പുറത്തോട്ടു ചാടാന്‍ വെമ്പി നില്‍ക്കുന്ന പതിനാറിഞ്ച് നീളമുള്ള കത്തി കണ്ടപ്പോഴാണ്.&lt;br /&gt;'പസങ്ക' യുടെ നില്‍പ്പും ഭാവവും കണ്ടപ്പോള്‍ സ്ഥായിയായ രൌദ്രഭാവം വിട്ട് തമിഴന്‍ ശാന്തനായി...&lt;br /&gt;"അതെന്നെടാ..ഉന്‍ പേരില്‍ ഒറു ഇടിവെട്ടി..??"&lt;br /&gt;തനിക്കു ഇടിവെട്ടിയെന്ന പേരുവീഴാനുണ്ടായ സാഹചര്യം വിശദീകരിച്ചു കൊടുക്കാനാവാതെ വിജയന്‍ കുഴങ്ങി..&lt;br /&gt;&lt;br /&gt;ആ സംഭവം ഇങ്ങനെയായിരുന്നു.&lt;br /&gt;പണ്ടൊരിക്കല്‍ കുപ്പേരിക്കാവിലെ ഉത്സവത്തിന്&amp;nbsp; ഉദയാഭാനുവിന്റെ ഗാനമേള വരുന്നെന്നു കേട്ടപ്പോള്‍ വില്ലൂന്നിപ്പാടത്തിന്റെ സ്വന്തം 'യുവ' ഗായകനായ വിജയനും പോകണമെന്ന് ആശ വന്നു..അക്കാലം മുടിഞ്ഞ വര്‍ക്കുള്ള ദിവസങ്ങളായിരുന്നു വിജയന്.... എല്ലാ ദിവസവും ബിസി ഷെഡ്യൂള്‍...ബിസി എന്ന് പറയുമ്പോള്‍ സംഗീതം കൊണ്ടല്ല....ചോറും കള്ളുമടിക്കണമെങ്കില്‍ ദിവസവും പണിക്കു പോകണമെന്ന പ്രകൃതിനിയമം വൈകിയാണെങ്കിലും ഉദിച്ചിരുന്നത് കൊണ്ട് രാഘവക്കുറുപ്പിന്റെ&amp;nbsp; പറമ്പില്‍ തെങ്ങിന് തടമെടുപ്പ്, വളമിടീല്‍ തുടങ്ങിയ സ്കില്‍ഡ് വര്‍ക്കുകളുമായി ബിസിയായിരുന്നു വിജയന്‍.അങ്ങനെ ഉദയാഭാനുവിന്റെ ഗാനമേളയുടെ ദിനം വന്നെത്തി..തെങ്ങിന് തടമെടുത്ത് കൊണ്ടിരുന്ന വിജയന്‍ അസ്വസ്ഥനാണ്..കാരണം ഇവിടെ നിന്നും ഒരു രണ്ട് മണിക്കെങ്കിലും പോയാലെ അവിടെ മുന്നില്‍ സീറ്റുകിട്ടുകയുള്ളൂ..മുന്‍പ് കുറേ ദിവസങ്ങളില്‍ പണിക്കിടെ മുങ്ങിയതാണ്.. നേരത്തെ പൊയ്ക്കോട്ടേ എന്ന് കുറുപ്പിനോട് എങ്ങനെ ചോദിക്കും ??..&lt;br /&gt;ഒടുവില്‍ രണ്ടും കല്‍പ്പിച്ചു ചോദിച്ചു.&lt;br /&gt;വളരെ സന്തോഷകരവും പ്രോത്സാഹന ജനകവുമായ മറുപടിയാണ് രാഘവക്കുറുപ്പില്‍ നിന്നും കിട്ടിയത്.&lt;br /&gt;"അതിനെന്താ വിജയാ നീ അഞ്ച് മണിക്ക് തീര്‍ക്കുന്ന പണി രണ്ട് മണിക്ക് തീര്‍ത്തിട്ടു പൊയ്ക്കോ...ഒരു പത്തു തെങ്ങിന്റെ കൂടി തടം കൊരീട്ടു നെനക്ക് പോകാലോ....."&lt;br /&gt;ആ വാക്കുകള്‍ നല്‍കിയ ഊര്‍ജത്തിലും ആത്മവിശ്വാസത്തിലും വിജയന്‍ ഇടം വലം നോക്കാതെ നിന്നും ഇരുന്നും കിടന്നും തടം കോരി..!!&lt;br /&gt;പത്തല്ല പതിനഞ്ചു തെങ്ങിന്റെ തടം...!!!&lt;br /&gt;രണ്ട് മണിയായപ്പോള്‍ രാഘവകുറുപ്പ് വന്നു നോക്കിയപ്പോള്‍ കണ്ടതെന്താ..?!!&lt;br /&gt;തൂമ്പായും പിടിച്ച് വിജയശ്രീലാളിതനായി വിജയന്‍ നില്‍ക്കുന്നു..!!!.പതിനഞ്ചോളം തെങ്ങുകളുടെ തടം കോരി വളവുമിട്ടിട്ടുണ്ട്..!!&lt;br /&gt;&lt;br /&gt;പക്ഷേ അതില്‍ എട്ടെണ്ണത്തോളം ഇടിവെട്ടിയ തെങ്ങുകളായിരുന്നു....!!!!!!!!!!!!&lt;br /&gt;&lt;br /&gt;പണി തീര്‍ക്കാനുള്ള തിരക്കില്‍ വിജയന്‍ തെങ്ങിന്റെ മണ്ടയിലേക്ക് നോക്കാന്‍ വിട്ടുപോയതാണ്.....!!&lt;br /&gt;അന്ന് മുതലാണ്‌ വിജയന്‍ ഇടിവെട്ടി വിജയനായി അറിയപ്പെട്ടു തുടങ്ങിയത്.&lt;br /&gt;&lt;br /&gt;പക്ഷേ ഇപ്പോള്‍ വിജയന്‍ പണ്ട് ഞെട്ടിയതിനേക്കാള്‍ കൂടുതല്‍ ശക്ത്തിയായി ഞെട്ടുകയാണ്.&lt;br /&gt;കാരണം വന്നിരിക്കുന്ന തമിഴന്‍ ആരാ...??&lt;br /&gt;പണ്ട് സുധാകരനെ കൊന്നു ജയിലില്‍ പോയ ആ സോഡാ സെല്‍വന്‍...!!&lt;br /&gt;വരവ് പാതിരാസുലോചനയെ കാണാനാണെന്നറിഞ്ഞപ്പോള്‍ ഇടിവെട്ടിയൊടോപ്പം വില്ലൂന്നിപ്പാടം മൊത്തത്തില്‍ ഞെട്ടി.&lt;br /&gt;&lt;br /&gt;നാട്ടുകാരില്‍ നിന്നും ബാലനെ കുറിച്ച് കേട്ടറിഞ്ഞപ്പോള്‍ സെല്‍വന്‍ നേരെ ചായപ്പീടികയില്‍ കയറിച്ചെന്ന് ബാലനെ പുറത്തേക്ക് വലിച്ചിട്ട് നാലെണ്ണം ചാര്‍ത്തിക്കൊടുത്തു..!!!!!!&lt;br /&gt;എന്താ കഥ?? നാട്ടുകാര്‍ പരസ്പരം നോക്കി...&lt;br /&gt;വഴിതെറ്റി നിലാവത്ത് ഇറങ്ങിവന്ന പിടക്കോഴിയെപ്പോലെ അവിടെയെത്തിയ മിഡ് നൈറ്റ്‌ തങ്കമാണ് അപ്പോഴാ ന്യൂസ്‌ അവിടെ പൊട്ടിച്ചത്..&lt;br /&gt;&lt;br /&gt;"വെട്ടുകത്തിയുമെടുത്തു ഭദ്രകാളിയെപ്പോലെ സുലോചന വരുന്നു..!!!!"&lt;br /&gt;&lt;br /&gt;തന്റെ പ്രിയനെ തലക്കടിച്ചു കൊന്ന സോഡാ സെല്‍വനെ വെട്ടി സുലോചന പ്രതികാരം തീര്‍ക്കുമെന്നും സെല്‍വന്റെ പതിനാറിഞ്ച് കത്തിയില്‍ സുലോചന തീരുമെന്നും പ്രതീക്ഷിച്ച വില്ലൂന്നിപ്പാടക്കാര്‍ പിന്നെയും ഞെട്ടി.&lt;br /&gt;തന്നെ വെട്ടാന്‍ വന്ന സുലോചനയുടെ കാല്‍ക്കല്‍ വീണു സെല്‍വന്‍ പൊട്ടിക്കരയുന്നു...!!!!.&lt;br /&gt;&lt;br /&gt;"പൊറുക്കണം തായേ......ഇന്ത കെട്ടവനെ മന്നിച്ചിട്...."&lt;br /&gt;&lt;br /&gt;അപ്പോഴാണ്‌ കഥയുടെ സസ്പെന്‍സും ഫ്ലാഷ് ബാക്കും ട്വിസ്റ്റും ക്ലൈമാക് സും വില്ലൂന്നിപ്പാടത്ത് ഒന്നിച്ചു പൊട്ടിയത്....!!!!&lt;br /&gt;സെല്‍വന്‍ പറഞ്ഞ കഥകേട്ടു ബാലനൊഴികെ വില്ലൂന്നിപ്പാടം മൊത്തം സ്തംഭിച്ചു.&lt;br /&gt;ബാലന്റെ സ്തംഭനം നേരത്തെ കഴിഞ്ഞിരുന്നു... സോഡാ സെല്‍വന്റെ ആദ്യ ചവിട്ടില്‍ തന്നെ വന്ധ്യംകരണം കഴിഞ്ഞ് വില്ലൂന്നിപ്പാടത്തിന്റെ മണ്ണ് വായിലാക്കി സ്തംഭിച്ചു കിടക്കുകയായിരുന്നു ബാലന്‍.&lt;br /&gt;&lt;br /&gt;കഥ ഇങ്ങനെയായിരുന്നു...&lt;br /&gt;&lt;br /&gt;പണ്ട് മദ്രാസില്‍ സുലോചനെയെ തേടി അലഞ്ഞ ബാലന്‍ സുധാകരനെയും സുലോചനയെയും കണ്ടെത്തിയ സമയം...&lt;br /&gt;രണ്ടുപേരും കല്യാണം കഴിച്ചു സുഖമായി ജീവിക്കുകയാണെന്നു മനസ്സിലാക്കിയ ബാലനില്‍ പ്രതികാരചിന്തകള്‍ ഉടലെടുത്തു..രണ്ടിനെയും കൊല്ലണം..തന്നെ ചതിച്ച് അവരങ്ങനെ ജീവിക്കേണ്ട..അതിനായി കരുക്കള്‍ നീക്കി...കായബലം ഏറെയുള്ള സുധാകരനെ കൊല്ലാന്‍ താന്‍ വിചാരിച്ചാല്‍ മതിയാവില്ല..അതിനായി ചായഗ്ലാസ്‌ കഴുകിക്കിട്ടിയ പൈസ ചേര്‍ത്ത് വച്ച് ഒരു ഗുണ്ടയെ ഏര്‍പ്പാടാക്കി കൊട്ടേഷന്‍ കൊടുത്തു..ഗുണ്ട സോഡാ സെല്‍വന് സുധാകരനെ കാണിച്ചു കൊടുത്തപ്പോഴാണ്‌ സംഭവം പിടികിട്ടിയത്.ആള്‍ സെല്‍വന്റെയും ശത്രുവാണ്...ഒരാളെ കൊല്ലാനൊന്നും പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ തന്റെ ഭാര്യയെ സുധാകരന്‍ പിടിച്ചോണ്ട് പോയി കൂടെ പൊറുപ്പിച്ചിരിക്കുകയാണെന്ന്&amp;nbsp; പറഞ്ഞ് സെല്‍വനെ കണ്‍വിന്‍സ് ചെയ്യിച്ചു, ബാലന്‍.&lt;br /&gt;അങ്ങനെ സുധാകരന്റെ പണി തീര്‍ന്നു.സെല്‍വന്‍ അപ്രതീക്ഷിതമായി ജയിലിലുമായി.&lt;br /&gt;&lt;br /&gt;പിന്നീട് കാലങ്ങള്‍ക്ക് ശേഷം ഭക്തിമാര്‍ഗം സ്വീകരിച്ചു നല്ലവനായിത്തീര്‍ന്ന സെല്‍വന്‍ സുലോചന വില്ലൂന്നിപ്പാടത്തുണ്ടെന്നറിഞ്ഞപ്പോള്‍ കണ്ടു മാപ്പ് പറയാന്‍ വന്നതാണ്..!! &lt;br /&gt;&lt;br /&gt;അങ്ങനെ വില്ലൂന്നിപ്പാടത്ത് സുലോചന വീണ്ടും സ്റ്റാറായി.!!&lt;br /&gt;ഹീറോയായിരുന്ന ബാലന്‍ സീറോയുമായി..!!&lt;br /&gt;പിന്നീട് വില്ലൂന്നിപ്പാടത്തെ പൌരത്വം സ്വീകരിച്ച് സെല്‍വന്‍ അവിടത്തുകാരിലൊരാളായി മാറുകയുണ്ടായി.&lt;br /&gt;&lt;br /&gt;രാഗേന്ദു കിരണങ്ങള്‍ മിക്കദിവസങ്ങളിലും ഒളി വീശി..രജനീകദംബങ്ങള്‍ ചിലപ്പോഴൊക്കെ മിഴിചിമ്മി....&lt;br /&gt;എന്നിരുന്നാലും സുലോചനയുടെ രാവുകള്‍ പിന്നെയും നിദ്രാവിഹീനങ്ങളായി തന്നെ തുടര്‍ന്നു പോന്നു.&lt;br /&gt;&lt;br /&gt;കൂടെ പലപ്പോഴും സെല്‍വന്റെയും,ചിലപ്പോഴൊക്കെ ഇടിവെട്ടി വിജയന്റെയും, ബാര്‍ബര്‍ ശശിയുടെയും, ഉടുമ്പ് രാജന്റെയും,കമ്യൂണിസ്റ്റ് ബാബുവിന്റെയും....................................................!!!!&lt;br /&gt;അങ്ങനെയങ്ങനെ.......&lt;br /&gt;.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/529785220635409495-2030179199928944861?l=peythozhiyathe-pravasi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://peythozhiyathe-pravasi.blogspot.com/feeds/2030179199928944861/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=529785220635409495&amp;postID=2030179199928944861' title='44 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/2030179199928944861'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/2030179199928944861'/><link rel='alternate' type='text/html' href='http://peythozhiyathe-pravasi.blogspot.com/2010/01/blog-post_10.html' title='സുലോചനയുടെ രാവുകള്‍'/><author><name>മുരളി I Murali Nair</name><uri>http://www.blogger.com/profile/11938604579749656969</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_7qKU9zqaN-c/S45TsErSDBI/AAAAAAAAA7E/PKapss3GXrs/S220/m.5.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_7qKU9zqaN-c/S0nHmlV-kqI/AAAAAAAAAus/8oqZxdzLd74/s72-c/A-rooster-and-a-hen.gif' height='72' width='72'/><thr:total>44</thr:total></entry><entry><id>tag:blogger.com,1999:blog-529785220635409495.post-6035387919642606576</id><published>2010-01-03T21:35:00.000-08:00</published><updated>2010-01-06T14:04:06.671-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ദിലീപ് ആന്‍ഡ്‌ അനു - എ ട്രൂ ലവ് സ്റ്റോറി</title><content type='html'>&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"&lt;/span&gt;&lt;span style="font-size: large;"&gt;എഞ്ചിനീയറിംഗ് കോളേജിന്റെ വരാന്തകള്‍ക്കെല്ലാം നീളം കൂടുതലാണ് ഇല്ലേ ദിലീപ്....??..ഇങ്ങനെ സംസാരിച്ചു കൊണ്ട് കുറേ നേരം നടക്കാനായി മാത്രം ഉണ്ടാക്കിയിരിക്കുകയാണെന്നു തോന്നും.."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"ഞാന്‍ പ്രീഡിഗ്രിക്ക് പഠിച്ച കോളേജിന്റെ വരാന്തയ്ക്ക് ഇതിലും കൂടുതല്‍ നീളമുണ്ടായിരുന്നു....ഒന്നു പോ........ജനുവരിയിലെ തണുപ്പില്‍ പെണ്‍പിള്ളേര്‍ക്ക് പ്രേമരോഗം കൂടുതലാണെന്ന് പറയുന്നത് വെറുതെയല്ല..."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"ഓ..ഞാന്‍ പ്രീഡിഗ്രി ഒന്നും പഠിച്ചില്ലേ....ഞാനൊരു പാവം പ്ലസ്‌ ടു ക്കാരി....നിന്നെപ്പോലെ കവിതയും സാഹിത്യവും ഒന്നുമില്ലാത്തത് കൊണ്ട് എനിക്ക് പ്രേമം വരാന്‍ ജനുവരിയിലെ തണുപ്പ് തന്നെ വേണം....."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"ഹ ഹ&amp;nbsp; അനൂ....നീ എഞ്ചിനീയര്‍ ആയി ഒരു ഡിസൈന്‍ എങ്കിലും ചെയ്യുന്നത് എനിക്ക് കാണണം...നിന്റെ പടം വരപ്പും ഭാവനയും പി.എല്‍.സി ഡിസൈന്‍ ചെയ്യുമ്പോഴും ഉണ്ടാവുമല്ലോ...എന്റെ ദൈവമേ അതൊരു ഭയങ്കര സംഭവമായിരിക്കും...ഹ ഹ ."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"നിന്റെ തല്ലിപ്പൊളി സാഹിത്യത്തെക്കളും ഭേദമാ എന്റെ വര....അവന്റെയൊരു അഹങ്കാരം കണ്ടില്ലേ..സകല പെണ്ണുങ്ങളെയും കവിതയെഴുതി മയക്കിക്കോ..നീയാര് കീറ്റ്സോ അതോ ഷെല്ലിയോ........."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"അതേ....കേട്ടിട്ടില്ലേ..&lt;/span&gt;&lt;span style="font-size: large;"&gt;"Heard melodies are sweet, but those unheard&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;Are sweeter; therefore........."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"ഓ..എനിക്കത്ര സ്വീറ്റ് ആയി ഒന്നും തോന്നുന്നില്ല...."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;ദിലീപിനെ തള്ളി മാറ്റി അനു ക്ലാസ് റൂമിലേക്ക്‌ നടന്നു...&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;കാന്റീനിലെ ബോണ്ടയ്ക്ക് അന്ന് പതിവില്ലാത്ത ചൂടുണ്ടായിരുന്നു...സീനിയേര്‍സ് കോര്‍ണെറില്‍ നിന്നും ഉച്ചത്തില്‍ കയ്യടി കേള്‍ക്കുന്നു...ചെന്നുനോക്കുമ്പോള്‍ കപ്പപ്പുഴുക്കില്‍ നിന്നും സുരേഷിന് ഒരു പീസ്‌ ഉള്ളി കിട്ടിയിരിക്കുന്നു...സവാളയ്ക്ക് വില കിലോവിനു  അമ്പതു രൂപയായപ്പോള്‍ അത്യപൂര്‍വ്വ വസ്തു 'ഡിസ്കവര്‍' ചെയ്ത സന്തോഷമാണ്...&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"ദിവാകരേട്ടന്‍ കീ ജയ്..."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"പ്രിയ്യപ്പെട്ടവരെ..കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ ഭരണം മൂലം വില വര്‍ദ്ധിച്ച് കിലോക്ക് അന്‍പതില്‍പ്പരം രൂഫായായ മാന്യ സവാളയെ കേരളത്തിന്റെ തനതായ കപ്പ അഥവാ ടാപ്പിയോക്കയുടെ അകമ്പടിയോടെ ഇവിടെ അവതരിപ്പിച്ച ബഹുമാന്യനായ നമ്മുടെ കാന്റീന്‍ ഓണര്‍ ദിവാകരേട്ടനോടും ഒരു ഉള്ളി കൊണ്ട് അയ്യായിരം പേര്‍ക്ക് കപ്പ പുഴുങ്ങിയ അഭിവന്ദ്യ പാചകഗുരു ഔസേപ്പേട്ടനോടുമുള്ള അകൈതവമായ നന്ദി ഞാനീ അവസരത്തില്‍ അറിയിച്ചു കൊള്ളട്ടെ......."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"ഡാ.. ദേണ്ടെ.. രവിവര്‍മേടെ മോളു വരുന്നു....."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;പൊട്ടിയ ജനല്‍ ചില്ലിലൂടെ നോക്കിയപ്പോള്‍ അനു ദൂരെ നിന്നു നടന്നു വരുന്നത് കണ്ടു...&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"ഏതായാലും ഇവന് പറ്റിയ സാധനമാ...കവിയും ചിത്രകാരിയും..നല്ല കോംബി....."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"അതേ ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്.....!!"&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"അളിയാ നീ അനുവിന്റെ പുതിയ വര്‍ക്ക്‌&amp;nbsp; "എ ട്രിബ്യൂട്ട് ടു ഗൂര്‍ണിക്ക" കണ്ടിട്ടുണ്ടോ.....പറയാതിരിക്കാന്‍ വയ്യ...കിടു സാധനമാ...!!.ഡെയിലി രാവിലെ ആത്മാവിന്റെ വേദനകള്‍ തൊട്ടുണര്‍ത്താനായി നമ്മുടെ ടോയ് ലെറ്റിന്റെ ഡോറില്‍ വയ്ക്കാന്‍ ആ പടം തരുമോന്നു ഞാനവളോട് ചോദിച്ചു....പക്ഷേ ലവള്‍ എന്റെ തന്തക്കു വിളിച്ചു....ദുഷ്ട്ടത്തി....!!!!"&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"ഇല്ലെടാ ഇവന്റെ ആത്മാവിനുള്ള മോട്ടിവേഷനാ അത്...ഗാട്ട് കരാറിന്റെ കാണാച്ചരടുകള്‍ തേടിപ്പോയ&amp;nbsp; &amp;nbsp;&amp;nbsp; ആധുനിക കപി ദിലീപനാശാനെ പീഡിത സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉന്തിത്തള്ളിയിടാന്‍ പ്രിയ പ്രണയഭാജനം കാന്‍വാസില്‍ തീര്‍ത്ത കവിത......"&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;കാന്റീനില്‍ കൂട്ടച്ചിരിയുയര്‍ന്നു....&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;കൃത്യസമയത്താണ് അനു എത്തിയത്...ദിലീപിന് അവിടെ&amp;nbsp; നിന്നും രക്ഷപ്പെടണമെന്നുണ്ടായിരുന്നു...എല്ലാവരും കൂടി സംഗതി കുളമാക്കുന്ന ലക്ഷണമാണ് ...&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"ദിവാകരേട്ടാ..നല്ല ചൂടുള്ള ഗൂര്‍ണിക്ക രണ്ടെണ്ണം എടുത്തോ....നല്ലവണ്ണം മൊരിഞ്ഞത് തന്നെ വേണേ...."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;സുരേഷ് സ്ട്രൈക്ക്സ്&amp;nbsp; എഗൈന്‍...!!&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"എടാ അതിനു ഗൂര്‍ണിക്ക പൊരിച്ചാല്‍ ശരിയാവില്ല...റോസ്റ്റ് ആണ് നല്ലത്...."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;അനു കാന്റീന്‍ മുഴുവന്‍ കുലുക്കിക്കൊണ്ട്‌ നടന്നു പോയി.....&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;ദൈവമേ..ഇന്ന് നല്ല പൂരമായിരിക്കും.....&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;ദൂരെ നിന്നു തന്നെ കണ്ടു...പതിവ് പോലെ ബാസ്കെറ്റ് ബോള്‍ കോര്‍ട്ടിനടുത്ത് നില്‍പ്പുണ്ട്...ക്ലാസ് കഴിഞ്ഞതാണ്..ഒരു കയ്യില്‍ ബാഗും മറുകയ്യില്‍ മിനി ഡ്രാഫ്റ്ററും...മിനി ഡ്രാഫ്റ്റെര്‍ എകെ ഫോര്‍ട്ടി സെവെന്‍ പോലെ തോന്നിച്ചു..&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"കഴിഞ്ഞോ...."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"ഇല്ല.. കഴിഞ്ഞാല്‍ നിലവിളി കേള്‍ക്കില്ലേ...മൂക്കില്‍ പഞ്ഞി..തലയ്ക്കു മേലെ ഒരു വിളക്ക്..പഴത്തില്‍ കുത്തിയ നാലു ചന്ദനത്തിരികള്‍............."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"............നിന്റെ മുടിഞ്ഞ ഒരു തമാശ...."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"ദേഷ്യം വരുമ്പോള്‍ നിന്നെ കാണാന്‍ എന്തു ചേലാണ്....." &lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"എന്നെക്കൊണ്ട് ഒന്നും പറയിക്കേണ്ട......നീ എന്തിനാണ് ആ ചിത്രം അവന്മാര്‍ക്ക് കാണിച്ചു കൊടുത്തത്..??.."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"നിന്റെ മാസ്റ്റര്‍ പീസ്‌ വര്‍ക്ക്‌ അല്ലേ..എല്ലാവരും കാണട്ടെ എന്നു കരുതി...."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"ഇതുപോലെ അഭിനന്ദിക്കാനായിരിക്കും അല്ലേ....??"&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"അല്ല അത് വളരെ നന്നായിരുന്നു... അവന്മാര്‍ തമാശ പറഞ്ഞെങ്കിലും എല്ലാവര്‍ക്കും നല്ലവണ്ണം ഇഷ്ടപ്പെട്ടു..."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"സത്യം..??"&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"സത്യം..."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"അരുണ്‍ എന്ത് പറഞ്ഞു..??"&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"അവനാര്..അഭിപ്രായം പറയാന്‍..??"&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"എന്തായാലും നിന്നെക്കാള്‍ സെന്‍സുണ്ട്....!"&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"എന്നാല്‍ അവന്റെ കൂടെ പോകരുതായിരുന്നോ....ചിത്രകാരനും.. ചിത്രകാരിയും..നല്ല ചേലായിരിക്കും..അങ്ങോട്ടുമിങ്ങോട്ടും പടോം വരച്ചോണ്ടിരിക്കാമല്ലോ..."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"എടാ...സാധാരാണ കവിതകളൊക്കെ എഴുതുന്നവര്‍ ഭയങ്കര സീരിയസ് ആയിരിക്കും നീ എന്തേ ഇത്ര സില്ലി ആയിപ്പോയി...നിന്റെ കവിതവായിക്കുന്നവര്‍ ആരെങ്കിലും അറിയുന്നുണ്ടാവുമോ നീ ഇങ്ങനെ വളിപ്പ് തമാശയുമടിച്ച് നടക്കുന്നവനാണെന്ന്...??.പറ്റിയ തൂലികാനാമവും..അനാമിക...ഹോ...!!!&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"അനാമികയ്ക്ക് എന്താ കുഴപ്പം..??"&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"പിന്നേ..നിന്റെ അമ്മാവന്റെ മോളല്ലേ അനാമിക....എന്നെക്കൊണ്ടൊന്നും പറയിക്കേണ്ട...."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"സ്വന്തമായി അഡ്രസ്‌ ഇല്ലാത്തവനല്ലേ ഈ പേര് ധാരാളം...." &lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"അതു വിട് ദിലീപ്....നീ ആ ലൈബ്രറിയുടെ അടുത്തുള്ള മരം നോക്കൂ...എല്ലാ ഡിസംബറിലും ആ മരം കൃത്യമായി ഇലപൊഴിക്കുന്നു... കുഞ്ഞ് കുഞ്ഞ് ഇലകളുമായി ജനുവരി വരുന്നതും കാത്ത്‌ നേര്‍ത്ത മഞ്ഞിലും....."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"ഇപ്പൊ നീയാണ് സാഹിത്യം വിളമ്പുന്നത്.." &lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"സാഹിത്യമല്ല.... ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..മിക്ക ക്യാംപസുകളും കുന്നിന്‍ മുകളിലായിരിക്കും....ഓരോ മരത്തിലും ഇലയിലും പ്രണയം നിറച്ചു വച്ച്.....നരച്ച ചായവും പേറി നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്ക് പോലും വല്ലാത്ത ഒരു സൌന്ദര്യമല്ലേ.......??"&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;കാന്റീനോട് ചേര്‍ന്ന് നില്‍ക്കുന്ന പേരറിയാത്ത വലിയ മരത്തിന്റെ ഇലകള്‍ക്കിടയിലൂടെ സൂര്യരശ്മികള്‍ അനുവിന്റെ മുഖത്ത് പതിക്കുന്നുണ്ടായിരുന്നു.......&amp;nbsp; &lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"ദിലീപ്...."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"എന്തേ..."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"നമ്മള്‍ കല്യാണം കഴിച്ചു കഴിഞ്ഞുള്ള കാര്യം ആലോചിച്ചിട്ടുണ്ടോ....നീ കവിതയുമെഴുതി ഒരു മൂലയില്‍...ഞാന്‍ കാന്‍വാസും ബ്രഷുമായി വേറൊരിടത്ത്....ഹ ഹ...നല്ല രസമായിരിക്കും..."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"അതേ നല്ല രസമായിരിക്കും....ലൈഫ് ഈസ്‌ നോട്ട് എ കാന്‍വാസ്...ഭാവനയും റിയാലിറ്റിയും തമ്മില്‍ ഒരുപാട് അകലമുണ്ട്...ടുമോറോസ് ആര്‍ ഓള്‍വേയ്സ് സ്ട്രെയ്ന്‍ജ്.."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"ഞാന്‍ കൂടുതലൊന്നും ചിന്തിക്കുന്നില്ല ദിലീപ്....ഫസ്റ്റ് നമുക്ക് ഒരു ജോലിയാണ് ആവശ്യം..സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിഞ്ഞാല്‍പ്പിന്നെ കാര്യങ്ങള്‍ എല്ലാം ഓക്കേയാവും..."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"അനൂ....ഞാന്‍ പലപ്പോഴും നിന്നോട് പറഞ്ഞിട്ടുണ്ട്...യുവര്‍ ഫാമിലി ആന്‍ഡ്‌ മൈന്‍................."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"സ്റ്റോപ്പിറ്റ് ദിലീപ്......നീ സംസാരിക്കാന്‍ പോകുന്നതെന്താണ് എന്നെനിക്കു നന്നായി അറിയാം...പ്രണയിക്കുന്ന മിക്കവരും പരസ്പരം ഒരിക്കലെങ്കിലും പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ് നീയും പറയുന്നത്...ആ രീതിയില്‍ ചിന്തിക്കുകയാണെങ്കില്‍ ഇവിടെ ആരും പരസ്പരം സ്നേഹിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യുമായിരുന്നില്ല....&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;ഫാമിലി സ്റ്റാറ്റസ്.....കാസ്റ്റ്......മണ്ണാങ്കട്ട...."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;b&gt;എന്റെ ഡയറിയില്‍ നിന്ന്&lt;/b&gt;&lt;/span&gt; &lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;ചില സമയങ്ങളില്‍ അപ്രതീക്ഷിതമായി കടന്നു വരുന്ന കാറ്റിന് പല മൂഡുകളും മാറ്റുവാനും പുതിയവ സൃഷ്ടിക്കുവാനും കഴിയും...ജനുവരി മാസത്തിന് ഒരു പ്രത്യേകതയുണ്ട്..മിക്ക പ്രണയ ബന്ധങ്ങളും ദൃഡമാവുന്ന സമയമാണത്...പുതുവര്‍ഷത്തിന്റെ നേരിയ തണുപ്പില്‍ കോളേജിന്റെ ഒഴിഞ്ഞ കോണുകളിലെല്ലാം പരസ്പരം മുട്ടിയുരുമ്മിയിരിക്കുന്ന കമിതാക്കളെ കാണാം..ആ മൂഡില്‍ ആരോടും പ്രണയിച്ചു പോകും എന്നതാണ് സത്യം..എന്റെ സുഹൃത്ത് ദിലീപിന്റെ കഥ ഞാനീ ഡയറിയില്‍ എഴുതിവച്ചത് ഒരുനാളിലെന്നെങ്കിലും ഞാനൊരു സംവിധായകനാവുമ്പോള്‍ ക്യാമറയില്‍ പകര്‍ത്തുവാന്‍ വേണ്ടി തന്നെയാണ്...ദിലീപിനെ ഞാന്‍ ഇഷ്ടപ്പെടുന്നത് എന്റെ സഹപ്രവര്‍ത്തകനായത് കൊണ്ട് മാത്രമല്ല...ചിലപ്പോഴൊക്കെ സൌഹൃദത്തിനുമുപരിയായൊരു ബന്ധം എനിക്ക് ഫീല്‍ ചെയ്യാറുണ്ട്. കൊടും കാട്ടിലെ ഇലക്‌ട്രിസിറ്റി പ്രോജെക്ടിലെ ജോലി തന്ന വിരസതയില്‍ ധാരാളം തമാശ പറയുന്ന കവിതകളെഴുതുന്ന ഒരു കൂട്ടുകാരനെ കിട്ടിയപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു...പലപ്പോഴും ഞങ്ങള്‍ ഒരേ രീതിയില്‍ ചിന്തിക്കുന്നവരാണെന്നു തോന്നിയിട്ടുണ്ട്..എന്റെ മനസ്സില്‍ സിനിമയും അവന്റെ മനസ്സില്‍ കവിതയും..അവന്റെയും അനുവിന്റെയും പ്രണയം സിനിമാ സ്ക്രീനിലെന്നപോലെ എന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്...അതെല്ലാം എന്നോട് പറയുമ്പോള്‍ അവന്റെ മുഖം തിളങ്ങുമായിരുന്നു...ആ കഥ സിനിമയാക്കാന്‍ എനിക്ക് തിരക്കഥയോ സ്റ്റോറി ബോര്‍ഡോ ആവശ്യമില്ല..ഓരോ ഫ്രെയിമും എന്റെ മനസ്സില്‍ അറിയാതെ പതിഞ്ഞു പോയതാണ്...&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;അനുവിനെ കുറിച്ച് അവന്‍ എന്നോട് ആദ്യമായി പറയുന്നത് ഒരു പുതുവര്‍ഷ ദിനത്തില്‍ തന്നെയാണ്..ആ ജനുവരിക്കു പതിവിലേറെ തണുപ്പായിരുന്നു....മടി പിടിച്ച് കിടന്നുറങ്ങാന്‍ തോന്നുന്ന തണുപ്പ്...അന്നവന്‍ എന്നോട് കവികളിലെ കവിത വറ്റിപ്പോകുന്ന അവസ്ഥയെക്കുറിച്ച് സംസാരിച്ചു....ചിലര്‍ക്ക് ഏതു പ്രതികൂല സാഹചര്യത്തിലും കവിതകളെഴുതാന്‍ കഴിയും..അതിനു പ്രത്യേക മൂഡോ സാഹചര്യമോ ഒന്നും വേണ്ട..അതു ഒരു പ്രത്യേകരീതിയില്‍ ഒഴുകി വരുന്നതാണ്....ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്ന ആ ഡാമിന് ചുറ്റുമുള്ള മനോഹരമായ പ്രകൃതി തീര്‍ച്ചയായും ഒരു കവിയിലെ ഭാവനകള്‍ ഉണര്‍ത്തുന്നത് തന്നെ..എന്നിട്ടും അവന്‍ എന്നോട് സംസാരിച്ചത് കവിയുടെ മരണത്തെ കുറിച്ചായിരുന്നു....നേര്‍ത്ത മഞ്ഞു വീണു തുടങ്ങിയ ആ സായാഹ്നത്തില്‍ ഒരു സാഹിത്യചര്‍ച്ചയ്ക്ക് താല്പ്പര്യമില്ലാതിരുന്നത് കൊണ്ട് മാത്രമാണ് ഞാന്‍ മനപൂര്‍വം പ്രണയത്തെ കുറിച്ച് സംസാരിച്ചത്...യാദ്രിശ്ചികമായാണ് കണ്ടതെങ്കിലും അവന്റെ കുറേ കവിതകളുള്ള പഴയ നോട്ടുബുക്കിലെ ഫോട്ടോയില്‍ കണ്ട സുന്ദരിയായ പെണ്‍കുട്ടി അവന്റെ പ്രണയിനിയാണെന്നു മനസ്സിലാക്കാന്‍ ആ കവിതകളൊന്നും വായിക്കണമെന്നില്ലായിരുന്നു...അവന്‍ എല്ലാം പറഞ്ഞു..ഭാവനാ ലോകത്ത് വിഹരിക്കുന്ന ഒരു മനസ്സായിരുന്നത് കൊണ്ട് എന്റെ മനസ്സില്‍ പലപ്പോഴും അക്കാലത്തെ ചില സിനിമകളില്‍ കാണുന്ന പ്രണയമായിരുന്നു....പക്ഷേ പ്രിയ സുഹൃത്തിന്റെ കണ്ണുകള്‍ നിറയുന്നത് കണ്ടിരിക്കാന്‍ വലിയ പ്രയാസമാണ്...നോക്കിയിരിക്കെ നമ്മുടെ കണ്ണുകളും അറിയാതെ നിറഞ്ഞു പോകും.. ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ്....ജീവിതത്തിലെ കഠിനമായ ചില യാദൃശ്ചികതകളില്‍ പെട്ട് കണക്കുകൂട്ടി വച്ചതൊക്കെ പിഴച്ചു പോയെന്നു വരാം...ദിലീപിന് അനുവിനെ നഷ്ടപെട്ടതും അതുപോലുള്ള ചില യാദൃശ്ചികതകള്‍ മൂലമാവണം...സ്വന്തമായിരുന്നെന്നു കരുതിയത്‌ പെട്ടന്ന് നഷ്ടമാകുമ്പോള്‍ എല്ലാറ്റില്‍&amp;nbsp; നിന്നും ഓടിയൊളിക്കാന്‍ തോന്നും....&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;അതാവണം സ്വന്തം നാട്ടിലെ ജോലി ഉപേക്ഷിച്ച് ആന്ധ്രയിലെ ആളുകയറാത്ത ഈ മലമുകളിലെ ഹൈഡ്രോ ഇലക്ട്രിസിറ്റി പ്രോജെക്ടില്‍ വന്നു ജോയിന്‍ ചെയ്യാന്‍ ദിലീപിനെ നിര്‍ബന്ധിതനാക്കിയതും...&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;പക്ഷേ ഇന്ന് രാത്രി ഞാന്‍ ചിന്തിക്കുന്നത്&amp;nbsp; മുഴുവനും ഒരു സിനിമാ നടിയെ കുറിച്ചാണ്.... ഒരു വെളുത്ത കാന്‍വാസ്...  അഴിച്ചിട്ട നീളന്‍ മുടിയുമായി കയ്യില്‍ ചായ ബ്രഷ് ഏന്തിയ ഒരു പെണ്‍കുട്ടി...ജാലകത്തിലൂടെ അരിച്ചിറങ്ങി വരുന്ന വെളിച്ചത്തില്‍ ആ മുഖം തിളങ്ങണം...എന്റെ മനസ്സില്‍ മുളപൊട്ടിക്കൊണ്ടിരിക്കുന്ന സിനിമയിലെ അനുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ പറ്റിയ ഒരു സിനിമാനടി ആരായിരിക്കും..?&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;ഒരു പക്ഷേ..പഴയ സുമലതയെപ്പോലെ...??&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;b&gt;ആദ്യ ചര്‍ച്ചകള്‍&amp;nbsp;&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"സോ...ഒരു കാര്യവുമില്ലാതെ ദിലീപ് ആ കൊടും കാട്ടിലെ ആദിവാസികള്‍ക്ക് വേണ്ടി ശബ്ദിച്ചു എന്നാണോ നീ പറയുന്നത്...!!!! അയാളെ കുറിച്ച് കേട്ട ചില കഥകളില്‍...ഹി ഈസ്‌ ലൈക്‌ എ ടെററിസ്റ്റ് ഓര്‍ സംതിംഗ്.....&amp;nbsp; ??"&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"യെസ് സര്‍....ആ മലമുകളില്‍ ആദിവാസികളോടൊത്തുള്ള ജീവിതം അവനെ അങ്ങനെയാക്കി മാറ്റി എന്നു പറയാം.. പതുക്കെ അവന്‍ അവരിലൊരാളായി മാറുകയായിരുന്നു....മാവോയിസ്റ്റുകളെ കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് തന്നെ അവനെ പോലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത ഒരു സുഹൃത്ത് ഫോണ്‍ ചെയ്തു പറഞ്ഞപ്പോഴാണ്...അവനെന്നെ ഫിലിം ഇന്‍സ്റ്റിട്യൂട്ടിലേക്ക് പറഞ്ഞു വിട്ടത് അതിനായിരുന്നോ എന്നു പോലും തോന്നിപ്പോയി..ചിലപ്പോള്‍ ഞാനവിടെ ഉണ്ടായിരുന്നെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നു..."&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;ക്യാമറമാന്‍ അലെക്സ് ഇടയില്‍ കയറി...&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"ഐ നോ ഹിസ്‌ ഫാദര്‍ വാസ് എ നക്സല്‍...!!"&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"ശരിയാണ് അലെക്സ്...അവന്‍ അച്ഛനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്....മരിക്കുന്നത് വരെ മനസ്സില്‍ നക്സലിസം കാത്ത്‌ സൂക്ഷിച്ച മനുഷ്യന്‍...!!"&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;"ജീനുകളില്‍ എഴുതി വച്ചത് മായ്ച്ചുകളയാനാവുമോ.!!...അച്ഛന്റെ മകന്‍....!!"&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;b&gt;ഷൂട്ടിങ്ങിന് മുന്‍പ്&amp;nbsp; &lt;/b&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;ഒരു പക്ഷേ അല്‍പ്പം പോലും എരിവും പുളിയും ചേര്‍ക്കാതെ ഒരു ട്രൂ സ്റ്റോറി സിനിമയാക്കാന്‍ ഭാഗ്യം സിദ്ധിക്കുന്ന ആദ്യ സംവിധായകന്‍ ഞാനായിരിക്കും...സംഭവബഹുലമായ ഒരു സിനിമയ്ക്ക് വേണ്ട എല്ലാം ഇതിലുണ്ട്.....നായികയുടെ അപ്രതീക്ഷിത തിരോധാനമൊഴികെ....പ്രൊഡ്യൂസര്‍ പലവട്ടം ചോദിച്ചതാണ്..നായകനോട് പറയാതെ നായിക എങ്ങനെയാണ് അപ്രത്യക്ഷമാവുന്നതെന്ന്....ദിലീപ് പറഞ്ഞ കഥയിലെ അനു ജോലി കിട്ടി ബോംബെയിലേക്ക് പോയതാണ്....എഞ്ചിനീയറിംഗ് വിട്ട് അവള്‍ ആഡ്വര്‍ടൈസിംഗ് മേഖല തിരഞ്ഞെടുത്തു.....പ്രോഗ്രാം ചെയ്തു വച്ച ഒരു കമ്പ്യൂട്ടര്‍ പോലെ ജീവിതം മുന്നോട്ടു നീങ്ങുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണെന്ന് പറയുന്നത് സത്യമാണ്...പെട്ടെന്നൊരുനാള്‍ അനുവിന്റെ ഫോണ്‍ കോളുകള്‍ നിന്നു.... അനുവിന്റെ തിരോധാനത്തെക്കാളുപരി അവനെ തകര്‍ത്തത് "ഒരിക്കലും അന്വേഷിച്ചു വരരുത് " എന്ന അവളുടെ മെസ്സേജ് ആയിരിക്കണം...ദിലീപിനെ വിട്ട് അനു എങ്ങോട്ടായിരിക്കും ഓടിപ്പോയിട്ടുണ്ടാവുക എന്ന് എന്നിലെ സിനിമാക്കാരനു പോലും സമസ്യയാണ്...ചില യാഥാര്‍ത്ഥ്യങ്ങള്‍ കടുത്ത ഭാവനകളെപ്പോലും വെല്ലുന്നു...ജീവിതങ്ങള്‍ മാറിമറിയുന്നത് ഒരു സെക്കന്റ്‌ കൊണ്ടാണ്...ചില മനസ്സുകളെ നമുക്ക് ഒരിക്കലും മനസ്സിലാകില്ല....അനുവിനെ നഷ്ടപ്പെട്ടതില്‍ പിന്നെ ദിലീപ് ഒരു ഓട്ടത്തിലായിരുന്നു..ഒളിക്കാനിടം കിട്ടാതെ വരുമ്പോള്‍ ചിലര്‍ മനസ്സ് അതിനായി പാകപ്പെടുത്തും..&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;അവനെന്നോട് മാത്രമേ പഴയ പ്രണയ കഥ പറഞ്ഞിട്ടുള്ളൂ..അതു കൊണ്ട് തന്നെ ഞാന്‍ അവന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു എന്നു പറയുന്നതില്‍ അഭിമാനിക്കുന്നു...എന്റെ സിനിമയില്‍ എനിക്ക് രണ്ട് വഴികളുണ്ട്..ഒന്നുകില്‍ ചിത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാം അല്ലെങ്കില്‍ കവിതകള്‍ ഉപയോഗിക്കാം...അതായാലും ഞാന്‍ തീരുമാനിച്ചിരിക്കുന്നത് ഒരു സങ്കലനമാണ്....വരയും വര്‍ണങ്ങളും കവിതയും ചേര്‍ന്ന ഒരു സംഗീതം...&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;b&gt;ഒരു ഓര്‍മ കൂടി &lt;/b&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;ഒറ്റ സിനിമ കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടുകയെന്നത് അത്യപൂര്‍വമായ&amp;nbsp; ഒരു ഭാഗ്യമാണ്..അതും ഒരു പുതുമുഖ സംവിധായകന്‍...ദിലീപിന്റെയും അനുവിന്റെയും കഥ യാതൊരു ഏച്ചു കെട്ടലുകളുമില്ലാതെ പറഞ്ഞത് കൊണ്ടാവണം ശുഭപര്യവസായിയായ ചിത്രങ്ങള്‍ മാത്രം ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ പോലും അവസാന രംഗത്തെ നായകന്റെ മരണം സ്വീകരിച്ചത്... കൊടുംകാട്ടില്‍ വച്ചു പോലീസ് വെടിവെപ്പില്‍ ദിലീപ് കൊല്ലപ്പെടുന്ന രംഗം കണ്ടപ്പോള്‍ പഴയ സഹപ്രവര്‍ത്തകര്‍ പലരും വിതുമ്പുന്നത് കണ്ടു....തെലുങ്കില്‍ എടുത്തിരുന്നെങ്കില്‍ ഈ സിനിമ ഒരു വലിയ കോളിളക്കം ഉണ്ടാക്കിയേനെ എന്നാണു തലമുതിര്‍ന്ന ഒരു സംവിധായകന്‍ പറഞ്ഞത്...എങ്കിലും മാവോയിസ്റ്റായി മുദ്രകുത്തപ്പെട്ട പ്രിയ ചങ്ങാതി എന്തുകൊണ്ട് അങ്ങിനെയായിത്തീര്‍ന്നു എന്ന അന്വേഷണം ആന്ധ്രയിലെ ഫ്യൂഡല്‍ &lt;span style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;ക്രൂരതകള്‍ അല്‍പ്പമെങ്കിലും വെളിച്ചത്തു കൊണ്ടുവരാന്‍ സഹായകരമായെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി...&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;b&gt;ഫൈനല്‍ കട്ട്‌&amp;nbsp;&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;എന്റെ ഡയറിക്കുറിപ്പുകള്‍ മിക്കപ്പോഴും ചെന്നെത്തുന്നത് അവരുടെ ഓര്‍മകളില്‍ തന്നെയാണ്..ദിലീപിന്റെ കവിത തുളുമ്പുന്ന ഡയറിക്കുറിപ്പുകള്‍ കണ്ടാണ്‌ ഞാന്‍ ഈ എഴുത്ത് തുടങ്ങുന്നത് തന്നെ..ദിലീപിന് എന്റെ ജീവിതത്തില്‍ വളരെ പ്രാധാന്യമുണ്ട്..വെറുതേ സ്വപ്നം കണ്ടു നടന്ന എന്നെ സംവിധായകനാക്കിയത് അവനാണ്...ഇന്നിപ്പോള്‍ ഒട്ടേറെ സിനിമകളുടെ തിരക്കിലും എന്റെ മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞു പോകാത്ത ഫ്രെയിമുകളില്‍ നിറയെ ദിലീപും അനുവും തന്നെയാണ്...സഫലീകരിക്കപ്പെടാത്ത പ്രണയങ്ങള്‍ സിനിമയില്‍ സാധാരണ ആരും ഓര്‍ക്കാറില്ല..പക്ഷേ ദിലീപും അനുവും പ്രേക്ഷകരില്‍ നിറഞ്ഞത്‌ വരയും കവിതയും ഒത്തുചേര്‍ന്ന സംഗീതം കൊണ്ടുതന്നെയാവണം...&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;ഇന്ന് ഇവിടെ ഞാനീ കുറിപ്പ് എഴുതുന്നത് അപ്രതീക്ഷിതമായി എനിക്ക് കിട്ടിയ ഒരു എഴുത്ത് കാരണമാണ്...സിനിമ പുറത്തിറങ്ങി മാസങ്ങള്‍ക്ക് ശേഷം വന്ന ഈ ട്വിസ്റ്റ്‌ എങ്ങനെ വിവരിക്കണം എന്നെനിക്കറിയില്ല...സത്യത്തില്‍ ഞാന്‍ ആകെ ഞെട്ടിയിരിക്കുകയാണ്...എന്നിലെ തിരക്കഥാകൃത്തിനു പോലും മുന്നോട്ടു കൊണ്ടുപോകാനാവാത്ത ട്വിസ്റ്റ്‌.....ആരെങ്കിലും ഒരിക്കല്‍ ഈ കുറിപ്പുകള്‍ വായിക്കുകയാണെങ്കില്‍ അവര്‍ക്ക് വേണ്ടി ഈ എഴുത്ത് ഞാനിവിടെ പിന്‍ ചെയ്തുവെക്കുന്നു....&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;i&gt;"പ്രിയപ്പെട്ട സംവിധായകന്....&lt;/i&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;i&gt;താങ്കളുടെ സിനിമ കണ്ടു...സത്യസന്ധമായി ദിലീപിന്റെ കഥപറയാന്‍ നിങ്ങള്‍ക്കായി..പക്ഷേ ദിലീപിന്റെയും അനുവിന്റെയും ജീവിതത്തില്‍ അരുണ്‍ എന്ന ഒരു കഥാപാത്രത്തെ താങ്കള്‍ വിട്ടുപോയി....ആ കഥാപാത്രത്തെ പിന്തുടര്‍ന്നിരുന്നെങ്കില്‍ പെട്ടന്നൊരുനാള്‍ അപ്രത്യക്ഷയായ അനുവിന്റെ കഥ കൂടി താങ്കള്‍ക്കു പറയാനാവുമായിരുന്നു.....ഗൂഡഭാവങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുന്ന ഒരു വില്ലന്‍ കഥാപാത്രം കൂടി സിനിമയില്‍ വരുമായിരുന്നു...."&lt;/i&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;i&gt;എല്ലാ ഭാവുകങ്ങളും.&lt;/i&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;i&gt;അനു.&amp;nbsp;&lt;/i&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;i&gt;.&amp;nbsp;&lt;/i&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;&lt;i&gt;-------------------------------------------------------------------------------------------------------------------------------------------------------------------------&lt;br /&gt;&lt;/i&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;2010 ലെ എന്റെ ആദ്യ പോസ്റ്റ്‌ ആണ്...എല്ലാ കൂട്ടുകാര്‍ക്കും ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു...&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;സ്നേഹപൂര്‍വ്വം&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;മുരളി&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt;. &lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: &amp;quot;Helvetica Neue&amp;quot;,Arial,Helvetica,sans-serif;"&gt;&lt;span style="font-size: large;"&gt; &lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/529785220635409495-6035387919642606576?l=peythozhiyathe-pravasi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://peythozhiyathe-pravasi.blogspot.com/feeds/6035387919642606576/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=529785220635409495&amp;postID=6035387919642606576' title='38 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/6035387919642606576'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/6035387919642606576'/><link rel='alternate' type='text/html' href='http://peythozhiyathe-pravasi.blogspot.com/2010/01/blog-post.html' title='ദിലീപ് ആന്‍ഡ്‌ അനു - എ ട്രൂ ലവ് സ്റ്റോറി'/><author><name>മുരളി I Murali Nair</name><uri>http://www.blogger.com/profile/11938604579749656969</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_7qKU9zqaN-c/S45TsErSDBI/AAAAAAAAA7E/PKapss3GXrs/S220/m.5.JPG'/></author><thr:total>38</thr:total></entry><entry><id>tag:blogger.com,1999:blog-529785220635409495.post-3323655956257730932</id><published>2009-12-19T08:09:00.000-08:00</published><updated>2009-12-19T08:55:19.728-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>മുക്കുറ്റി മരങ്ങള്‍</title><content type='html'>&lt;a href="http://2.bp.blogspot.com/_4J887P5Q1QU/Syz3r8SwXyI/AAAAAAAAACc/ah7N6KVAZh0/s1600-h/mukkutti.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://2.bp.blogspot.com/_4J887P5Q1QU/Syz3r8SwXyI/AAAAAAAAACc/ah7N6KVAZh0/s320/mukkutti.jpg" /&gt;&lt;/a&gt;&lt;span style="font-size: x-large;"&gt;&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-size: x-large;"&gt;ക&lt;/span&gt;ണ്ണട അല്‍പ്പം കൂടി ചിത്രത്തിലേക്ക് അടുപ്പിച്ചു വച്ച് നോക്കിയപ്പോള്‍ മനസ്സിലായി..&lt;br /&gt;അതേ അവള്‍ തന്നെ...&lt;br /&gt;വലിയ കണ്ണുകളും തെളിഞ്ഞു കാണുന്ന നുണക്കുഴികളും....&lt;br /&gt;&lt;br /&gt;എണ്‍പത്തിമൂന്നു വയസ്സിന്റെ തിമിരക്കാഴ്ച്ചകള്‍ക്കിടയിലും നിറം മങ്ങിപ്പോകാത്ത&amp;nbsp; മഞ്ഞമുക്കുറ്റിപ്പൂക്കളുടെ &amp;nbsp; നനുത്ത ഓര്‍മ്മകള്‍ മനസ്സിലേക്ക് തികട്ടിവന്നപ്പോള്‍ കേശവപ്പൊതുവാളുടെ ക്ഷീണിച്ച ശരീരത്തില്‍ നിന്നും വേര്‍തിരിച്ചറിയാനാവാത്ത നേര്‍ത്ത ശബ്ദങ്ങള്‍ പുറത്തേക്കു വന്നു....&lt;br /&gt;മുഖത്തുതേപ്പില്ലാതെ, കത്തിവേഷങ്ങളുടെ കാതുതുളയ്ക്കുന്ന അലര്‍ച്ചകളില്ലാതെ കേശവപ്പൊതുവാള്‍ എന്ന പച്ച മനുഷ്യനെ വര്‍ഷങ്ങള്‍ക്കു ശേഷം കാണുമ്പോള്‍ ഭാരതിയുടെ കണ്ണുകളും ചെറുതായി നനയാതിരുന്നില്ല....&lt;br /&gt;''കേശവേട്ടന്‍ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു......''&lt;br /&gt;&lt;br /&gt;കരിങ്കല്ല് കൊണ്ട് കൊത്തിയെടുത്ത ചായം പൂശാത്ത നാലു ചിത്രത്തൂണുകള്‍ക്കിടയില്‍ ഒരു ആറു വയസ്സുകാരിയുടെ അരങ്ങേറ്റം...വേദിയില്‍ വര്‍ണം വിരിഞ്ഞു...ഹസ്തമുദ്രയില്‍ താമരകള്‍ വിരിഞ്ഞു...ഓര്‍മകളില്‍ തളര്‍ന്ന് ചാരുകസേരയുടെ പൊട്ടിത്തുടങ്ങിയ കയ്യില്‍ തെരുപ്പിടിച്ചു കൊണ്ടയാള്‍ ഭാരതിയെ നോക്കി....&lt;br /&gt;''ഗംഗ ഇപ്പൊ എവിടെയാ ഉള്ളെ...''&lt;br /&gt;''ഞാന്‍ നേരിട്ട് കണ്ടിട്ടിപ്പോ ഒരുപാടു നാളായി...അവസാനമായി കണ്ടത് മദ്രാസില്‍ വച്ചായിരുന്നു....''&lt;br /&gt;&lt;br /&gt;ഭാരതിക്ക് സംസാരിക്കാന്‍ അല്‍പ്പം മടിയുണ്ടായിരുന്നു...ചോദിക്കും എന്നുറപ്പുള്ളത് കൊണ്ടു മാത്രമാണ് ആ പഴയ സിനിമാ മാസിക കൊണ്ടുവന്നതും ഫോട്ടോ കാണിച്ചു കൊടുത്തതും.....&lt;br /&gt;അയാള്‍ ആ ചിത്രത്തിലേക്ക് വാത്സല്യത്തോടെ നോക്കി...&lt;br /&gt;&amp;nbsp;''ന്റെ മോളിപ്പോ വല്യ നര്‍ത്തകിയും സിനിമാ നടിയും ഒക്കെ ആയിട്ടുണ്ടാവും ല്ലേ......അതുകൊണ്ടാവും.......''&lt;br /&gt;അയാള്‍ പറയാതെ വിട്ടത് എന്താണെന്ന് ഭാരതിക്ക് വ്യക്തമായി അറിയാമായിരുന്നു...മനപൂര്‍വം വിഷയം മാറ്റാന്‍ വേണ്ടി പഴയ 'കീചകനെ' കുറിച്ച് ചോദിച്ചു....&lt;br /&gt;''പിഷാരടിയുടെ ഭീമനെക്കാള്‍ ഒരുപാടു കേമമായിരുന്നു കേശവേട്ടന്റെ കീചകനെന്ന് അച്ഛന്‍ എപ്പോഴും പറയാറുണ്ടായിരുന്നു...ആ അലര്‍ച്ച ദിവസങ്ങളോളം കാതില്‍ മുഴങ്ങാറണ്ടത്രെ...''&lt;br /&gt;അയാളത് ശ്രദ്ധിച്ചില്ല....&lt;br /&gt;&lt;br /&gt;ഭാരതിയുടെ വെള്ളസാരിയില്‍ നിറയെ ചെറിയ ചെറിയ പുള്ളികളുണ്ടായിരുന്നു....മങ്ങിപ്പോയ മഞ്ഞ നിറം പേറുന്ന മുക്കുറ്റിപ്പൂക്കളെപ്പോലെ.....സൂക്ഷിച്ചു നോക്കിയപ്പോള്‍ കേശവപ്പണിക്കര്‍ക്ക് കണ്മുന്നില്‍ മുക്കുറ്റികള്‍ നിറയുന്നത്‌ പോലെ തോന്നി....കടും മഞ്ഞ നിറത്തില്‍ എങ്ങും കുഞ്ഞ് കുഞ്ഞ് പൂക്കള്‍.....!!&lt;br /&gt;നുണക്കുഴി കാട്ടി ചിരിക്കുന്ന ഒരു നാലു വയസ്സുകാരി പെണ്‍കുട്ടിയുടെ ഓര്‍മയില്‍ എണ്ണത്തില്‍ കുറഞ്ഞ വെറ്റിലക്കറപുരണ്ട പല്ലുകള്‍ പുറത്തു കാട്ടി അയാള്‍ വേദനയോടെ ചിരിച്ചു...&lt;br /&gt;&lt;br /&gt;അതൊരു ഓണക്കാലമായിരുന്നു തുമ്പപ്പൂ പറിക്കാന്‍ പോയ ഗംഗ ഓടിവന്നു കൈ പിടിച്ചു...&lt;br /&gt;''മുത്തശ്ശന്‍ വാ.. ഞാന്‍ ഒരു മരം കാണിച്ചു തരാം..!!.മഞ്ഞപ്പൂക്കളുള്ള ഒരു കുഞ്ഞി മരം..!!!''&lt;br /&gt;അവള്‍ കൈ പിടിച്ചു വലിച്ചു തൊടിയിലേക്ക്‌ കൊണ്ട് പോയി..&lt;br /&gt;''അയ്യേ...ഇത് മരാ?..ഇത് മരമല്ല... ചെടിയല്ലേ..... മുക്കുറ്റി.....!!''&lt;br /&gt;''മുത്തശ്ശന്‍ ശരിക്ക് നോക്ക് ഇത് ഒരു കുഞ്ഞി തെങ്ങ് പോലില്ലേ....ഇത് ചെറിയ തെങ്ങാ....''&lt;br /&gt;അവള്‍ പിണങ്ങി..&lt;br /&gt;''അല്ല കുട്ട്യേ..ഇത് മുക്കുറ്റിയാ..മുക്കുറ്റിപ്പൂവ്...!!''&lt;br /&gt;''അല്ല മരം....!!''&lt;br /&gt;അന്ന്&amp;nbsp; തുമ്പപ്പൂക്കള്‍ക്ക് പകരം അവളുടെ കുമ്പിള്‍ മുക്കുറ്റിപ്പൂക്കളാല്‍ നിറഞ്ഞു.... &lt;br /&gt;പിന്നീടവളെ മുക്കുറ്റി മരമെന്നു കളിയാക്കി വിളിക്കുമ്പോഴൊക്കെ ആ കുഞ്ഞ് മുഖം ചുവക്കുമായിരുന്നു...&lt;br /&gt;അയാള്‍ വീണ്ടും ചിരിച്ചു..&lt;br /&gt;&lt;br /&gt;''അവള്‍ എട്ടുവയസ്സുവരെ കഥകളി പഠിച്ചിട്ടുണ്ട്...ഒരിക്കല്‍ ശിവന്റെ കൂടെ എന്റെ കളി കാണാന്‍ വന്നു... നാലു വയസ്സുള്ളപ്പോ..അന്ന് ഞാന്‍ ദുര്യോധനനായിരുന്നു...എന്റെ അലര്‍ച്ച കേട്ടു പേടിച്ച് പാവം നിലവിളിച്ചു...പക്ഷെ രണ്ടു കൊല്ലം എന്റെ കൂടെ നല്ലോണം അഭ്യസിച്ചു....ന്റെ മകന്‍ ഈ വഴി തിരിഞ്ഞു നോക്കീല്യ... ഈ കുട്ടീലായിരുന്നു..ന്റെ പ്രതീക്ഷ...പക്ഷെ.....സാരല്യ....അവള്‍ അവള്‍ക്കിഷമുള്ള വഴി തെരഞ്ഞെടുത്തതാണല്ലോ....എല്ലാം കല തന്നെ..ഗുരു കടാക്ഷം വേണ്ടുവോളമുണ്ട്....''&lt;br /&gt;അയാള്‍ പറഞ്ഞു കൊണ്ടിരുന്നു....&lt;br /&gt;നിറഞ്ഞൊഴുകിയ കണ്ണുകള്‍ മറയ്ക്കാനായി ഭാരതി തല വരാന്തയ്ക്കു വെളിയിലേക്ക് തിരിച്ചു......&lt;br /&gt;എട്ടു വയസ്സില്‍ ഇവിടം വിട്ടു പോയതിനു ശേഷം ഈ മനുഷ്യന്‍ അവളെ കണ്ടിട്ടില്ല....എന്നിട്ടും..!!&lt;br /&gt;&lt;br /&gt;പുറത്തു ചെറുതായി മഴ ചാറിത്തുടങ്ങിയിരുന്നു.. പൊട്ടിയ ഓടുകള്‍ക്കിടയിലൂടെ മഴത്തുള്ളികള്‍ നിറം മങ്ങിയ വരാന്തയിലെ കാവിയില്‍ വീണു ചിതറി....&lt;br /&gt;&lt;br /&gt;''ശിവനായിരുന്നു നിര്‍ബന്ധം..അവളെ സിനിമയില് അഭിനയിപ്പിക്കണമെന്ന്....അല്ല..ശരിക്കും അവളുടെ അമ്മയ്ക്ക്.....ന്റെ കുട്ടി ആദ്യമൊക്കെ കത്തുകളയയ്ക്കാറുണ്ടായിരുന്നു....പിന്നെ തിരക്കേറിയതിനാലാവും അതും നിന്നു......''&lt;br /&gt;പറഞ്ഞുകൊണ്ടിരിക്കേ തൊണ്ടയിടറി...കാതങ്ങളോളമുയര്‍ന്ന കത്തിവേഷത്തിന്റെ അലര്‍ച്ചയുയര്‍ന്ന തൊണ്ടയ്ക്കുള്ളില്‍ വാര്‍ധക്യത്തിന്റെ ചങ്ങലകള്‍ കൊളുത്തിവലിച്ചു..&lt;br /&gt;മായക്കണ്ണാടിയില്‍ നോക്കിയ കീചകന്റെ മുഖത്തെ നിസ്സഹായതയുടെ ഭാവഭേദങ്ങള്‍... &lt;br /&gt;സ്വന്തം മുഖം പോലും കാണാനില്ല....&lt;br /&gt;അയാള്‍ കണ്ണുകളിറുക്കിയടച്ചു...&lt;br /&gt;&lt;br /&gt;''എനിക്കിവളെ സൈരന്ധ്രിയായി അരങ്ങത്തുകാണണം..അല്ലെങ്കില്‍ ഉത്തര....നീ കണ്ടോ ഭാരതീ...എന്റെ കാലശേഷം ഈ പാരമ്പര്യം നിലനിര്‍ത്തുന്നത് എന്റെ പേരക്കുട്ടിയായിരിക്കും...കണ്ടില്യെ..ഇവളുടെ പാടവം....''&lt;br /&gt;അരങ്ങേറ്റം കഴിഞ്ഞ് വിയര്‍ത്തുകുളിച്ചു നില്‍ക്കുന്ന കൊച്ചു കുട്ടിയെ ചേര്‍ത്തു പിടിച്ച് ഭീമസേനന്റെ തലയെടുപ്പോടെ ഒരാള്‍...!!&lt;br /&gt;ഭാരതിയുടെ മനസ്സില്‍ വര്‍ഷങ്ങള്‍ക്കപ്പുറത്ത് നിന്നും ഗാംഭീര്യമുള്ള ഒരു ശബ്ദം മുഴങ്ങി..&lt;br /&gt;&lt;br /&gt;അന്ന് ഗംഗയ്ക്ക് ഏഴു വയസ്സായിരുന്നു....&lt;br /&gt;&lt;br /&gt;അതിമനോഹരമായി നൃത്തം ചെയ്യുന്ന ഗംഗയെന്ന കൊച്ചു പെണ്‍കുട്ടി...കഥകളിയിലൂടെ ഒന്നും നേടാത്ത അച്ഛനോടുള്ള വെറുപ്പാവണം അവളെയും കൊണ്ട് മദ്രാസിനു പോകാന്‍ ശിവനെ പ്രേരിപ്പിച്ചത്...&lt;br /&gt;അതിശക്തനായ കത്തിവേഷത്തിന്റെ തളര്‍ച്ച അന്ന് തുടങ്ങിയതാണ്‌...ശിവന്റെ അകാലത്തിലുള്ള മരണം തീര്‍ത്തും തളര്‍ത്തി...&lt;br /&gt;ഒരിക്കല്‍ കണ്ടപ്പോള്‍ പറഞ്ഞു....&lt;br /&gt;''ഗംഗയെ എന്നെ കാണിക്കില്ലെന്ന് വാശി പിടിച്ചിരിക്കുകയാ അവളുടെ അമ്മ....സിനിമയില്‍ അഭിനയിപ്പിക്കുന്നതൊക്കെ കുറച്ചു വലുതായിട്ട് പോരേ...ആരോരുമില്ലാതെ കഴിയുന്ന ഈ വൃദ്ധന്റെ ദുഃഖം ആര്‍ക്കും മനസ്സിലാകില്ല....''&lt;br /&gt;അന്ന് അത്ഭുതമായിരുന്നു തോന്നിയത്....ശക്തനായ കേശവേട്ടന്‍ ഇങ്ങനെയും സംസാരിക്കുമോ....!!&lt;br /&gt;പിന്നെ കാണുന്നത് ഇപ്പോഴാണ്..&lt;br /&gt;&lt;br /&gt;മഴ തോര്‍ന്നു തീര്‍ന്നിരുന്നു...ഭാരതി എഴുന്നേറ്റു....&lt;br /&gt;&lt;br /&gt;''എന്നാല്‍ ഞാന്‍....''&lt;br /&gt;തുണി കീറിത്തുടങ്ങിയ പഴയ ചാരുകസേരയില്‍ പണിപ്പെട്ട് നിവര്‍ന്നിരുന്ന് കേശവപ്പൊതുവാള്‍ പതുക്കെ തലയാട്ടി.....&lt;br /&gt;''അവളെ കാണ്വാണെങ്കില്‍&amp;nbsp; ഇവിടത്തെ കാര്യമൊന്നും ന്റെ കുട്ടിയോട് പറയേണ്ട...അല്ലെങ്കിലും ഇങ്ങനൊരു കിളവന്‍ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് അതിന്റെ അമ്മ അവളോട്‌ പറഞ്ഞിട്ടുണ്ടാവില്യ...ന്റെ കാര്യൊക്കെ ഇങ്ങനെ അങ്ങട് പോകും.....''&lt;br /&gt;അയാള്‍ അല്‍പ്പനേരം മൂകനായി...&lt;br /&gt;''ന്നാലും ചാകുന്നതിന് മുമ്പേ ഒന്നു കാണണംന്നുണ്ട്.....അതിന്റെ തിരക്കൊക്കെ കഴിഞ്ഞ് നേരമുണ്ടാവുമോ&amp;nbsp; ആവൊ....''&lt;br /&gt;ഭാരതി ആ മുഖത്തുനിന്നും നോട്ടം മാറ്റി....&lt;br /&gt;&lt;br /&gt;ചുവരില്‍ തറച്ച ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോകള്‍ക്ക് ചുറ്റും&amp;nbsp; ചിലന്തിവലകള്‍&amp;nbsp; നിറഞ്ഞിരുന്നു....&lt;br /&gt;മൂലയില്‍ ചാരിവച്ച നിറം മങ്ങിയ ഒരു കിരീടം...!&lt;br /&gt;പൊടിപിടിച്ച ചില്ല് ഫ്രെയിമിനുള്ളില്‍ ഒരു മൂന്നു വയസ്സുകാരിയെ ഒക്കെത്തെടുത്തുനില്‍ക്കുന്ന കീചകന്റെ ഗാംഭീര്യമുള്ള ഒരാള്‍...!!&lt;br /&gt;നിറഞ്ഞ കണ്ണുകള്‍ പറിച്ചെടുത്ത് കൂടുതല്‍ പറയാന്‍ നില്‍ക്കാതെ ഭാരതി പടികളിറങ്ങി...&lt;br /&gt;&lt;br /&gt;നടവഴിയിലെ പുല്ലിനിടയില്‍ പുഴുതിന്നു തീര്‍ത്ത ഇലകളുമായി വാടിത്തുടങ്ങിയ ഒരു മുക്കുറ്റി ചെടി നില്‍ക്കുന്നു..ഒരെണ്ണം മാത്രം..ഭാരതി ഒരു നിമിഷം ആ മുക്കുറ്റിയിലേക്ക് സൂക്ഷിച്ചു നോക്കി.ആ പരിസരത്തൊന്നും മറ്റു മുക്കുറ്റി ചെടികള്‍ കാണാനില്ല..അവസാനത്തേതാകണം..പൂക്കളെല്ലാം കരിഞ്ഞിരിക്കുന്നു..!&lt;br /&gt;മുക്കുറ്റി മരം...!!&lt;br /&gt;ഭാരതി തിരിഞ്ഞു നോക്കി...വരാന്തയില്‍ പ്രത്യാശയോടെ അകലേക്ക്‌ നോക്കിയിരിക്കുന്ന ഒരു വൃദ്ധന്‍.&lt;br /&gt;''പറയണമായിരുന്നോ.....??''&lt;br /&gt;&lt;br /&gt;ബാലതാരത്തില്‍ നിന്നും എക്സ്ട്രാ നടിയിലേക്കും അവിടെനിന്നും ബാര്‍ ഡാന്‍സറിലേക്കുമുള്ള ഗംഗയുടെ വളര്‍ച്ച...!!!&lt;br /&gt;&lt;br /&gt;വേണ്ട.....പാരമ്പര്യത്തിന്റെ അവസാനകണ്ണിക്ക് ആടേണ്ടി വന്ന നടനകലയുടെ പുതിയ ഭാവഭേദങ്ങള്‍ അറിയാതെയുള്ള മരണമാണ് അദ്ദേഹത്തിന് അഭികാമ്യം....&lt;br /&gt;&lt;br /&gt;ഗംഗയപ്പോള്‍ ദൂരെയായിരുന്നു.... ഒരുപാടു ദൂരെ... &lt;br /&gt;&lt;style&gt; &lt;/style&gt;ഉറക്കം മറന്ന രാത്രിയ്ക്ക് മേല്‍ നിയോണ്‍ ബള്‍ബുകള്‍ ഉന്മാദത്തോടെ ചിരിച്ചു..&lt;br /&gt;അരങ്ങില്‍ നിറഞ്ഞു കത്തുന്ന നിലവിളക്കും പതിഞ്ഞ താളത്തില്‍ കൊട്ടിക്കയറുന്ന ചെണ്ടയും ആട്ടക്കഥയുമില്ല....&lt;br /&gt;പകരം മങ്ങിയ വെളിച്ചത്തിനിടയില്‍ വരുന്ന കണ്ണുതുളയ്ക്കുന്ന ഫ്ലാഷ് ലൈറ്റുകളും കാതടപ്പിക്കുന്ന ടെക്നോ സംഗീതവും....&lt;br /&gt;കത്തിവേഷങ്ങള്‍ വലിച്ചെറിഞ്ഞ അഭിനവ കീചകന്‍മാര്‍ ഇരുണ്ട മുറികളില്‍ സൈരന്ധ്രിയെ തേടി....&lt;br /&gt;നിലയുറയ്കാതെ ആടിക്കൊണ്ടിരുന്ന മുക്കുറ്റിമരങ്ങള്‍ക്കിടയില്‍&amp;nbsp;&lt;style&gt;&lt;/style&gt;അവളുടെ ഉന്മാദനൃത്തം അപ്പോഴും തുടരുകയായിരുന്നു...&lt;br /&gt;.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/529785220635409495-3323655956257730932?l=peythozhiyathe-pravasi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://peythozhiyathe-pravasi.blogspot.com/feeds/3323655956257730932/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=529785220635409495&amp;postID=3323655956257730932' title='31 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/3323655956257730932'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/3323655956257730932'/><link rel='alternate' type='text/html' href='http://peythozhiyathe-pravasi.blogspot.com/2009/12/blog-post_19.html' title='മുക്കുറ്റി മരങ്ങള്‍'/><author><name>മുരളി I Murali Nair</name><uri>http://www.blogger.com/profile/11938604579749656969</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_7qKU9zqaN-c/S45TsErSDBI/AAAAAAAAA7E/PKapss3GXrs/S220/m.5.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_4J887P5Q1QU/Syz3r8SwXyI/AAAAAAAAACc/ah7N6KVAZh0/s72-c/mukkutti.jpg' height='72' width='72'/><thr:total>31</thr:total></entry><entry><id>tag:blogger.com,1999:blog-529785220635409495.post-4083751981453376356</id><published>2009-12-14T01:59:00.000-08:00</published><updated>2009-12-15T22:13:00.173-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അണക്കെട്ട് തകരുമ്പോള്‍</title><content type='html'>&lt;div style="font-family: inherit;"&gt;&lt;a href="http://4.bp.blogspot.com/_7qKU9zqaN-c/SyYXh2OkU7I/AAAAAAAAArY/eyw6FoCEW5o/s1600-h/logo-2-hirez.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" src="http://4.bp.blogspot.com/_7qKU9zqaN-c/SyYXh2OkU7I/AAAAAAAAArY/eyw6FoCEW5o/s200/logo-2-hirez.jpg" /&gt;&lt;/a&gt;&lt;span style="font-size: large;"&gt;&lt;b&gt;&amp;nbsp;&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;span style="color: blue; font-family: Times,&amp;quot;Times New Roman&amp;quot;,serif; font-size: x-large;"&gt;''Rebuild Mullaperiyar Dam Save Kerala- Bloggers Movement''&amp;nbsp;&lt;/span&gt;&lt;b&gt; &lt;/b&gt;&lt;span style="font-size: large;"&gt;എന്ന നല്ല സംരഭത്തിനു മുന്നില്‍ ഞാന്‍ ഈ കഥ സമര്‍പ്പിക്കുന്നു...&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div style="font-family: inherit;"&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; font-family: inherit; text-align: center;"&gt;&lt;span style="font-size: small;"&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;b&gt;&lt;span style="color: black; font-size: large;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;span style="font-size: x-large;"&gt;അ&lt;/span&gt;&lt;/span&gt;&lt;/b&gt;വസാനത്തെ ഷോട്ടായിരുന്നു...എട്ടു മണിക്ക് തന്നെ പോകാം എന്നു അസിസ്റ്റന്റ്‌ പറഞ്ഞത് കൊണ്ടു മാത്രമാണ് സോളമന്‍ കാത്തിരുന്നത്....ഇപ്പൊ പത്തുമണി ആകാറായി....തണുത്തു വിറയ്ക്കുന്നുണ്ട് ....ഏറെ നേരമായി ഈ കിടപ്പ് കിടക്കുന്നു..&lt;br /&gt;''സോളമേട്ടാ നിങ്ങള്‍ക്ക് വേണമെങ്കില്‍ പൊയ്ക്കോ ഞാന്‍ വേറെ ആരെയെങ്കിലും സംഘടിപ്പിച്ചു കൊടുക്കാം...''&lt;br /&gt;രാജുവാണ്..&lt;br /&gt;''വേണ്ട രാജൂ മേക്കപ്പ് ഒക്കെ കഴിഞ്ഞില്ലേ...ഇനി വേറൊരാളെ ഇത് പോലെ ശവമാക്കാന്‍ വലിയ പാടായിരിക്കും...ഞാന്‍ തന്നെ ഇരിക്കാം..''&lt;br /&gt;&lt;br /&gt;&lt;br /&gt;അഭയാര്‍ഥി ക്യാമ്പിലെ രംഗമാണ്..ഭൂകമ്പവും ഉരുള്‍പൊട്ടലും പ്രമേയമാക്കിയ സിനിമ.. സോളമന്റെ ശരീരത്തില്‍ നിറയെ ചോരയും കറുത്ത ചെളിയുമായിരുന്നു...ശവങ്ങള്‍ വേറെയുമുണ്ട്...കാലുപോയതും തലപോയതും..ശരീരത്തില്‍ കമ്പുകള്‍ കയറിയതുമായി..നിരത്തി കിടത്തിയിരിക്കുന്നു..എങ്ങും മനസ്സ് മടുപ്പിക്കുന്ന കാഴ്ചകള്‍.. &lt;br /&gt;കരളലിയിക്കുന്ന രീതിയില്‍ തന്നെ തയ്യാറാക്കിയിരിക്കുന്ന അഭയാര്‍ഥി ക്യാമ്പിന്റെ സെറ്റ് നോക്കി കലാസംവിധായകന്‍ ചിരിച്ചു... ഇത്തവണ മിനിമം ഒരു സ്റ്റേറ്റ് അവാര്‍ഡ്‌ എങ്കിലും അടിച്ചെടുക്കണം...ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന വീടുകളുടെ സെറ്റ് കണ്ട പലരും വളരെ നല്ല അഭിപ്രായം പറഞ്ഞ കാര്യം അയാളോര്‍ത്തു..&lt;br /&gt;&lt;br /&gt;&lt;br /&gt;''ഹേയ് ..ആ നെഴ്സുമാരൊക്കെ എവിടെ പോയി കിടക്കുന്നു..?..ഇതിന്നു തന്നെ തീര്‍ക്കണം....ശവം തിരയുന്നവരെ എല്ലാവരെയും പൊസിഷനില്‍ നിര്‍ത്തൂ....''&lt;br /&gt;അകലെ നിന്നും സംവിധായകന്റെ ശബ്ദം മൈക്കിലൂടെ ഉയര്‍ന്നു....&lt;br /&gt;&lt;br /&gt;സോളമന്റെ അടുത്തായി അയാളുടെ ശവം കണ്ട് ഞെട്ടുന്ന നടി കരയാന്‍ തയ്യാറായി ഇരിപ്പുണ്ടായിരുന്നു...അവരുടെ ദേഹത്തും നിറയെ ചെളിയും പരിക്കുമാണ്..ഉരുള്‍ പൊട്ടലില്‍ രക്ഷപ്പെട്ട കഥാപാത്രങ്ങളിലൊന്ന്....&lt;br /&gt;മിനിട്ടുകള്‍ കൊണ്ട് എല്ലാവരും സജ്ജരായി...ആക്ഷന്‍ വിളിയെ പിന്തുടര്‍ന്ന് അവിടെ കൂട്ടക്കരച്ചില്‍ മുഴങ്ങി..കണ്ണുകളടച്ചു മൂക്കില്‍ പഞ്ഞി വച്ചു കിടക്കുമ്പോള്‍ സോളമന് താനിപ്പോള്‍ ശരിക്കുമൊരു ശവമാണെന്ന് തോന്നി...അല്‍പ്പം തുറന്ന കണ്ണിലൂടെ അയാള്‍ പൊട്ടിക്കരയുന്നവരെയും ഉറ്റവരെ തേടി നടക്കുന്നവരെയും&amp;nbsp; കണ്ടു...അവരുടെയെല്ലാം ശരീരം മുഴുവന്‍ ചോരയാണ്...കനത്തമഴയിലും ഒഴുകിപ്പോകാത്ത ചോര....&lt;br /&gt;&lt;br /&gt;തോട്ടുമുന്‍പയാള്‍ കൂലം കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലില്‍ ഒഴുകുകയായിരുന്നു...വളരെ ശ്രദ്ധയോടെയാണ് സംവിധായകന്‍ ഓരോ ഷോട്ടും എടുത്തിട്ടുള്ളത്...മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായിരിക്കും എന്നു പറയപ്പെടുന്നു...കഴിഞ്ഞ സീനില്‍ സോളമന്റെ ശരീരത്തോട് ചേര്‍ന്നു ഒരു കൊച്ചു കുഞ്ഞിന്റെ ശവശരീരവുമുണ്ടായിരുന്നു...കണ്ണുകളില്‍ കൂര്‍ത്ത മരക്കൊമ്പുകള്‍ ആഴ്നുകയറി കാലുകള്‍ ഒടിഞ്ഞ രീതിയില്‍ അതു സോളമന്റെ ശവശരീരത്തോട് ചേര്‍ന്ന് മലവെള്ളപ്പാച്ചിലില്‍ ഒഴുകി..ഒറിജിനല്‍ കുഞ്ഞിനെപ്പോലെയാണ് കലാ സംവിധായകന്‍ ആ പാവ തയ്യാറാക്കിയിരുന്നത്...കാണുന്നവര്‍ ശരിക്കും ഒരു കുഞ്ഞ് തന്നെയാണെന്ന് കരുതും തീര്‍ച്ച..&lt;br /&gt;തന്നോട് ചേര്‍ന്ന് ഒഴുകിയ മറ്റു ശവങ്ങളും ഏറെ വികൃതമാക്കപ്പെട്ടിരുന്നു..ആദ്യമായാണ്‌ സോളമന്‍ ഇതുപോലെ ഒരു സീനില്‍ അഭിനയിക്കുന്നത്...&lt;br /&gt;ക്യാമറ തന്നില്‍ നിന്നകന്നു എന്നു മനസ്സിലായപ്പോള്‍ സോളമന്‍ കണ്ണുകള്‍ തുറന്നു ചുറ്റും നോക്കി...&lt;br /&gt;ചുറ്റും ജഡങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്...ചില ഉദ്യോഗസ്ഥര്‍ നാലുപാടും ഓടുന്നു...ആംബുലന്‍സില്‍ പുതിയ ശവങ്ങള്‍ എത്തുന്നതാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്....കൂട്ടിയിട്ട ജഡങ്ങളില്‍ നിന്നും ക്യാമറ നേരെ ആംബുലന്‍സിന്റെ തുറക്കുന്ന വാതിലേക്ക് ഫോക്കസ് ചെയ്തിരിക്കുന്നു.....&lt;br /&gt;സംവിധായകന്‍ മിടുക്കനാണ്..ഒരു ദുരന്തം അതി ഭീകരമായി എങ്ങനെ ഷൂട്ട്‌ ചെയ്യാം എന്നു അദ്ദേഹത്തിനറിയാം...&lt;br /&gt;&lt;br /&gt;&lt;br /&gt;ഇന്ന് ഷൂട്ടിംഗ് കണ്ടു കൊണ്ടിരിക്കുമ്പോള്‍ മുഴുവന്‍ മനസ്സ് നാട്ടിലായിരുന്നു പ്രക്ഷോഭങ്ങളും സമരങ്ങളുമൊക്കെ ധാരാളം നടക്കുന്നുണ്ട്...ഇന്നലെയും മന്ത്രിമാര്‍ രണ്ട് മൂന്നു പേര്‍ വന്നു.......&lt;br /&gt;പക്ഷെ....&lt;br /&gt;''കട്ട്‌...''&lt;br /&gt;സോളമന്റെ മുഖത്ത് ആശ്വാസമായിരുന്നു...&lt;br /&gt;കണ്മുന്നില്‍ കാണുന്ന കാഴ്ചകളില്‍ മനസ്സ് വല്ലാതെ അസ്വസ്ഥമായിരിക്കുന്നു...തീര്‍ന്നപ്പോള്‍ എന്തെന്നില്ലാത്ത സമാധാനം..&lt;br /&gt;&lt;br /&gt;എക്സ്ട്രാ നടന്റെ അന്നത്തെ കൂലിയും വാങ്ങി വാനിലേക്ക് കയറുമ്പോള്‍ രാജുവിനെ കണ്ടില്ല....&lt;br /&gt;ഇനി മണിക്കൂറുകള്‍ കഴിയണം വീടെത്താന്‍...ബസ്‌ സ്റ്റാന്‍ഡില്‍ ഇറങ്ങി..&lt;br /&gt;അവസാന ബസ്സ്‌ വരാന്‍ ഇനി മിനിട്ടുകളേ യുള്ളൂ....&lt;br /&gt;ബസ്സില്‍ കയറുമ്പോള്‍ നല്ല ക്ഷീണമുണ്ടായിരുന്നു...രാവിലെ മുതല്‍ മരിച്ചു കൊണ്ടുള്ള അഭിനയമാണ്...&lt;br /&gt;ബസ്സില്‍ മിക്കവരും ചര്‍ച്ച ചെയ്യുന്നത് അണക്കെട്ടിനെ കുറിച്ചു തന്നെയാണ്..എല്ലാവരും ഭീതിയിലാണ്...&lt;br /&gt;&lt;br /&gt;''നൂറു നൂറ്റിയിരുപതു കൊല്ലായില്ലേ...അതും കുമ്മായം ...നമ്മുടെ പഴേ വീട്ടിലെ കുമ്മായ തേപ്പു തന്നെ നോക്കിന്‍...അതിന്റെ ഒറപ്പ് നമുക്കറിയില്ലേ..''&lt;br /&gt;''ഈ ജാതി ഡാമിനൊന്നും അമ്പതു കൊല്ലത്തില്‍ കൂടുതല്‍ ഗ്യാരണ്ടി ഇല്ലാന്നാ കേട്ടത്...''&lt;br /&gt;''പൊട്ടിയാല്‍ തീര്‍ന്നു...പിന്നെ ഈ നാട് വെറും ശവപ്പറമ്പാകും.....''&lt;br /&gt;''ശവങ്ങള് പോലും കിട്ടില്ല........''&lt;br /&gt;ബസ്സില്‍ അല്പ്പനേരത്തേക്ക് നിശബ്ദത പടര്‍ന്നു...&lt;br /&gt;സോളമന്റെ മനസ്സിലപ്പോള്‍ പകല്‍മുഴുവന്‍ താന്‍ കഴിച്ചു കൂട്ടിയ അഭയാര്‍ഥി ക്യാമ്പായിരുന്നു...എവിടെ നിന്നൊക്കെയോ വന്നു ചേരുന്ന അനാഥര്‍...സെറ്റിലെ അവസ്ഥ ഇതാണെങ്കില്‍...ജീവിതത്തില്‍..??&lt;br /&gt;&lt;br /&gt;ബസ്സ്‌ നീങ്ങി ത്തുടങ്ങിയപ്പോഴാണ് അയാള്‍ സോളമന്റെ അടുത്ത സീറ്റില്‍ വന്നിരുന്നത്...അപരിചിതത്തത്തോടു കൂടി അയാള്‍ ചുറ്റും നോക്കി....കണ്ടാല്‍ അന്‍പതിനു മേല്‍ പ്രായം വരും....കയ്യില്‍ ഒരു ചെറിയ ബാഗുമുണ്ട്..&lt;br /&gt;&lt;br /&gt;നിങ്ങള്‍ ടൌണ്‍ വരെ പോകുന്നുണ്ടോ..?&lt;br /&gt;സംശയത്തോടെയാണ് അപരിചിതന്‍ ചോദിച്ചത്......&lt;br /&gt;''ഉണ്ട്..എന്തേ...?''&lt;br /&gt;''അല്ലാ ഞാന്‍ ഇവിടെ ആദ്യമാ ടൌണില്‍ പരിചയമുണ്ടെങ്കില്‍ ഏതെങ്കിലുമൊരു ലോഡ്ജില്‍ ഒരു മുറി ശരിയാക്കി തന്നിരുന്നെങ്കില്‍ നന്നായിരുന്നു...''&lt;br /&gt;''നിങ്ങള്‍ ആരാ എവിടുന്നാ.??''&lt;br /&gt;''എന്റെ പേര് ഇബ്രാഹിം..വടക്കൂന്നാ... ഇവിടെ ഒരു സുഹൃത്തിനെ വീടന്വേഷിച്ച്‌ വന്നതാ...ട്രെയിന്‍ വൈകിയത് കൊണ്ട് രാത്രിയായി..''&lt;br /&gt;ആ മുഖത്ത് യാത്രാ ക്ഷീണം തെളിഞ്ഞു കാണാം....&lt;br /&gt;സോളമന് അയാളെ എവിടെയൊക്കെയോ വച്ച് കണ്ടത് പോലെ തോന്നി.....ഒരുപാടു പരിചയമുള്ള ഒരാളെപ്പോലെ...&lt;br /&gt;&lt;br /&gt;''സുഹൃത്തിന്റെ വിലാസം ഉണ്ടെങ്കില്‍ ആ വീട്ടിലേക്കു നേരിട്ട് പോയിക്കൂടെ...കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ ഇന്നവിടെ തങ്ങാമല്ലോ...''&lt;br /&gt;അയാള്‍ പോക്കറ്റില്‍ നിന്നും ചുരുട്ടി മടക്കിയ ഒരു കടലാസെടുത്തു നിവര്‍ത്തി.....&lt;br /&gt;''ഞാന്‍ ഗുജറാത്തിലായിരുന്നു..അവിടെ എന്റെ കൂടെ ജോലിചെയ്തിരുന്ന ഒരാളുടെ വീടാ...അവന്റെ ഭാര്യേം മകനും ഇവിടെയാ... അവനിന്നില്ല ഭൂകമ്പത്തില് എല്ലാം പോയോരുടെ കൂട്ടത്തില്................................''&lt;br /&gt;&lt;br /&gt;സോളമന്റെ മൊബൈല്‍ ഫോണിന്റെ റിംഗ് അയാളുടെ സംസാരത്തെ മുറിച്ചു....ശപിച്ചു കൊണ്ട് സോളമന്‍ ഫോണ്‍ എടുത്തു....&lt;br /&gt;അച്ചായനാണ്‌..&lt;br /&gt;''ഹലോ..''&lt;br /&gt;''സോളമാ നീ ഇതെവിടെയാ..പകല് മുഴുവന്‍ വിളിച്ചപ്പോള്‍ നീ സ്വിച്ച് ഓഫ്‌...ഈ ടീവീ ചാനലൊക്കെ കാണുമ്പോ എനിക്ക് ഇവിടെ ഇരിപ്പൊറയ്ക്കുന്നില്ല....ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടുംഎന്ന രീതിയിലല്ലേ പലരും പറയുന്നേ...ഒരു ചെറിയ ഭൂമികുലുക്കോ മറ്റോ വന്നാ.....ആലോചിക്കാന്‍ വയ്യ...എന്റെ മേരീം പിള്ളേരും....ഞാന്‍ ഇവിടെ കിടന്നു കഷ്ട്ടപ്പെട്ടുണ്ടാക്കിയതൊക്കെ വെറുതെയാവോ....എന്തായി അവിടത്തെ അവസ്ഥ....നീ സമരത്തിലൊന്നും കൂടുന്നില്ലേ...... ''&lt;br /&gt;അച്ചായന്‍ തുടര്‍ന്നു കൊണ്ടേയിരുന്നു....സോളമന്‍ അയാളെ സമാധാനിപ്പിച്ചു....&lt;br /&gt;''അങ്ങനെ ഒന്നും ണ്ടാവില്ല അച്ചായാ...അവര് വേഗം വേറെ വഴികാണും... ഒരുപാടു ജനങ്ങളുടെ കാര്യമല്ലേ....നാളെ മന്ത്രിമാര് ഒക്കെ വരുന്നുണ്ട്...''&lt;br /&gt;&lt;br /&gt;''എന്റെ അയല്‍ക്കാരനാ..സൌദീന്നാ....''&lt;br /&gt;ഫോണ്‍ കട്ട്‌ ചെയ്തു കൊണ്ട് സോളമന്‍ പറഞ്ഞു...&lt;br /&gt;''അണക്കെട്ട്.... അല്ലേ....''&lt;br /&gt;സോളമന്‍ മറുപടി പറഞ്ഞില്ല......&lt;br /&gt;&lt;br /&gt;''ഗുജറാത്തില്‍ വച്ചു എല്ലാവരേം നഷ്ടപെട്ടവനാ ഞാന്‍..ഇപ്പൊ ഏകന്‍..ആദ്യം ഭൂകമ്പമായിരുന്നു...പിന്നെ...............''&lt;br /&gt;ഇബ്രാഹിം അര്‍ദ്ധോക്തിയില്‍ നിര്‍ത്തി....സോളമന്‍ സംശയത്തോടെ അയാളെ നോക്കി..&lt;br /&gt;''ഞാന്‍ എന്റെ പതിനെട്ടാമത്തെ വയസ്സില്‍ നാടുവിട്ടു ഗുജറാത്തിലേക്ക് പോയതാണ്... ഉമ്മയുടെ മരണത്തിനു ശേഷം...എനിക്ക് വേറെ ആരും ഉണ്ടായിരുന്നില്ല....ഒരു ഗുജറാത്തിയുടെ കടയില്‍ ചെറിയ പണികള്‍ ചെയ്തു കൊണ്ട് ഞാന്‍ ആ നാടിന്റെ ഒരു ഭാഗമായിതീര്‍ന്നു... പിന്നെ ഞാനവിടെ ഒരു ചെറിയ കച്ചവടം തുടങ്ങി...കച്ചവടത്തില്‍ എന്റെ പങ്കാളിയായിരുന്ന ഗുജറാത്തിയുടെ സഹോദരിയെ അയാളെനിക്ക് വിവാഹം കഴിച്ചു തന്നു...മൂന്നു മക്കളായിരുന്നു ഞങ്ങള്‍ക്ക്...വളരെ സന്തോഷത്തോടെ തന്നെയായിരുന്നു ഞങ്ങള്‍ അവിടെ കഴിഞ്ഞു കൊണ്ടിരുന്നത്....എന്റെ കടയിലെ ജോലിക്കാരനായിരുന്നു ജോസ്..വളരെ നല്ലവന്‍ ഈ നാടിനെ പറ്റി പറയുമ്പോള്‍ അവനു നൂറു നാവായിരുന്നു ഭാര്യയേയും മകനെയും കുറിച്ച് എപ്പോഴും പറയും.................''&lt;br /&gt;&lt;br /&gt;ചിരപരിചിതനെപ്പോലെ അയാള്‍ സോളമനോട് സംസാരിച്ചു കൊണ്ടിരുന്നു..&lt;br /&gt;''എന്നിട്ട്...!?''&lt;br /&gt;സോളമന്‍ തീര്‍ത്തും ജിജ്ഞാസുവായിരുന്നു...ജോസിന്റെ ഓര്‍മ്മകള്‍ അയാളിലും മുളപൊട്ടി.......&lt;br /&gt;&lt;br /&gt;''ഭൂകമ്പം വരുമ്പോള്‍ ഞാന്‍ അഹമ്മദാബാദിലായിരുന്നു...എന്റെ ഇളയ മകനും...അവന്‍ സ്കൂളിന്റെ ഒരു പരിപാടിക്ക് പോയതായിരുന്നു.‍..ഞങ്ങളുടെ കടയിലേക്ക് കുറെ സാധങ്ങള്‍ വാങ്ങാം എന്നു കരുതിയായിരുന്നു ഞാനും കൂടെ പോയത്....അപ്പോഴാണ്‌.........................''&lt;br /&gt;അയാളില്‍ നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നു...ബസ്സില്‍ മിക്കവരും ഇപ്പോള്‍ നല്ല ഉറക്കത്തിലാണ്...&lt;br /&gt;''അന്ന് ഒരാഴ്ച കഴിഞ്ഞാണ് എനിക്ക് തിരിച്ചവിടെ എത്താനായത്....പക്ഷെ.......................''&lt;br /&gt;''എന്റെ മകന്‍ ഉണ്ടായിരുന്നത് കൊണ്ട് അവനു വേണ്ടി മാത്രം ഞാന്‍ പിന്നെയും ജീവിക്കാന്‍ തീരുമാനിച്ചു......എന്റെയൊരു പഴയ സുഹൃത്തിന്റെ കാരുണ്യം കൊണ്ടാണ് ഞങ്ങള്‍ ഗോധ്രയിലെത്തിയത് എല്ലാം മറന്ന് പതുക്കെ ഞങ്ങളവിടെ ജീവിതം തുടങ്ങി.....പക്ഷെ കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എന്റെ കണ്മുന്നില്‍ വച്ച് എന്റെ മകന്‍ വെട്ടേറ്റു മരിച്ചു........ഞാന്‍ ചത്തെന്നു കരുതി അവര്‍ ഉപേക്ഷിച്ചതായിരുന്നു........പക്ഷെ കുറേക്കാലം ഓര്‍മയില്ലാതെ കിടക്കാനായിരുന്നു എന്റെ വിധി...........''&lt;br /&gt;&lt;br /&gt;സോളമന്‍ ഞെട്ടലോടെ അയാളെ നോക്കി...&lt;br /&gt;''നിങ്ങള്‍...നിങ്ങളെ പറ്റി ഞാന്‍ വായിച്ചിട്ടുണ്ട്...പത്രത്തില്‍...നിങ്ങള്‍ തൃശ്ശൂരുള്ള..........''&lt;br /&gt;അതേ....അങ്ങനെ ഞാന്‍ തൃശ്ശൂരെ ഒരു അനാഥാലയത്തിലാക്കപ്പെട്ടു...ചില നല്ല മനസ്സുള്ള മലയാളികളാണ് എന്നെ അവിടെ എത്തിച്ചത്...പിന്നെ കുറേക്കാലം കഴിഞ്ഞാണ് ഞാന്‍ നോര്‍മല്‍ ആകുന്നത്........എന്നെ കാണാന്‍ ജോസിന്റെ ഭാര്യയും മോനും വന്നിരുന്നു.....അന്നാണ് ഞാന്‍ ജോസിനു വേണ്ടി ഒന്നും ചെയ്തില്ലല്ലോ എന്നാലോചിച്ചത്....''&lt;br /&gt;''ജോസിനെയും ഭാര്യയെയുമൊക്കെ എനിക്കറിയാം....ഇവിടെ തന്നെയാണ്.‌.......''&lt;br /&gt;സോളമന്‍ ഇടയ്ക്ക് കയറി പറഞ്ഞു....&lt;br /&gt;''നല്ലത്...അവരെ കണ്ടെത്താനാവുമോ എന്ന ഭയമുണ്ടായിരുന്നു...''&lt;br /&gt;ഇബ്രാഹിമില്‍ നിന്നും ഒരു ആശ്വാസ സ്വരമുയര്‍ന്നു...&lt;br /&gt;''പലപ്പോഴും മരിക്കാനിറങ്ങിയതാണ്...ഒന്നു രണ്ട് തവണ ശ്രമിച്ചു..പക്ഷെ അവിടെയും ഞാന്‍ തോറ്റു......''&lt;br /&gt;''ജോസിന്റെ മകന് കൊടുക്കാന്‍ എന്റെ കയ്യില്‍ ഒന്നുമില്ലായിരുന്നു...കുറച്ചു പണമുണ്ടാക്കി അവര്‍ക്ക് കൊടുക്കണം എന്നുണ്ടായിരുന്നു....അങ്ങനെ&amp;nbsp; ഇവിടെയെത്തി....''&lt;br /&gt;&lt;br /&gt;''നിങ്ങള്‍ തമ്മില്‍ നന്നായി അറിയുമോ..??''&lt;br /&gt;അയാള്‍ ചോദ്യഭാവത്തില്‍ സോളമനെ നോക്കി..&lt;br /&gt;''അറിയാം എന്റെ തൊട്ടടുത്ത വീടാണ്..ജോസിന്റെ ഭാര്യ തുന്നല്‍ പണി ചെയ്താണ് ജീവിക്കുന്നത്..നാട്ടുകാരുടെ സഹായവും ഉണ്ട്...അന്നത്തെ നഷ്ടപരിഹാരം ഒന്നും കിട്ടിയിട്ടില്ല....അവര്‍ ജോസിന്റെ ഭാര്യ അല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്...അവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ലത്രേ......''&lt;br /&gt;''ജോസിന്റെ മകന്‍..??''&lt;br /&gt;''അവനിപ്പോള്‍ ഏഴാം ക്ലാസ്സിലാണ്...നന്നായി പഠിക്കുന്ന കുട്ടിയാണ്...''&lt;br /&gt;ഇബ്രാഹിമിന്റെ കണ്ണുകള്‍ തിളങ്ങി....&lt;br /&gt;''എന്റെ മോനും ഇതുപോലെയായിരുന്നു..നല്ല വണ്ണം പഠിക്കുമായിരുന്നു....ഒരുപാടു സമ്മാനങ്ങള്‍ ഒക്കെ കിട്ടിയിട്ടുണ്ട്....''&lt;br /&gt;കുറച്ചു നേരത്തേക്ക് അയാള്‍ നിശബ്ദനായി......&lt;br /&gt;&lt;br /&gt;''ഇവിടെ ഞങ്ങളൊക്കെ ഇപ്പൊ വല്ലാത്ത പേടിയിലാ.....അണക്കെട്ടിന്റെ താഴത്തായാ ഞങ്ങളുടെ എല്ലാം വീട്..മഴക്കാലമല്ലേ വരാന്‍ പോകുന്നെ.....ഭൂകമ്പമൊക്കെ വരാന്‍ സാധ്യതയുണ്ടെന്ന് പറയുന്ന കേട്ടു.....ദിവസവും പത്രക്കാരും ഉദ്യോഗസ്ഥരും ഒക്കെ വരും....പുതിയ ഡാം ഉണ്ടാകണം എന്നു പറഞ്ഞു ഒരുപാടു സമരങ്ങള്‍ നടക്കുന്നുണ്ട്....പക്ഷെ സര്‍ക്കാരിന്റെ തലയില്‍ ഒന്നും കയറുന്നില്ല....കുറെ കരാറുകളില്ലേ...പെട്ടന്ന് മാറ്റിപ്പണിയാന്‍ പറ്റില്ല എന്നാ പറയുന്നേ.....''&lt;br /&gt;''കുറെ ഞാനും കേട്ടു.......പക്ഷെ കൂടുതല്‍ ഒന്നും ചിന്തിക്കാറില്ല...കൂടുതല്‍ ഓര്‍ക്കുമ്പോള്‍....ഉഴുതുമറിച്ചിട്ട കെട്ടിടങ്ങളും അതിനിടയിലെ ചീഞ്ഞളിഞ്ഞ ശവങ്ങളുടെ മൂക്ക് തുളയ്ക്കുന്ന മണവും മനസ്സിലെത്തും....അതുകൊണ്ട്.......................''&lt;br /&gt;അയാള്‍ കിതച്ചു...........&lt;br /&gt;&lt;br /&gt;ബസ്സിലെ ചിലര്‍ ഉറക്കം മതിയാക്കി വീണ്ടും ചര്‍ച്ച തുടങ്ങിയിരുന്നു.......&lt;br /&gt;''ഇതിനൊന്നും ഇത് പോലത്തെ സമരമല്ല വേണ്ടത്...അവര് തമിഴ്‌നാട്ടില്‍ ചെയ്യുന്ന പോലത്തെ സമരം ചെയ്യണം...എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ കണ്ടിട്ടില്ലേ....കുറെ പേര്‍ കന്നാസില്‍ മണ്ണെണ്ണയുമെടുത്തു ചാകാനിറങ്ങുന്നത്.....അതേ നടക്കൂ..ഇവിടത്തെ സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാന്‍...''&lt;br /&gt;മുന്‍സീറ്റിലിരുന്ന മധ്യവയസ്കന്‍ അടുത്ത സീറ്റിലിരിക്കുന്ന ആളോട് ഉച്ചത്തില്‍ പറഞ്ഞുകൊണ്ടിരുന്നു......&lt;br /&gt;&lt;br /&gt;ടൌണ്‍ എത്താറായിരുന്നു സോളമന്‍ ഇബ്രാഹിമിന്റെ മുഖത്തേക്ക് പാളിനോക്കി...ഒരുപാടു അനുഭവിച്ച മനുഷ്യന്‍...സുഹൃത്തിന്റെ മകന് വേണ്ടി മാത്രം ജീവിക്കുന്നു....&lt;br /&gt;ടൌണില്‍ ഇറങ്ങിയപ്പോള്‍ വാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ല...വീട്ടിലേക്കുള്ള ഒന്നര കിലോമീറ്റര്‍ നടക്കണം..&lt;br /&gt;''ഇവിടെ ടൂറിസ്റ്റുകള്‍ ഒന്നും വരാറില്ലേ...?.''..........ടൌണിന്റെ ശോചനീയാവസ്ഥ കണ്ട് ഇബ്രാഹിം ചോദിച്ചു..&lt;br /&gt;''മുന്‍പു ധാരാളം പേര്‍ വരുമായിരുന്നു..അണക്കെട്ടിനു ബലക്ഷയം വന്നു തുടങ്ങിയതില്‍ പിന്നെ ആരും വരാതെയായി...പരിശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥന്മാര്‍ക്കും പത്രക്കാര്‍ക്കും വരെ പേടിയാ..പലരും സൈഡില്‍ നിന്നു ഫോട്ടോയുമെടുത്തു പോകും...''&lt;br /&gt;&lt;br /&gt;ദാസന്റെ പെട്ടിക്കടയ്കുമുന്നില്‍ കുറച്ചു പേര്‍ കൂടി നില്‍പ്പുണ്ട്...........ഈ അസമയത്തും..??&lt;br /&gt;സോളമന്‍ അവര്‍ക്കരികിലേക്കോടി...&lt;br /&gt;''എന്താ എന്ത് പറ്റി..?.''&lt;br /&gt;''ആ സോളമേട്ടനായിരുന്നോ...വിവരമറിഞ്ഞില്ലേ..ഇന്ന് മന്ത്രിവന്നപ്പോള്‍ ഞങ്ങള്‍ മന്ത്രിയെ കരിങ്കൊടി കാട്ടിയിരുന്നു..കുറച്ചു പ്രശ്നമായി..ചെറിയ ലാത്തിച്ചാര്‍ജും നടന്നു...ബാബു ആശുപത്രിയിലാ..കുറച്ചു സീരിയസ്സാ...വേറെ രണ്ട് മൂന്നു പേര് കൂടിയുണ്ട്...എല്ലാവരും അവിടെയാ...നാളെ ഒരു ഹര്‍ത്താലിനുള്ള ആലോചനയുണ്ട്....''&lt;br /&gt;പിന്നെ ഇതാരാ സോളമേട്ടന്റെ കൂടെ..?.''&lt;br /&gt;ഇബ്രാഹിമിനെ കണ്ട് അയാള്‍ ചോദിച്ചു...&lt;br /&gt;സോളമന്‍ ഇബ്രാഹിമിന്റെ നേര്‍ക്ക്‌ നോക്കി...ആ മുഖം ആകെ വലിഞ്ഞു മുറുകിയിരിക്കുന്നു.......&lt;br /&gt;&lt;br /&gt;നേരം പുലര്‍ന്നപ്പോഴാണ് ഇബ്രാഹിമിനെയും കൊണ്ട് സോളമന്‍ ജോസിന്റെ വീട്ടിലേക്കു പോയത്.....&lt;br /&gt;ഇബ്രാഹിമിനെ കണ്ടപ്പോള്‍ ജോസിന്റെ ഭാര്യയുടെ കണ്ണുകള്‍ നിറഞ്ഞു....&lt;br /&gt;''ഇവിടേം ഞങ്ങള് പെടിച്ചിരിക്യാ..... അവിടെ പറ്റിയ പോലെ തന്നെ ഇവിടേം.....ഒരു കണക്കില്‍ അങ്ങനെയങ്ങ് പോയാല്‍ മതിയായിരുന്നു.......പിന്നെ ഇവനെയോര്‍ത്താ....''&lt;br /&gt;അയാള്‍ ആ പന്ത്രണ്ടു വയസ്സുകാരനെ വാത്സല്യപൂര്‍വ്വം തലോടി......&lt;br /&gt;ഇബ്രാഹിം കൂടുതലൊന്നും സംസാരിക്കുന്നില്ലല്ലോ എന്നു സോളമന്‍ അതിശയിച്ചു.......പെട്ടന്ന് കയ്യിലെ ചെറിയ പൊതി ജോസിന്റെ മകന്റെ കയ്യില്‍ നിര്‍ബന്ധിച്ചു എല്പ്പിച്ചുകൊണ്ട് ഇബ്രാഹിം വേഗത്തില്‍ വീടിന്റെ പടികളിറങ്ങി..&lt;br /&gt;&lt;br /&gt;അയാള്‍ക്കൊപ്പമെത്താന്‍ സോളമന് പതുക്കെ ഓടേണ്ടി വന്നു...&lt;br /&gt;''എന്തേ.. എന്ത് പറ്റി...ഇത്ര പെട്ടന്ന്....ഒന്നും സംസാരിച്ചു കൂടിയില്ലല്ലോ....!!..''&lt;br /&gt;''എന്ത് പറയാന്‍ സുഹൃത്തെ......ഞാന്‍ എത്തിപ്പെടുന്ന സ്ഥലങ്ങളൊക്കെ ഇങ്ങനെയാണല്ലോ......ആദ്യം ലാത്തൂര്‍...പിന്നെ ഗോധ്ര....ഇപ്പൊ..................''&lt;br /&gt;''നമുക്കെന്തു ചെയ്യാന്‍ കഴിയും....ഓരോ ദിവസവും ഉറങ്ങിയെഴുന്നേല്ക്കുന്നത് ഇത് വരെ ഒന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസത്തോടെയാണ്.....ഒരു തരത്തില്‍ ഉറക്കത്തില്‍ തന്നെ എല്ലാം തീര്‍ന്നാല്‍ മതിയായിരുന്നു...ഒന്നും അറിയേണ്ടല്ലോ......''&lt;br /&gt;അയാളുടെ മനസ്സിലൂടെ തലേ ദിവസത്തെ അഭയാര്‍ഥി ക്യാമ്പിലെ രംഗങ്ങള്‍ ഓടി മറഞ്ഞു......&lt;br /&gt;''എത്ര മണിക്കാ ഇവിടെ മന്ത്രിമാരൊക്കെ വരുന്നത്..?''&lt;br /&gt;ഇബ്രാഹിമിന്റെ ശബ്ദം ഏറെ കടുത്തിരുന്നു അയാള്‍ മറ്റൊന്നും ശ്രദ്ധിക്കുന്നില്ലെന്നു തോന്നി.....&lt;br /&gt;''പത്തു മണിക്ക്....എന്തേ...??.''&lt;br /&gt;സോളമന്‍ സംശയത്തോടെ അയാളെ നോക്കി...&lt;br /&gt;''ഒന്നുമില്ല...സോളമന് ഇന്ന് വര്‍ക്കില്ലേ...''&lt;br /&gt;''ഞാന്‍ പോവാനിറങ്ങിയതാ.....പിന്നെ...നിങ്ങള്‍ തിരിച്ചു പോകുകയാണോ..ഇത്ര ദൂരം വന്നിട്ട്..''&lt;br /&gt;''പോണം....''&lt;br /&gt;&lt;br /&gt;ഹര്‍ത്താലായത് കൊണ്ട് ടൌണിലേക്ക് വാഹനങ്ങള്‍ കുറവായിരുന്നു....ഇബ്രാഹിമിനോട് യാത്ര പറഞ്ഞ് ഒരു ജീപ്പില്‍ കയറി സോളമന്‍ ഷൂട്ടിംഗ് സ്ഥലത്തേക്ക് പുറപ്പെട്ടു...ഷൂട്ടിംഗ് വാനിലിരിക്കുമ്പോഴും സോളമന്‍ ഇബ്രാഹിമിനെക്കുറിച്ചു തന്നെയായിരുന്നു ചിന്തിച്ചു കൊണ്ടിരുന്നത്...ഒരു പാട് പ്രത്യേകതകളുള്ള ഒരു സാധാരണ മനുഷ്യന്‍..&lt;br /&gt;&lt;br /&gt;അന്ന് ഷൂട്ട്‌ ചെയ്യാനുള്ളത് മന്ത്രിയുടെ അഭയാര്‍ഥി ക്യാമ്പിലെ സന്ദര്‍ശനമായിരുന്നു......സോളമന്റെ വേഷം&amp;nbsp; മന്ത്രിയുടെ മുന്നിലെ ആള്‍ക്കൂട്ടത്തില്‍ ഒരാളായാണ്....&lt;br /&gt;ശവത്തില്‍ നിന്നും അര്‍ദ്ധശവത്തിലേക്ക് പ്രമോഷന്‍...&lt;br /&gt;''ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിഞ്ഞാബദ്ധരാണ്....ഉടന്‍ തന്നെ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുന്നതായിരിക്കും.....'' മന്ത്രിയായി അഭിനയിക്കുന്ന നടന്റെ ശബ്ദം പൊങ്ങി...&lt;br /&gt;തൊട്ടുമുന്നില്‍ തന്നെ പൊതിയുന്ന പത്രക്കാരോടും ചാനലുകാരോടുമാണ് പറയുന്നത്...&lt;br /&gt;സോളമന്റെ മനസ്സിലൂടെ ഒരു പാട് ചിന്തകള്‍ കടന്നു പോയി..&lt;br /&gt;ഒരു തരത്തില്‍ താനും ഇബ്രാഹിമിനെ പോലെ തന്നെയല്ലേ...സ്വന്തമെന്നു പറയാന്‍ ആരാണുള്ളത്..?..ഒരു തരത്തില്‍ ഇങ്ങനെ ആര്‍ക്കും വേണ്ടാതെ ജീവിക്കുന്നതിനേക്കാള്‍ നല്ലതല്ലേ..............................!!&lt;br /&gt;ചിന്തകളുടെ മലവെള്ളപ്പാച്ചിലില്‍ ശരീരമാകെ വിയര്‍പ്പില്‍ കുളിച്ചപ്പോള്‍ സോളമന്‍ ആ സൈറ്റില്‍ നിന്നും ഇറങ്ങിയോടി...&lt;br /&gt;&lt;br /&gt;ജീപ്പിലിരിക്കുമ്പോള്‍ സോളമന് വേഗത പോരെന്നു തോന്നി.....ഇനിയും രണ്ട് മണിക്കൂറെടുക്കും അവിടെയെത്താന്‍...വേഗമെത്തണം..എല്ലാവരും പോകും മുന്‍പു അവിടെയെത്തണം.....എന്നാലെ ഫലമുള്ളൂ........!!!!&lt;br /&gt;പക്ഷെ കവലയിലേക്കു കടക്കുന്നതിനു തൊട്ടുമുന്‍പ് സോളമന്‍ കയറിയ ജീപ്പ് പോലീസ് തടഞ്ഞു....&lt;br /&gt;''അങ്ങോട്ട്‌ ആരെയും കടത്തിവിടുന്നില്ലത്രേ......'' ആരോ പറയുന്നത് കേട്ടു..&lt;br /&gt;പിറുപിറുത്തുകൊണ്ടിരിക്കുന്ന ആള്‍കൂട്ടത്തിലൂടെ ഒന്നും മനസ്സിലാകാതെ സോളമന്‍ മുന്നോട്ടു നടന്നു....&lt;br /&gt;&lt;br /&gt;''ഇവിടൊന്നും കണ്ടിട്ടുള്ള ആള്‍ അല്ലാത്രേ....''&lt;br /&gt;''ചിതറിപ്പോയത്രേ.....തല താഴെ അടിച്ചിട്ടുണ്ട്....''&lt;br /&gt;സോളമന്‍ അവര്‍ക്കരികിലേക്കു നീങ്ങി....&lt;br /&gt;''എന്താ.... എന്താ ..സംഭവിച്ചത്..?..''&lt;br /&gt;മന്ത്രിമാര് വന്നപ്പോള്‍ ഒരാള്‍ ഡാമിന്റെ സൈഡ് വാളില്‍ നിന്നും താഴോട്ടു ചാടി...എല്ലാവരുടെയും മുന്നില്‍ വച്ചാ...അയാള്‍ എങ്ങനെ അവിടെ കയറി എന്നു അറിയില്ല... എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ടായിരുന്നത്രേ.......ടിവിക്കാര് എല്ലാം പിടിച്ചിട്ടുണ്ട്.....കാണിക്കുമായിരിക്കും...''&lt;br /&gt;ഒന്നാമന്‍ പറഞ്ഞു നിര്‍ത്തി....&lt;br /&gt;''അയാള് പുതിയ ഡാം പണിയണമെന്ന് പറഞ്ഞാണത്രേ ചാടിയത്........''&lt;br /&gt;&lt;br /&gt;കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ സോളമന്‍ മുന്നോട്ടു നടന്നു.......തനിക്കു മുന്‍പേ മറ്റൊരാള്‍....!!&lt;br /&gt;&lt;br /&gt;ആള്‍കൂട്ടത്തിലൂടെ അരിച്ചരിച്ചു നീങ്ങിയ ആംബുലന്‍സിന്റെ പിന്നാലെ&amp;nbsp; തിക്കിത്തിരക്കിയവരെ പോലീസ് വിരട്ടിയോടിച്ചു....&lt;br /&gt;സോളമന്റെ മനസ്സിലപ്പോള്‍ കഴിഞ്ഞ ദിവസം ബസ്സില്‍ വച്ച് ആരോ പറഞ്ഞ വാക്കുകളായിരുന്നു...&lt;br /&gt;''നമ്മള്‍ തമിഴന്മാരെ പോലെയാകണം...ഒരു മണ്ണെണ്ണ കന്നാസുമെടുത്ത്......................!!!!!..''&lt;br /&gt;അയാള്‍ വേഗത്തില്‍ നടന്നു..&lt;br /&gt;&lt;br /&gt;ദാസന്റെ പെട്ടിക്കടയ്ക്കടുത്ത് എല്ലാവരും കൂടി നില്‍പ്പുണ്ട്.....&lt;br /&gt;''സോളമേട്ടാ..നിങ്ങള്‍ എവിടെയായിരുന്നു....ഞങ്ങള്‍ എല്ലാവരും കുറേ മൊബൈലില്‍ വിളിച്ചിരുന്നു....!!''&lt;br /&gt;''എന്തേ....?''&lt;br /&gt;''ആരായിരുന്നു ഇന്നലെ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നത്.......എന്തിനാ അയാള് ഇങ്ങനെ ചെയ്തത്.....??''&lt;br /&gt;എല്ലാവരും ആകാംഷയോടെ സോളമനെ നോക്കി...&lt;br /&gt;അയാള്‍ക്ക് ദേഹം തളരുന്നത് പോലെ തോന്നി.....&lt;br /&gt;''അപ്പോള്‍...??!!!!!!!! ''&lt;br /&gt;അയാള്‍ പതുക്കെ കലുങ്കിലേക്കിരുന്നു....&lt;br /&gt;&lt;br /&gt;പലരും അയാളോട് പലതും ചോദിക്കുണ്ടായിരുന്നു...അയാള്‍ ഒന്നും കേട്ടില്ല....&lt;br /&gt;''പോലീസുകാര് വരും..ഇന്നലെ രാത്രിയാ ഇവിടെ എത്തിയത്....ജോസിന്റെ ഫ്രണ്ട് ആയിരുന്നത്രെ..............ഗുജറാത്തില് ...................''&lt;br /&gt;അവിടെ നിന്നും രക്ഷപ്പെട്ട് അതിവേഗത്തില്‍ വീട്ടിലേക്കു നടക്കുന്നതിനിടെ ആളുകള്‍ കുശുകുശുക്കുന്നത്‌ സോളമന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.......&lt;br /&gt;&lt;br /&gt;വീട്ടിലെത്തിയപ്പോള്‍ മറന്നു വച്ച മൊബൈല്‍ ഫോണില്‍ നിറയെ മിസ്സ്‌ കോളുകളായിരുന്നു...പെട്ടന്ന് വീണ്ടും ഫോണ്‍ ബെല്ലടിച്ചു...&lt;br /&gt;അച്ചായനാണ്‌....&lt;br /&gt;നിസ്സംഗതയോടെ ഫോണ്‍ അറ്റന്‍ഡ് ചെയ്തു...&lt;br /&gt;''സോളമാ..ഞാന്‍ സൈറ്റിലാ...ന്യൂസ്‌ ഒന്നും അറിഞ്ഞില്ല....മന്ത്രിമാര് വന്നോ...സമരം എന്തായി....??..''&lt;br /&gt;സോളമന് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു....പക്ഷെ വര്‍ഷങ്ങളായി പൊട്ടാന്‍ വെമ്പി നിന്ന വലിയൊരു തടയണ സ്വയം പൊട്ടിയൊഴുകിയത് മനസ്സില്‍ തെളിഞ്ഞപ്പോള്‍ വാക്കുകള്‍ പുറത്തു വന്നില്ല.......&lt;br /&gt;&lt;br /&gt;''തകര്‍ന്നു...ഒരണക്കെട്ട്...പക്ഷെ നമ്മുടേതല്ല.........''&lt;br /&gt;&lt;br /&gt;നേര്‍ത്ത ശബ്ദത്തില്‍ അയാള്‍ പറഞ്ഞൊപ്പിച്ചു.....&lt;br /&gt;''നീ....നീ.........എന്താ പറയുന്നത്.....എനിക്ക് മനസ്സിലാവുന്നില്ല...?????!!!!!!!!!!!!.''&lt;br /&gt;''ഇങ്ങനെയെങ്കിലും എല്ലാവരും മനസ്സിലാക്കുമായിരിക്കും അച്ചായാ.....ഇങ്ങനെയെങ്കിലും...........''&lt;br /&gt;&lt;br /&gt;അയാള്‍ ഫോണ്‍ കട്ട്‌ ചെയ്യുമ്പോഴേക്കും ചാനലുകളില്‍ ന്യൂസ്‌ ഫ്ലാഷ് വന്നു തുടങ്ങിയിരുന്നു.....&lt;br /&gt;.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/529785220635409495-4083751981453376356?l=peythozhiyathe-pravasi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://peythozhiyathe-pravasi.blogspot.com/feeds/4083751981453376356/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=529785220635409495&amp;postID=4083751981453376356' title='27 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/4083751981453376356'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/4083751981453376356'/><link rel='alternate' type='text/html' href='http://peythozhiyathe-pravasi.blogspot.com/2009/12/blog-post_14.html' title='അണക്കെട്ട് തകരുമ്പോള്‍'/><author><name>മുരളി I Murali Nair</name><uri>http://www.blogger.com/profile/11938604579749656969</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_7qKU9zqaN-c/S45TsErSDBI/AAAAAAAAA7E/PKapss3GXrs/S220/m.5.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_7qKU9zqaN-c/SyYXh2OkU7I/AAAAAAAAArY/eyw6FoCEW5o/s72-c/logo-2-hirez.jpg' height='72' width='72'/><thr:total>27</thr:total></entry><entry><id>tag:blogger.com,1999:blog-529785220635409495.post-2807259418824094968</id><published>2009-12-08T05:01:00.000-08:00</published><updated>2009-12-11T20:50:19.427-08:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><title type='text'>ഒരു 'യുവബ്ലോഗന്റെ' വിലാപങ്ങള്‍....</title><content type='html'>&lt;a href="http://3.bp.blogspot.com/_7qKU9zqaN-c/Sx5JRhUMEZI/AAAAAAAAAoY/86gMWmb1Wz0/s1600-h/blo.png" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://3.bp.blogspot.com/_7qKU9zqaN-c/Sx5JRhUMEZI/AAAAAAAAAoY/86gMWmb1Wz0/s200/blo.png" /&gt;&lt;/a&gt;&lt;br /&gt;തൂലിക (സോറി വിരല്‍) പടവാളാക്കണം എന്ന് നിശ്ചയിച്ചുറപ്പിച്ചതുകൊണ്ടാണ്&amp;nbsp; യുവബ്ലോഗന്‍ തന്റെ ഡയല്‍ അപ്പ് കണക്ഷന്‍ മാറ്റി ബ്രോഡ്‌ ബാന്‍ഡ് എടുത്തത്. &lt;br /&gt;&lt;br /&gt;പോക്കറ്റ് അത്ര ബ്രോഡ്‌ അല്ലാത്തത് കൊണ്ട് എംബികളെ മറന്നു കൊണ്ട് അയാള്‍ കെബികളെ&amp;nbsp; സ്നേഹിച്ചു . കെബി കളില്‍ നിന്നും എംബി കളില്‍ എത്തി നില്‍ക്കുന്ന ജീവിതതാളം മാറുന്ന ലോകത്തിന്റെ മൂല്യച്ചുതി വെളിപ്പെടുത്തുന്നുവോ എന്ന ആശങ്ക പങ്കുവയ്ക്കാനായി അയാള്‍ ജി-ടാക്കിലെ തന്റെ ബ്ലോഗ്‌ ഗുരുവിനു മെസ്സേജ് അയച്ചു...&lt;br /&gt;&lt;br /&gt;ബ്ലോഗ്‌ ഗുരു അന്റാര്‍ട്ടിക്കയിലെ തന്റെ ഗ്രൂപ്പ്‌ സഹബ്ലോഗനുമായി കൂലങ്കഷമായ&amp;nbsp; ജി ടാക്കിലായിരുന്നു..!! &lt;br /&gt;&lt;br /&gt;...മലയാളഭാഷയിലെ സാംസ്കാരിക നായകന്മ്മാര്‍ക്കും അച്ചടി മാധ്യമങ്ങള്‍ക്കും ബ്ലോഗുകളോടുള്ള വിരക്തിയെപ്പറ്റി അന്റാര്‍ട്ടിക്കന്‍ പ്രവാസി ബ്ലോഗറോട് രോഷം കൊള്ളുന്നതിനിടെയാണ് യുവബ്ലോഗന്റെ 'ഹായ് ' അയാള്‍ കാണുന്നത്.....&lt;br /&gt;&lt;br /&gt;അന്റാര്‍ട്ടിക്കയില്‍ 'ഷിവാസ് റീഗലി'ന്റെയും വാടാനപ്പള്ളീല്‍ 'ഓപീയാറി'ന്റെയും കുപ്പികള്‍ ഏതാണ്ടൊരേ സമയത്തു തന്നെ ഒഴിഞ്ഞിരുന്നത് കൊണ്ട് മാത്രം ഗുരു കയ്യിലെ കാലി ഗ്ലാസ് താഴെ വച്ച് ശിഷ്യന് റിപ്ലേ അയച്ചു..&lt;br /&gt;&lt;br /&gt;''യെസ് ശിഷ്യാ..പറയൂ..''&lt;br /&gt;&lt;br /&gt;''ഒരു പുതിയ പോസ്റ്റിനുള്ള തീം കിട്ടിയിട്ടുണ്ട് ഗുരോ....അതു താങ്കളുമായി ചര്‍ച്ച ചെയ്യാം എന്ന് വിചാരിച്ചു...''&lt;br /&gt;&lt;br /&gt;''പറയൂ...എനിക്കുറപ്പാണ് നിന്നെപ്പോലെ ഒരു പ്രതിഭാധനനായ യുവ ബ്ലോഗന്റെ തലയില്‍ നല്ല നല്ല ആശയങ്ങള്‍ ഉണ്ടെന്ന്.....''&lt;br /&gt;&lt;br /&gt;''ബ്ലോഗില്‍ പിച്ചവെക്കാനും അപ്പിയിടാനും എന്നെ പഠിപ്പിച്ച എന്റെ പ്രിയ ബ്ലോഗ്‌ ഗുരുവിന് ഞാന്‍ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു.....'' എന്നൊരു കമന്റ്‌ യുവബ്ലോഗന്റെ പുതിയ പോസ്റ്റിനു കീഴെവരാന്‍ സാധ്യതയുണ്ടെന്നോര്‍ത്തപ്പോള്‍ ബ്ലോഗ്‌ കവിഗുരു സന്തുഷ്ടനായി..&lt;br /&gt;&lt;br /&gt;''ടെക്നോളജിയുടെ പുരോഗതിയില്‍ ജീവിത താളം എങ്ങനെ വ്യത്യാസപ്പെടുന്നു എന്നാണ് ഞാന്‍ ചിന്തിക്കുന്നത്...ലോകത്തിനു വേഗം കൂടുന്നതിനനുസരിച്ച് ജീവിതത്തിന്റെ സ്പന്ദനം മാറുന്നുവോ..''&lt;br /&gt;&lt;br /&gt;ഗുരു അല്‍പ്പനേരം ചിന്തയിലാണ്ടു...&amp;nbsp; &lt;br /&gt;&lt;br /&gt;''നല്ല തീം..നര്‍മത്തില്‍ ചാലിച്ചാണോ എഴുതുന്നത്‌..?''&lt;br /&gt;&lt;br /&gt;''ചാലിക്കണമെന്നുണ്ട്...പക്ഷെ എനിക്ക് നര്‍മം വഴങ്ങുമോ എന്ന് സംശയമാണ് ഗുരോ..''&lt;br /&gt;&lt;br /&gt;''നര്‍മത്തില്‍ ചാലിച്ചില്ലെങ്കില്‍ ഒരു തുടക്കക്കാരന്റെ ബ്ലോഗ്‌ ശ്രദ്ധിക്കപ്പെടാന്‍ പ്രയാസമാണ് ശിഷ്യാ...''&lt;br /&gt;&lt;br /&gt;യുവബ്ലോഗന്റെ രക്തം തിളച്ചു...തിളച്ച രക്തം അയാള്‍ ഗുരുവുമായി പങ്കുവച്ചു..&lt;br /&gt;&lt;br /&gt;''ഈ ബൂലോഗം ശരിയല്ല....കുറെ ഗള്‍ഫുകാര്‍ ഒരു പണിയുമില്ലാതെ പൂത്ത പൈസയുമായി ഓഫീസുകളില്‍ നര്‍മം ചാലിച്ച ചവറുകളും വായിച്ചു സമയം കൊല്ലുന്നു..!! കേരളത്തിലെ&amp;nbsp; അടിസ്ഥാന വര്‍ഗം ബ്രോഡ്‌ ബാന്‍ഡ് കണക്ഷന് മാസാമാസം എണ്ണികൊടുക്കേണ്ട 250 രൂപയെക്കുറിച്ച് വ്യാകുലപ്പെടുന്നത് കാണുമ്പോള്‍ ഇവര്‍ക്കൊക്കെ പുച്ചവും...ഇതിലൊക്കെ പ്രതികരിക്കേണ്ട സമയമായിരിക്കുന്നു.''&lt;br /&gt;&lt;br /&gt;''പ്രതികരിക്കണം തീര്‍ച്ചയായും പ്രതികരിക്കണം കപടനൊസ്റ്റാള്‍ജിയയും പറഞ്ഞു കരയുന്ന ഇവന്മ്മാരെ നമ്മള്‍ വെളിച്ചത്തു കൊണ്ട് വരേണ്ടിയിരിക്കുന്നു...''&lt;br /&gt;......പിന്നെ ശിഷ്യാ..എനിക്ക് അത്യാവശ്യമായി ഒന്നു പുറത്തു പോകണം...മനസ്സിലുള്ളതെല്ലാം എഴുതൂ..നിങ്ങളെപ്പോലുള്ളവര്‍ നാളെകളുടെ വാഗ്ദാനങ്ങളാണ്...''&lt;br /&gt;&lt;br /&gt;തന്റെ NRI ആരാധിക ഓണ്‍ലൈനില്‍ വന്നത് കണ്ടപ്പോള്‍ ഗുരു പതുക്കെ തടിയൂരി...പച്ചപുതച്ച മല നാടുവിട്ടു മരുഭൂമിയില്‍ കുടിയേറേണ്ടി വന്ന ആരാധികയുടെ ദുഖത്തില്‍ അയാള്‍ ഇന്‍വിസിബിള്‍ മോഡില്‍ പങ്കുചേര്‍ന്നു. അവള്‍ക്ക് വേണ്ടി മാത്രമായെഴുതിയ ഗൃഹാതുരത്വം നിറഞ്ഞ കവിത ഹെഡ് ഫോണിലൂടെ&amp;nbsp; പാടിക്കേള്‍പ്പിച്ചു...കോപ്പിറൈറ്റ് ഇല്ലാത്ത ബ്ലോഗ്‌ പോലെ വിശാലമായ ആരാധികാ ഹൃദയം തരളിതമായി.. പുഴയോരത്തു കറങ്ങി നടക്കുകയായിരുന്ന രമണന്റെ ആത്മാവ് പോലും അതു കേട്ടു നാണിച്ചു പോയി.......&lt;br /&gt;&lt;br /&gt;യുവബ്ലോഗന്‍ പക്ഷെ തീര്‍ത്തും വ്യാകുലനായിരുന്നു....അയാളുടെ മനസ്സിലൂടെ ചിന്തകള്‍ അന്തമില്ലാതെ ഓടിനടന്നു..&amp;nbsp; &lt;br /&gt;&lt;br /&gt;എങ്ങനെ ഫെയ്മസാകാം...??&lt;br /&gt;&lt;br /&gt;നര്‍മം ചലിച്ചാല്‍ ഫെയ്മസാകുമോ...എന്തെഴുതും...എങ്ങനെയെഴുതും...എങ്ങനെ അറിയപ്പെടുന്ന ഒരു 'മുതിര്‍ന്ന' ബ്ലോഗറാകും..?&lt;br /&gt;&lt;br /&gt;കീബോര്‍ഡില്‍ കുരുക്ഷേത്രം തീര്‍ക്കാനുള്ള തന്റെ വിരലുകള്‍ക്കു ശക്തി പകരാനായി അയാള്‍ ഗുരുക്കന്മാരെ മനസ്സില്‍ നമിച്ചു....&lt;br /&gt;&lt;br /&gt;512MB ഇന്റര്‍നെറ്റ്‌ സ്പീഡിന്റെ ആവേശത്തള്ളിച്ചയില്‍ കിടിലന്‍ പോസ്റ്റുകളിടാനുള്ള&amp;nbsp; വ്യഗ്രതയില്‍&lt;br /&gt;അയാള്‍ തന്റെ രണ്ടാം ബ്ലോഗ്‌ ഗുരുവിന്റെ മൊബൈല്‍ നമ്പര്‍ ഞെക്കി....&lt;br /&gt;&lt;br /&gt;രണ്ടാം ബ്ലോഗ്‌ ഗുരു നാലാമത്തെ പെഗ്ഗിലായിരുന്നു....&lt;br /&gt;&lt;br /&gt;ബൂലോഗത്തെ ഒരു തുറന്ന വിഴുപ്പലക്കലിന്റെ (aka , ''The Thirteenth Comment War‍'' ) ഭാഗമായി 'പുള്ളിപ്പുലി സീരീസില്‍' നിന്നും 'കഴുതപ്പുലി സീരീസിലേക്ക് ' ഡൌണ്‍ഗ്രേഡ് ചെയ്യപ്പെട്ട രണ്ടാം ബ്ലോഗ്‌ ഗുരു ,പാതിരാത്രി മൊബൈലില്‍ വന്ന കോള്‍ ലീവില്‍ നാട്ടില്‍ വന്ന വല്ല പ്രവാസി ബ്ലോഗറുടെതും ആകണേ എന്ന പ്രാര്‍ത്ഥനയിലാണ് അറ്റന്‍ഡ് ചെയ്തത്.....&lt;br /&gt;&lt;br /&gt;തുറന്നു വച്ച സ്കോച്ച് കുപ്പിക്കപ്പുറമിപ്പുറം ബൂലോഗചര്‍ച്ചയുടെ മൊരിഞ്ഞ കോഴിമണം മനസ്സില്‍ കണ്ടു കൊണ്ട് അയാള്‍ സംസാരിക്കാനാരംഭിച്ചു...&lt;br /&gt;&lt;br /&gt;''യെസ്...ബ്ലോഗ്ഗര്‍______ഹിയര്‍.........''&lt;br /&gt;&lt;br /&gt;പക്ഷെ മറുതലയ്ക്കല്‍ ഇതുവരെ അഞ്ച് കമന്റ്‌ തികച്ചു കിട്ടിയിട്ടില്ലാത്ത ദരിദ്രവാസി യുവബ്ലോഗനാണെന്ന റിഞ്ഞപ്പോള്‍ രണ്ടാം ബ്ലോഗ്‌ ഗുരുവിനു ദേഷ്യം അരിച്ചു കയറി...പിന്നെ തന്റെയൊരു സ്ഥിരം കമെന്റെഴുത്തു കാരനെ പിണക്കേണ്ടെന്നുകരുതി മാത്രം അയാള്‍ യുവബ്ലോഗനോട്&amp;nbsp; സംസാരിച്ചു...&lt;br /&gt;&lt;br /&gt;''ഇതുവരെ ആരും പറയാത്ത അല്ലെങ്കില്‍ തൊട്ടാല്‍ പൊട്ടുന്ന വിഷയങ്ങളുമായി വരൂ അതു ചര്‍ച്ചക്കിട്ടു ഞാന്‍ തന്നെ ഫെയ്മസാക്കിത്തരാം...''&lt;br /&gt;&lt;br /&gt;''അതിനിപ്പോ അങ്ങനുള്ള വിഷയങ്ങള്‍ ഇപ്പൊ.....ലവ് ജിഹാദ് മാര്‍ക്കറ്റ്‌ കഴിഞ്ഞില്ലേ...വേറെന്താ ചൂടുള്ള ഒരു സബ് ജെക്റ്റ്...''&lt;br /&gt;&lt;br /&gt;''അതു താന്‍ കണ്ടു പിടിക്കണം....''&lt;br /&gt;&lt;br /&gt;രണ്ടാം ബ്ലോഗ്‌ ഗുരുവും ഫോണ്‍ കട്ട്‌ ചെയ്തു....&lt;br /&gt;&lt;br /&gt;ഫെയ്മസാകാനുള്ള ത്വരയില്‍ യുവ ബ്ലോഗന് ഇരിപ്പുറച്ചില്ല..അയാള്‍ വീണ്ടും അന്തമില്ലാതെ ചിന്തിച്ചു കൊണ്ടിരുന്നു....&lt;br /&gt;&lt;br /&gt;പാലായിലെ ഗള്‍ഫുകാരന്റെ അടച്ചിട്ട വീട് പോലെ അനാഥമായിപ്പോയേക്കാവുന്ന തന്റെ ബ്ലോഗ്‌ മനസ്സില്‍ കണ്ടപ്പോള്‍ അയാള്‍ വീണ്ടും ഇരുന്നും നിന്നും കിടന്നും ടോയ് ലെറ്റില്‍ പോയിരുന്നും ആലോചിച്ചു....&lt;br /&gt;ഒട്ടേറെ മഹാന്മാര്‍ക്ക് വെളിപാടുണ്ടായ ടോയ് ലെറ്റ്‌ സീറ്റില്‍വച്ച് അയാളിലും പുത്തന്‍ ആലോചനകളുടെ വെള്ളിടികള്‍ വെട്ടിത്തുടങ്ങി....&lt;br /&gt;&lt;br /&gt;''എന്ത് കൊണ്ട് അറിയപ്പെടുന്ന ഒരു കഥാപാത്രത്തെ തന്റെതായ രീതിയില്‍ മാറ്റി എഴുതിക്കൂടാ..?''&lt;br /&gt;&lt;br /&gt;എം.ടി , ചതിയന്‍ ചന്തുവിനെ നല്ലവനാക്കി ഫെയ്മസായില്ലേ..?&lt;br /&gt;അതു പോലെതന്നെ....!&lt;br /&gt;&lt;br /&gt;തന്റെ ഭാവന പ്രദര്‍ശിപ്പിച്ചു കൊണ്ട് അയാള്‍ ആര്‍ക്കിമിഡീസിനേക്കാളും വേഗത്തില്‍ ഇറങ്ങിയോടി...&lt;br /&gt;തന്റെ പുത്തന്‍ ആശയം ബ്ലോഗ്‌ ഗുരുക്കന്‍മാര്‍ ചൂണ്ടിയേക്കും എന്ന ചിന്തയില്‍ ആരോടും ചര്‍ച്ച ചെയ്യാതെ കഥാപാത്രങ്ങളോട് നേരിട്ട് തന്നെ സംവേദിക്കാന്‍ തീരുമാനിച്ചു...&lt;br /&gt;&lt;br /&gt;ചരിത്രത്തിലെയും പുരാണങ്ങളിലെയും ക്രൂര കഥാപാത്രങ്ങളെ എടുത്തു നല്ലവരാക്കണം...അങ്ങനെ തന്റെ പോസ്റ്റുകള്‍ ചര്‍ച്ച ചെയ്യപ്പെടണം..കമന്റുകള്‍ കുന്നു കൂടണം...ബൂലോഗ അഭിമുഖങ്ങള്‍ വരണം..കോക്കസുകള്‍ രൂപം പ്രാപിക്കണം...നല്ലതോ ചീത്തയോ എന്ന അസ്തിത്വപ്രശ്നം അടിസ്ഥാനമാക്കുന്ന തന്റെ പോസ്റ്റുകള്‍ ബൂലോഗത്തിന്റെ ഓരോ കോണിലും ചര്‍ച്ച ചെയ്യപ്പെടുന്നത് മനസ്സിലൂടെ കടന്നുപോയപ്പോള്‍ അയാളുടെ ദേഹത്തെ രോമങ്ങള്‍ എണീറ്റു നിന്നു അവയ്ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു...&lt;br /&gt;&lt;br /&gt;പക്ഷെ ആരെ ആദ്യം നല്ലവനാക്കും?..ഒരു കിടിലന്‍ ദുഷ്ടകഥാപാത്രത്തെ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു....&lt;br /&gt;പക്ഷെ അയാളില്‍ ഒട്ടും നന്മ പാടില്ല....എന്നാലേ അതു ചര്‍ച്ച ചെയ്യപ്പെടൂ...&lt;br /&gt;&lt;br /&gt;ദുര്യോധനനെയും രാവണനെയും കീചകനെയുമെല്ലാം പലരും പലപ്പോഴായി നന്നാക്കി നോക്കിയതാണ്.. ....കീരിക്കാടന്‍ ജോസിനെയാണെങ്കില്‍ ലോഹിതദാസ് ഓള്‍റെഡി നല്ലവനാക്കി കഴിഞ്ഞു....പിന്നെ മുണ്ടക്കല്‍ ശേഖരന്‍,ഹിറ്റ്‌ ലെര്‍,ഈദി അമീന്‍ ...എന്ന് തുടങ്ങി നാഥുറാം ഗോഡ് സേ വരെ ധീരനായകന്‍മാരായി ഉയര്‍ത്തപ്പെട്ടു കഴിഞ്ഞു...!!&lt;br /&gt;&lt;br /&gt;ദുഷ്ടകഥാപാത്രങ്ങളെ കിട്ടാതെ യുവബ്ലോഗന്‍ നട്ടം കറങ്ങി.....&lt;br /&gt;&lt;br /&gt;ലേറ്റസ്റ്റ് ദുഷ്ടന്‍ തടിയന്റവിട നസീറാണ്....&lt;br /&gt;&lt;br /&gt;പിന്നെ വേണമെങ്കില്‍.... അജ്മല്‍ കസബ്...!!&lt;br /&gt;&lt;br /&gt;ആന്റി ടെററിസ്റ്റ് സ്ക്വാഡ് പാതിരാത്രി ഹെലി കൊപ്ടറില്‍ തൂങ്ങിയിറങ്ങി വീടിന്റെ ഓടിളക്കി അകത്തു കയറുന്നത് മനസ്സിലോര്‍ത്തപ്പോള്‍ അവരെയും വിട്ടു...&lt;br /&gt;&lt;br /&gt;ദൈവമേ ഈ ലോകത്ത് ദുഷ്ടകഥാപാത്രങ്ങള്‍ക്ക് ഇത്രയും ക്ഷാമമോ..??&lt;br /&gt;&lt;br /&gt;യുവബ്ലോഗന്‍ വീണ്ടും വിവശനായി ....വേറെന്തെങ്കിലും വഴികള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു....&lt;br /&gt;&lt;br /&gt;ഒരുഗ്രന്‍ ലവ് സ്റ്റോറി എഴുതിയാലോ...&lt;br /&gt;&lt;br /&gt;സെന്റിമെന്റ്സ് പാക്ക്ഡ് റൊമാന്റിക്‌ സ്റ്റോറി....&lt;br /&gt;നല്ല മാര്‍കെറ്റ് ആയിരിക്കും...സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ചെല്ലക്കിളികള്‍ ഒരുപാടെണ്ണം നിലാവത്ത് ഇറക്കിവിട്ട പിടക്കോഴികളെ പോലെ&amp;nbsp; ഓണ്‍ലൈന്‍ കയറിയിറങ്ങി നടപ്പുണ്ട്...സെന്റിയില്‍ വീഴാത്ത പെണ്‍പിള്ളേരുണ്ടോ..ഒത്താല്‍ പോസ്റ്റ്‌ കേറി ഹിറ്റാകും...&lt;br /&gt;&lt;br /&gt;മേമ്പോടിക്ക് അല്‍പ്പം നൊസ്റ്റാള്‍ജിയയും ചേര്‍ക്കാം.....!!&lt;br /&gt;&lt;br /&gt;സമയം രാത്രി പത്തര ആയിരുന്നത് കൊണ്ട് മാത്രം യുവബ്ലോഗനിലെ ക്ഷോഭിക്കുന്ന യുവത്വം ലോലവും തരളവുമായി...&lt;br /&gt;അല്ലെങ്കിലും സീരിയസ് ചവറുകള്‍ ഇവിടെ ആരുവായിക്കാന്‍...!&lt;br /&gt;&lt;br /&gt;അയാള്‍ ഒന്നാം ബ്ലോഗ്‌ ഗുരുവിന്റെ ഉപദേശമോര്‍ത്തു....&lt;br /&gt;''നര്‍മത്തില്‍ ചാലിച്ച അനുഭവക്കുറിപ്പുകള്‍..''..!!!&lt;br /&gt;അനുഭവങ്ങളുണ്ട്..ഇല്ലെങ്കില്‍ ഉണ്ടാക്കാം..പക്ഷെ ചാലിക്കാനുള്ള നര്‍മം മാത്രം എത്ര കറന്നിട്ടും വരുന്നില്ല....അപ്പൊ പിന്നെ സെന്റിയും പ്രേമവും തന്നെ രക്ഷ..&lt;br /&gt;&lt;br /&gt;പ്രേമത്തിന്റെ അവസാന വാക്കായിരുന്ന പഴയ ഒന്‍പതു ബി യിലെ ഒടുക്കത്തെ സുന്ദരി സുഹറ കെ.പി യെ മനസ്സില്‍ ധ്യാനിച്ച്‌ അയാള്‍ കഥയെഴുതാനിരുന്നു...&lt;br /&gt;&lt;br /&gt;ഇനി മൂഡ്‌ ക്രിയേറ്റു ചെയ്യണം....&lt;br /&gt;മനസ്സ് തരളിതവും വികാരലോലവുമാക്കി....ഈസ്റ്റ്‌ കോസ്റ്റിന്റെ പാട്ടുവച്ചു....&lt;br /&gt;&lt;br /&gt;കഥയില്‍ നായകനും നായികയും വില്ലനും വേണം...കേരളത്തിന്റെ തളിരും കുളിരും വേണം...&lt;br /&gt;പ്രവാസികള്‍ നൊസ്റ്റാള്‍ജിയ അടിച്ചു പണ്ടാരമാകണം...&lt;br /&gt;യുവബ്ലോഗന്റെ മനസ്സിലേക്ക് ഒരു സുന്ദരന്‍ പ്രണയ കഥ പെയ്തിറങ്ങി.....&lt;br /&gt;&lt;br /&gt;കുട്ടനാടിന്റെ പശ്ചാത്തലത്തില്‍...അറുപതുകളില്‍ നടക്കുന്ന കഥ....റോഡും ബസ്സും തീവണ്ടിയുമില്ലാത്ത ആലപ്പുഴയിലെ ഒരു ഗ്രാമം...യാത്ര വള്ളങ്ങളില്‍ മാത്രം......നായിക സ്ഥലത്തെ പ്രമാണിയുടെ മകള്‍... ഉയര്‍ന്ന നായര്‍ തറവാട്ടിലെ അംഗം...പേര് ശ്രീദേവി...നല്ല വിദ്യാഭ്യാസം...നായകന്‍ ഒരു ഏഴാം കൂലി ആകണം...പണിയൊന്നുമില്ലാതെ ഉത്സവപ്പറമ്പുകളില്‍ മുച്ചീട്ടും കളിച്ചു തെണ്ടി നടക്കുന്ന ഒരുവന്‍...പക്ഷെ സ്നേഹസമ്പന്നന്‍...പേര് ദാസന്‍....&lt;br /&gt;&lt;br /&gt;പക്ഷെ ഇവരുടെ പ്രമം എവിടെ തളിരിടും..പൂവിടും..കായ്ക്കും..???&lt;br /&gt;&lt;br /&gt;ആലപ്പുഴയല്ലേ സ്ഥലം....&lt;br /&gt;&lt;br /&gt;അപ്പൊ തോണിയില്‍ തുടങ്ങാം പ്രേമം...NRI ക്കാര്‍ക്കൊക്കെ നല്ലോണം ഇഷ്ടപ്പെടും...&lt;br /&gt;&lt;br /&gt;നാട്ടിലെ പ്രശസ്ത തച്ചന്‍ പണിത കിടിലന്‍ വള്ളം...കായലിലൂടെയുള്ള യാത്ര...ആ യാത്രയില്‍ ഇവരുടെ പ്രണയത്തിനു തളിരിടീക്കാം...&lt;br /&gt;ശ്രീദേവിയും ദാസനും തോണിയില്‍ വച്ചു ലൈനാവുന്നു...!!&lt;br /&gt;യാത്രയ്ക്കിടയിലെ ഇവരുടെ ലൈനടി ശ്രീദേവിയുടെ അമാവന്റെ മോനും മുറചെറുക്കനുമായ ദിവാകരന്‍ കാണുന്നു...അവിടെ കുറെ സെന്റി...&lt;br /&gt;പക്ഷെ ദാസനിലെ ഹീറോയെയും ദിവാകരനിലെ വില്ലനെയും പുറത്തു കൊണ്ട് വരണം...എങ്ങനെ..&lt;br /&gt;&lt;br /&gt;ഒരു ഐഡിയ....&lt;br /&gt;&lt;br /&gt;യാത്രക്കിടയില്‍ കായലില്‍ തോണി മറയട്ടെ...അപ്പോള്‍ ദിവാകരന്‍ ശ്രീദേവിയെ രക്ഷിക്കാന്‍ മിനക്കെടാതെ സ്വന്തം കാര്യം നോക്കി പോകണം..ദാസന്‍ സ്വന്തം ജീവന്‍ പോലും മറന്നു ശ്രീദേവിയെ രക്ഷിക്കണം....&lt;br /&gt;ആ സാഹസത്തില്‍ ദാസന്‍ മുങ്ങി മരിക്കട്ടെ...അപ്പൊ സെന്റി കുറെ കൂടി വര്‍ക്ക്‌ഔട്ട്‌ ആകും.....&lt;br /&gt;വേണമെങ്കില്‍ കഥ ഫ്ലാഷ് ബാക്ക് ആയി ശ്രീദേവിയുടെ ഓര്‍മകളിലൂടെയും പറയാം...&lt;br /&gt;&lt;br /&gt;കൊച്ചു മക്കള്‍ക്ക്‌ മുന്നില്‍ പഴയ പ്രണയ കഥ അയവിറക്കുന്ന നായിക..!!&lt;br /&gt;&lt;br /&gt;അപ്പോള്‍ നൊസ്റ്റാള്‍ജിയക്ക് ഇത്തിരി കട്ടി കൂടും....!!&lt;br /&gt;&lt;br /&gt;യുവബ്ലോഗനു സന്തോഷം കൊണ്ടിരിക്കാനാവാതെ വന്നു...&lt;br /&gt;&lt;br /&gt;''കണ്ണു നനയിച്ചു''...''മനസ്സ് നൊന്തു''...''ഹൃദയത്തെ സ്പര്‍ശിച്ചു'' എന്നുള്ള കമന്റുകളൊക്കെ കിട്ടും...&lt;br /&gt;ഫോളോവേര്‍സ്&amp;nbsp; ലിസ്റ്റില്‍ പെമ്പിളേരുടെ എണ്ണം കൂടി വരും...!!&lt;br /&gt;&lt;br /&gt;അത്യധികം ആഹ്ലാദത്തോടെ ഒരു ബ്ലോഗ്‌ പുലിയുടെ ഉദയം സ്വപ്നം കണ്ടുകൊണ്ടു അയാള്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങി...&lt;br /&gt;രാത്രി ഒന്നരയോടെ എഴുതിത്തീര്‍ത്തു..ഒന്നു കൂടി വായിച്ചു നോക്കിയപ്പോള്‍ അയാള്‍ സ്വയം കുളിര് കോരി....ഗ്രാമ വിശുദ്ധിയുള്ള അനശ്വര പ്രണയകഥ..കുട്ടനാടിന്റെ പശ്ചാത്തലത്തില്‍...&lt;br /&gt;&lt;br /&gt;ഗള്‍ഫ്‌ പ്രവാസികളും ഐ.ടി ചെല്ലക്കിളികളും എല്ലാം വീഴും...!!&lt;br /&gt;&lt;br /&gt;കഥ പോസ്റ്റ്‌ ചെയ്യുന്നതിന് മുന്‍പ് യുവബ്ലോഗന്‍ സെറ്റിംഗ്സ് എല്ലാം ഒന്നു കൂടി പരിശോധിച്ചു.......സകല അഗ്രഗേറ്റരുകളിലും വരണം....&lt;br /&gt;&lt;br /&gt;കഥയുടെ ഫീലില്‍ താന്‍ മുന്‍പു ക്രോസ് ഫയര്‍ ചെയ്ത സകല&amp;nbsp; ദുഷ്ട കഥാപാത്രങ്ങളെയും ബ്ലോഗ്‌ ഗുരുക്കന്മാരേയും മറന്നു കൊണ്ട് അയാള്‍ കഥ പോസ്റ്റ്‌ ചെയ്തു....&lt;br /&gt;&lt;br /&gt;സിസ്റ്റം ഓഫ്‌ ചെയ്തു വളരെ സംതൃപ്തിയോടെയാണ് അയാള്‍ ഉറങ്ങാന്‍ കിടന്നത്...അസ്തിത്വ പ്രശ്നങ്ങളും ആനുകാലിക സംഭവങ്ങളും ജീവിതാനുഭവങ്ങളും പോയി തുലയട്ടെ....ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന പ്രണയ കഥകള്‍ വാഴട്ടെ...രചനയുടെ ഗര്‍ഭധാരണവും പ്രസവവും എല്ലാം ഒരുമിച്ചു കഴിഞ്ഞതിന്റെ ക്ഷീണത്തില്‍ അയാള്‍ തളര്‍ന്നുറങ്ങി......&lt;br /&gt;താന്‍ 'മുതിര്‍ന്ന ബ്ലോഗ്ഗര്‍' ആയിത്തീരുന്നത് സ്വപ്നവും കണ്ടു....&lt;br /&gt;&lt;br /&gt;പിറ്റേ ദിവസം ബ്ലോഗ്‌ ഓപ്പണ്‍ ചെയ്യുമ്പോള്‍ യുവബ്ലോഗന്‍ ആകെ ത്രില്ലിലായിരുന്നു....&lt;br /&gt;&lt;br /&gt;ആരായിരിക്കും ആദ്യ കമന്റ്‌ ഇട്ടിട്ടുണ്ടാവുക..?? എന്തായിരിക്കും റെസ്പോണ്‍സ്..?&lt;br /&gt;&lt;br /&gt;പോസ്റ്റിനു കീഴെ സിക്സ്&amp;nbsp; കമന്റ്സ് എന്ന് കണ്ടതും അയാളുടെ ഹാര്‍ട്ട് ആവശ്യമില്ലാത്ത വേഗത്തില്‍ മിടിക്കാന്‍ തുടങ്ങി...&lt;br /&gt;&lt;br /&gt;ആദ്യ കമന്റ്‌ തന്നെ ഒരനോണിക്കമന്റ്റ് ആയിരുന്നു.......&lt;br /&gt;അതു ഇപ്രകാരമായിരുന്നു..&lt;br /&gt;&lt;br /&gt;''അല്ലിഷ്ട്ടാ തന്റെയീ കഥ....ഇത് ''ടൈറ്റാനിക് '' അല്ലേ.!!!....അടിച്ചു മാറ്റല്‍ ഇങ്ങനെയുമുണ്ടോ...??!!!!!!''&lt;br /&gt;&lt;br /&gt;യുവബ്ലോഗന്‍ വിവശനായി...&lt;br /&gt;&lt;br /&gt;''ഒരു തേങ്ങ പ്രതീക്ഷിച്ചു വന്നപ്പോള്‍ എന്റയര്‍ തേങ്ങാക്കുല തന്നെ കിട്ടിയിരിക്കുന്നു....!!''&lt;br /&gt;&lt;br /&gt;അടുത്ത കമന്റ്‌ സനോണിയായിരുന്നു...അതും ഒരു ബ്ലോഗിണിയുടേത്...&lt;br /&gt;വസ്തുനിഷ്ഠമായ പഠനം തന്നെ നടത്തിയിരിക്കുന്നു കുമാരി ബ്ലോഗിണി....&lt;br /&gt;&lt;br /&gt;''മനോഹര കഥ....ഇത് നമുക്ക് സിനിമയാക്കിയാലോ...?&lt;br /&gt;മുച്ചീട്ട് കളിക്കാരന്‍ ദാസന്‍ - ഡി കാപ്രിയോ...!!!&lt;br /&gt;കര പ്രമാണിയുടെ മകള്‍ ശ്രീദേവി - കെയ്റ്റ് വിന്‍സ് ലെറ്റ്...!!!&lt;br /&gt;പശ്ചാത്തലം - വേമ്പനാട്ടു കായല്‍.......!!!!!!!!!!!!!''&lt;br /&gt;&lt;br /&gt;..........കൂടുതല്‍ വായിക്കാന്‍ നില്‍ക്കാതെ യുവബ്ലോഗന്‍ സിസ്റ്റം ഷട്ട് ഡൌണ്‍ ചെയ്തു........&lt;br /&gt;&lt;br /&gt;ആ ബ്ലോഗില്‍ തുടര്‍ന്നു വന്ന കമന്‍റുകളെല്ലാം നര്‍മം ചാലിക്കാത്ത, തീഷ്ണമായ ജീവിതാനുഭവങ്ങള്‍ സമ്മാനിക്കുന്നവ തന്നെയായിരുന്നു.....&lt;br /&gt;.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/529785220635409495-2807259418824094968?l=peythozhiyathe-pravasi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://peythozhiyathe-pravasi.blogspot.com/feeds/2807259418824094968/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=529785220635409495&amp;postID=2807259418824094968' title='38 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/2807259418824094968'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/2807259418824094968'/><link rel='alternate' type='text/html' href='http://peythozhiyathe-pravasi.blogspot.com/2009/12/blog-post.html' title='ഒരു &apos;യുവബ്ലോഗന്റെ&apos; വിലാപങ്ങള്‍....'/><author><name>മുരളി I Murali Nair</name><uri>http://www.blogger.com/profile/11938604579749656969</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_7qKU9zqaN-c/S45TsErSDBI/AAAAAAAAA7E/PKapss3GXrs/S220/m.5.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_7qKU9zqaN-c/Sx5JRhUMEZI/AAAAAAAAAoY/86gMWmb1Wz0/s72-c/blo.png' height='72' width='72'/><thr:total>38</thr:total></entry><entry><id>tag:blogger.com,1999:blog-529785220635409495.post-5564417006821922335</id><published>2009-11-10T04:34:00.000-08:00</published><updated>2009-12-11T12:34:26.891-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ചാര നിറമുള്ള കാക്ക</title><content type='html'>&lt;a href="http://4.bp.blogspot.com/_7qKU9zqaN-c/SvmANC_AsVI/AAAAAAAAAn4/zKooQmajcIo/s1600-h/chaara+niramulla+kakka.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://4.bp.blogspot.com/_7qKU9zqaN-c/SvmANC_AsVI/AAAAAAAAAn4/zKooQmajcIo/s400/chaara+niramulla+kakka.JPG" /&gt;&lt;/a&gt;&lt;br /&gt;''പിണ്ഡം സമര്‍പ്പിക്കൂ...&lt;br /&gt;പിതൃക്കളെ മനസ്സില്‍ ധ്യാനിച്ചോളൂ...&lt;br /&gt;എള്ളും പൂവും അല്‍പ്പം...''&lt;br /&gt;കാറ്റില്‍ പാറിപ്പോയ തുളസിയിലകള്‍ നദിയിലെ ഒഴുക്കിലേക്കലിഞ്ഞു ചേര്‍ന്നു..&lt;br /&gt;ഉരുളകള്‍ കൊത്തി പറന്നു പോയ രാമകൃഷ്ണന്റെ വെറുക്കപ്പെട്ട ആത്മാവ് ആല്‍മരത്തിന്റെ ചാഞ്ഞ കൊമ്പിലേക്ക് കുടിയേറിയത് കണ്ടപ്പോഴാണ് ആദിലിനെയും കൂട്ടി ഇന്ദു മടങ്ങിയത്.&lt;br /&gt;&lt;br /&gt;രാമകൃഷ്ണന്റെ ശരീരം തൂങ്ങിയാടിയ പ്ലാവിന്‍ കൊമ്പില്‍ കാക്കകള്‍ അപ്പോഴും കലപില കൂട്ടിക്കൊണ്ടിരുന്നു.വീട്ടിലേക്കു കയറുന്നതിനു മുന്‍പ് ഇന്ദു ഒന്നു കൂടി ആ കൊമ്പിലേക്ക് നോക്കി..അവളെ തന്നെ നോക്കിയിരിക്കുകയായിരുന്ന ചാരനിറമുള്ള കാക്ക അകലേക്ക് പറന്നു....ചെളി പുരണ്ട കാല്‍പ്പാടുകള്‍ നിറഞ്ഞ വരാന്തയില്‍ കരിയിലകള്‍ വാരിയിട്ടു പോയ കാറ്റ് ആ പ്ലാവിന്‍ കൊമ്പിനെ വിട്ടു പോകാതെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ടായിരുന്നു....ബാഗില്‍ ചുരുട്ടി കൂട്ടിയിട്ട വസ്ത്രങ്ങള്‍ക്കിടയില്‍ നിന്നും ആ കത്തു&amp;nbsp; പുറത്തെടുക്കുമ്പോള്‍ ബലം കിട്ടാനായി ഇന്ദു മേശയുടെ കോണില്‍ മുറുകെ പിടിച്ചു...തെളിയാത്ത അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ വേണ്ടി മാത്രം സാരിത്തലപ്പ് കൊണ്ടു കണ്ണുകളൊപ്പുമ്പോള്‍ ആ ചാരനിറമുള്ള കാക്ക അവിടം വിട്ടു പോകാതെ വീടിനു ചുറ്റും പറന്നു കൊണ്ടിരിക്കുന്നത് അവളറിഞ്ഞില്ല.......&lt;br /&gt;&lt;br /&gt;***********&lt;br /&gt;&lt;br /&gt;സലീന മുഹമ്മദിന്റെ സര്‍ട്ടിഫിക്കറ്റ് കയ്യിലിരുന്നു വിറച്ചപ്പോള്‍ രാമകൃഷ്ണന്‍ അവളുടെ മുഖത്തേക്ക് പാളിനോക്കി..വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന്റെ നഷ്ടപെടലുകള്‍ക്കൊടുവില്‍ ആ പഴയ ബിരുദ വിദ്യാര്‍ഥിനി ഒരു കുട്ടിയുടെ കയ്യും പിടിച്ചു പെട്ടന്നൊരു ദിവസം മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അയാള്‍ പകച്ചു പോവാതിരുന്നില്ല...മേശപ്പുറത്തെ വെള്ളം നിറച്ച ഗ്ലാസ്‌ തേടുന്ന വിറയാര്‍ന്ന കൈകള്‍ കണ്ടപ്പോള്‍ കടുത്ത ശബ്ദത്തില്‍ സലീന പറഞ്ഞു...&lt;br /&gt;&lt;br /&gt;''പേടിക്കേണ്ട ഇത് നിങ്ങളുടെ കുഞ്ഞല്ല''...&lt;br /&gt;&lt;br /&gt;അന്ന് മതം മാറാനുള്ള അന്ത്യശാസനത്തിന്റെ അവസാനനാളില്‍ ഹൌറാ എക്സ്പ്രസ്സിന്റെ മൂത്രം മണക്കുന്ന കമ്പാര്‍ട്ടുമെന്റില്‍ വള്ളിയറ്റുപോയ ബാഗും മടിയില്‍ വച്ചിരിക്കുന്നതിനിടെ രാമകൃഷ്ണന് പലപ്പോഴും ഉച്ചത്തില്‍ കരയണമെന്നു തോന്നിയിരുന്നു....&lt;br /&gt;പിന്നെ കല്‍ക്കത്തയിലെ ഇരുണ്ട ഗലികളില്‍ മുഷിഞ്ഞ വസ്ത്രങ്ങളുമായി മുഖം മറച്ചു പേരില്ലാതെ അലഞ്ഞു നടക്കുമ്പോഴെല്ലാം മനസ്സില്‍ സലീനയുടെ പേടിപ്പെടുത്തുന്ന മൌനം വിളിച്ചു പറഞ്ഞ ഇളകിത്തുടങ്ങാത്ത ഒരു ഭ്രൂണം മാത്രം.....&lt;br /&gt;&lt;br /&gt;''ഞാന്‍ വന്നത് നിങ്ങളെ കാണാനല്ല...എന്റെ ഭര്‍ത്താവിന്റെ മരണം എനിക്ക് സമ്മാനിക്കാന്‍ പോകുന്ന സര്‍ക്കാര്‍ ജോലി തേടിയാണ് ....നിങ്ങളാണ് ഓഫീസര്‍ എന്നറിഞ്ഞിരുന്നെങ്കില്‍ വരില്ലായിരുന്നു....''&lt;br /&gt;&lt;br /&gt;ജൂലായിലെ തണുപ്പിലും വെട്ടി വിയര്‍ക്കുന്ന ദേഹത്തോടെ സലീനയുടെ പേപ്പറുകളിലൂടെ പേന ചലിപ്പിക്കുന്നതിനിടയില്‍ രാമകൃഷ്ണന്റെ കണ്ണ് ആ പത്തുവയസ്സുകാരനിലായിരുന്നു...തന്റെ കൂട്ടുപുരികവും പരന്ന മൂക്കും ചെറിയ കണ്ണുകളുമെല്ലാം ആ കുട്ടിയില്‍ കാണാന്‍ അയാള്‍ വൃഥാ ശ്രമിച്ചു കൊണ്ടിരുന്നു....&lt;br /&gt;&lt;br /&gt;***********&lt;br /&gt;&lt;br /&gt;ആകെ പരിഭ്രമിച്ചിരിക്കുന്നതെന്താണെന്ന് ഇന്ദു പലവട്ടം ചോദിച്ചിട്ടും രാമകൃഷ്ണന്‍ താന്‍ സലീനയെ കണ്ടുമുട്ടിയത്‌ പറഞ്ഞില്ല....ഭാര്യയോട് പറഞ്ഞ പ്രണയ കഥയിലെ നല്ല മനസ്സുകാരനായ നായക കഥാപാത്രത്തിന്റെ മനസ്സ് കുറ്റബോധം കൊണ്ടു വല്ലാതെ നീറുന്നതു അയാളറിഞ്ഞു..... മത തീവ്രവാദിയുടെ മുഷിഞ്ഞ കാവിവസ്ത്രം ഹൂഗ്ലി നദിയുടെ ഒഴുക്കില്ലായ്മയിലേക്ക് വലിച്ചെറിഞ്ഞു തിരിച്ചു നടന്നപ്പോള്‍ കയ്യില്‍ ബാക്കിവന്ന ഒരു രുദ്രാക്ഷം ഓര്‍മകളുടെഅര്‍ത്ഥമില്ലായ്മക്ക് തുണയായിരിക്കട്ടെ എന്ന് കരുതി കളഞ്ഞില്ല ... ഭൂതകാലത്തിന്റെ മാഞ്ഞുപോവാത്ത ചിത്രങ്ങള്‍ക്ക് തെളിച്ചമേറുന്നുവെന്നു കണ്ടപ്പോള്‍ ഇന്ദുവാണ്&amp;nbsp; അതു വലിച്ചെറിഞ്ഞത് ...&lt;br /&gt;&lt;br /&gt;''......എല്ലാം ശരിയാകുമായിരിക്കും അല്ലേ....''..&lt;br /&gt;&lt;br /&gt;ബെഡ് റൂമിലെ ഇളം വെളിച്ചത്തിലെ തളര്‍ച്ചയില്‍ വിയര്‍ത്ത ദേഹത്തെ ചുറ്റിപ്പിടിച്ച് നനഞ്ഞ കണ്ണുകളോടെ ഇന്ദു ചോദിച്ചു...&lt;br /&gt;രാമകൃഷ്ണന്റെ മനസ്സ് പക്ഷെ അന്ന് രാവിലെ കണ്ട കുട്ടിയിലെ തന്റെ ഛായ ഓര്‍ത്തെടുക്കാന്‍ പാടുപെടുകയായിരുന്നു...&lt;br /&gt;&lt;br /&gt;***********&lt;br /&gt;&lt;br /&gt;ആ പാലത്തിന്റെ കൈവരിയില്‍ സലീനയെ കാത്തിരിക്കുമ്പോള്‍ രാമകൃഷ്ണന്റെ മനസ്സ് വിക്ഷുബ്ദമായിരുന്നു.... അകന്നു നില്‍ക്കുന്ന തീരങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പാലത്തെ പറ്റി പണ്ട് കോളേജ് മാഗസിനില്‍ സലീന എഴുതിയ കവിത അയാള്‍ വെറുതേ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു...&lt;br /&gt;&lt;br /&gt;അവളെത്തിയപ്പോള്‍ രാമകൃഷ്ണന്‍ ആദ്യം ചോദിച്ചത് ആ കുട്ടിയെപറ്റിയായിരുന്നു...&lt;br /&gt;&lt;br /&gt;''എന്റെ മകന്‍..''&lt;br /&gt;&lt;br /&gt;ദിവസങ്ങളായി മനസ്സിനെ നീറ്റിക്കൊണ്ടിരുന്ന ചിന്തകള്‍ ചോദ്യങ്ങളായി രൂപാന്തരം പ്രാപിക്കുമ്പോള്‍ അയാള്‍ കിതയ്ക്കുന്നുണ്ടായിരുന്നു...&lt;br /&gt;&lt;br /&gt;കണ്ണുകള്‍ നിറഞ്ഞു വരുന്നതിനിടയിലും സലീന ഉറക്കെ ചിരിച്ചു...&lt;br /&gt;&lt;br /&gt;''നിങ്ങളുടെ മകന്‍ ..ഹ ഹ.......''&lt;br /&gt;&lt;br /&gt;''നിനക്ക് എങ്ങിനെ പറയാന്‍ കഴിയുന്നു അവന്‍ എന്റെ മകനല്ല എന്ന്..??''&lt;br /&gt;&lt;br /&gt;അടുത്തുള്ള പള്ളിയില്‍ നിന്നുയര്‍ന്ന ബാങ്കു വിളിയെക്കാള്‍ ഉച്ചത്തില്‍ സലീന പൊട്ടിച്ചിരിച്ചു.......&lt;br /&gt;&lt;br /&gt;ആ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പണി അപ്പോഴും തീര്‍ന്നിരുന്നില്ല...&lt;br /&gt;&lt;br /&gt;***********&lt;br /&gt;&lt;br /&gt;നുറുങ്ങിയ അസ്ഥികളുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുമ്പോള്‍ രാമകൃഷ്ണന്‍ അര്‍ദ്ധബോധാവസ്ഥയിലായിരുന്നു.വെളുത്ത വസ്ത്രം ധരിച്ചു ദൂരെനിന്നും ഓടിവരുന്ന ഒരു കൊച്ചു കുട്ടിയെ അയാള്‍ കണ്ടു.തന്റെ നീട്ടിയ കൈകള്‍ കണ്ടു ഭയന്നോടിയ രൂപം മനസ്സില്‍ നിന്നും തീര്‍ത്തും മാഞ്ഞപ്പോള്‍ അയാള്‍ പൂര്‍ണമായും അബോധാവസ്ഥയിലേക്ക് വീണു...&lt;br /&gt;&lt;br /&gt;ഐസിയു വിന്റെ ചുവന്ന അക്ഷരങ്ങള്‍ക്കപ്പുറം വിധവയായ മുസ്ലിംസ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ച പൂര്‍വകാമുകനെ കുറിച്ച് ആളുകള്‍ കുശുകുശുക്കുന്നത്‌ ഇന്ദു കേട്ടുകൊണ്ടിരുന്നു.ആശുപത്രിമുറിയിലെ വീതികുറഞ്ഞ കിടക്കയില്‍ കറങ്ങാന്‍ മടിക്കുന്ന ഫാനിനെ നോക്കി കിടക്കുന്നതിനിടെ അവളുടെ കണ്ണുകള്‍ ഭിത്തിയിലെ കൊച്ചു കുഞ്ഞിന്റെ ചിത്രത്തിലുടക്കി.... ...അര്‍ദ്ധബോധാവസ്ഥയില്‍ അന്ന് മുഴുവന്‍ രാമകൃഷ്ണന്‍ പുലമ്പിക്കൊണ്ടിരുന്നതു തന്റെ വിത്തുമുളയ്ക്കാത്ത ഗര്‍ഭപാത്രത്തില്‍ ഒരിക്കലും വിരിയാത്ത കുഞ്ഞിനെ കുറിച്ചല്ലെന്ന&amp;nbsp; തിരിച്ചറിവില്‍ അവള്‍ ഞെട്ടിയെഴുന്നേറ്റു ചുറ്റും പകച്ചു നോക്കി.&lt;br /&gt;ഫ്ലാസ്കിലെ തണുത്താറിയ വെള്ളം വായിലേക്ക് കമഴ്ത്തുമ്പോള്‍ ഇന്ദു വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു..വര്‍ഷങ്ങളായി കൂച്ച് വിലങ്ങിട്ടു നിര്‍ത്തിയ മാതൃത്വം ചങ്ങലകള്‍ പൊട്ടിച്ചു പുറത്തു ചാടാന്‍ വെമ്പിയപ്പോള്‍ കട്ടിപുരികവും പരന്നമൂക്കുമുള്ള ഒരു പത്തുവയസ്സുകാരന്‍ അവളെ നോക്കി ചിരിച്ചു..&lt;br /&gt;&lt;br /&gt;അവള്‍ കണ്ണുകളടച്ചു കൈകള്‍ പതുക്കെ നീട്ടിനോക്കി......&lt;br /&gt;&lt;br /&gt;അവള്‍ക്ക് കൂട്ടിനു രാമകൃഷ്ണന്റെ അവ്യക്തമായ ശബ്ദം ആ മുറിയില്‍ അലയടിച്ചു...&lt;br /&gt;&lt;br /&gt;***********&lt;br /&gt;&lt;br /&gt;പ്രതാപം ക്ഷയിച്ച മരക്കച്ചവടക്കാരന്റെ നിറഞ്ഞ കണ്ണുകള്‍ക്കപ്പുറം ഒരു പത്തുവയസ്സുകാരന്‍ യത്തീം ഖാനയുടെ മുറ്റത്തുകൂടെ ഓടിക്കളിച്ചു....അച്ഛന്റെ വീട്ടുകാര്‍ തഴഞ്ഞ ആദില്‍ മുഹമ്മദെന്ന അവിഹിത സന്തതിയുടെ ഡി.എന്‍.എ ടെസ്റ്റ്‌ നടത്തുവാന്‍ വക്കീല്‍ ഉപദേശിക്കുമ്പോഴേക്കും അയാള്‍ തല താഴ്ത്താന്‍ പഠിച്ചു കഴിഞ്ഞിരുന്നു.വര്‍ഷങ്ങള്‍ക്കു മുന്‍പു പള്ളിപ്പറമ്പിലെ പേടിപ്പെടുത്തുന്ന ഏകാന്തതയിലേക്ക് രാമകൃഷ്ണനെയും വിളിച്ചു കൊണ്ടു പോകുമ്പോള്‍ മനസ്സില്‍ നിറഞ്ഞ പക മാത്രമായിരുന്നു...&lt;br /&gt;മകളെ ചതിച്ച കാഫിര്‍.....&lt;br /&gt;&lt;br /&gt;ഈര്‍ച്ചവാളിന്റെ അരികുകള്‍ കൊണ്ടു ചോരപൊടിഞ്ഞ കഴുത്തുമായി ഓടിമറഞ്ഞ ചെറുപ്പക്കാരനോടുള്ള വെറുപ്പില്‍ അന്ന് ചെയ്തുകൂട്ടിയ പാപം....&lt;br /&gt;&lt;br /&gt;തെറ്റുകള്‍ തുറന്നു പറഞ്ഞു സ്വന്തം മകളുടെ മുന്‍പില്‍ കരഞ്ഞ രാത്രി പ്ലാവിന്‍ കൊമ്പില്‍ തൂങ്ങിയാടുന്ന രാമകൃഷ്ണന്റെ ശവശരീരത്തിലെ തുറിച്ച കണ്ണുകളുടെ ദയനീയത മാത്രമായിരുന്നു മനസ്സില്‍.പേടിപ്പെടുത്തുന്ന നിസ്സംഗതയോടെ എല്ലാം കേട്ടു നിന്ന സലീനയുടെ വിരലുകള്‍ അപ്പോഴും പത്തുവയസ്സുകാരന്‍ ആദിലിന്റെ മുടികളെ തഴുകിക്കൊണ്ടിരുന്നു....&lt;br /&gt;&lt;br /&gt;പിറ്റേ ദിവസം സലീനയുടെ മരവിച്ച ശരീരം കൊണ്ടുവന്ന ആംബുലന്‍സിന്റെ ഇടുങ്ങിയ സീറ്റില്‍ വച്ചു വര്‍ഷങ്ങള്‍ നീണ്ട തന്റെ മതവിശ്വാസത്തിലെ ചില അര്‍ത്ഥമില്ലായ്മകള്‍ ജീവിതത്തിലാദ്യമായി അയാള്‍ തിരിച്ചറിഞ്ഞു...&lt;br /&gt;&lt;br /&gt;വിധവയുടെ മകന്റെ പിതൃത്വമവകാശപ്പെട്ടു വന്ന ഹിന്ദു......&lt;br /&gt;&lt;br /&gt;ചാര നിറമുള്ള ഒരു കാക്ക അയാള്‍ക്കു മുന്നിലൂടെ ചിറകുകള്‍ കുടഞ്ഞു പറന്നു പോയി..&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;br /&gt;&lt;br /&gt;***********&lt;br /&gt;&lt;br /&gt;&lt;i&gt;''പ്രിയ്യപ്പെട്ട സഹോദരിക്ക്,''&lt;br /&gt;&lt;br /&gt;''നിങ്ങളുടെ പേര് എനിക്കറിയില്ല.....ഇതൊരു ആത്മഹത്യാ കുറിപ്പല്ല. തൊട്ടു മുന്‍പു മാത്രം ഞാനറിഞ്ഞ ഒരു സത്യം നിങ്ങളെ അറിയിക്കാന്‍ വേണ്ടി മാത്രമാണ് ഞാനീ കത്തെഴുതുന്നത്.രാമകൃഷ്ണന്റെതെന്ന് നിങ്ങളും ഞാനും അദ്ദേഹത്തിന്‍റെ ആത്മാവും വിശ്വസിക്കുന്ന കുട്ടി എവിടെയോ മറ്റാരുടെയോ മകനായി പിറന്നു വീണ ഒരു അനാഥന്‍ മാത്രം.നിറഞ്ഞ പകയില്‍ എന്റെ പിതാവ് ചെയ്ത തെറ്റിന്റെ ഫലമായി ഞങ്ങളുടെ യഥാര്‍ത്ഥ കുഞ്ഞ് മറ്റേവിടെയോ വളരുന്നു..സ്വന്തം മകനാരെന്നു പോലും തിരിച്ചറിയാതെ പോയ എനിക്ക് രാമകൃഷ്ണന്റെ ആത്മാവിനോട് ഇങ്ങനെയെങ്കിലും കരുണ കാട്ടണം.....''&lt;br /&gt;''കൂടുതല്‍ എഴുതാന്‍ കഴിയില്ല......നിങ്ങള്‍ക്ക് നല്ലത് വരട്ടെ..''&lt;br /&gt;സലീന.&lt;/i&gt;&lt;br /&gt;&lt;br /&gt;ചുളിവുകള്‍ വീണ ആ എഴുത്ത് വായിച്ചു തീര്‍ന്നപ്പോഴേക്കും ഇന്ദുവില്‍ നിന്നും ഒരു നീണ്ട നെടുവീര്‍പ്പുയര്‍ന്നു...പുറത്ത്‌ വരാന്തയില്‍ കാത്തു നില്‍ക്കുന്ന സലീനയുടെ ബാപ്പയുടെ കണ്ണുകളിലെ ദൈന്യതയെ അവഗണിച്ച് അവള്‍ ആദിലിനെ ചേര്‍ത്തു പിടിച്ചു കൊണ്ട് അകത്തേക്ക് നടന്നു.ഉണങ്ങിയ പ്ലാവിലകള്‍ നിറഞ്ഞുതുടങ്ങിയ മുറ്റത്തു കാക്കകള്‍ കലപിലകൂട്ടുന്നുണ്ടായിരുന്നു.ആദിലിനെ അവിടെ വിട്ടു ഒന്നും മിണ്ടാതെ തിരിച്ചു നടക്കുമ്പോള്‍ ഹാജിക്കു തന്റെ ശരീരത്തിന് പഴയ തളര്‍ച്ച തോന്നിയില്ല....അനാഥാലയത്തിന്റെ നീലക്കുപ്പായത്തിനുള്ളില്‍ തന്നെയും കാത്തിരിക്കുന്ന ഒരു പത്തുവയസ്സുകാരനെ തേടി അയാള്‍ ആദ്യം കണ്ട ബസ്സിലേക്ക് കയറി.....&lt;br /&gt;&lt;br /&gt;ചാരനിറമുള്ള ഒരു കാക്ക അപ്പോഴും സംശയത്തോടെ ആ വീട്ടിനുള്ളിലേക്ക് പാളി നോക്കുന്നുണ്ടായിരുന്നു....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/529785220635409495-5564417006821922335?l=peythozhiyathe-pravasi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://peythozhiyathe-pravasi.blogspot.com/feeds/5564417006821922335/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=529785220635409495&amp;postID=5564417006821922335' title='40 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/5564417006821922335'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/529785220635409495/posts/default/5564417006821922335'/><link rel='alternate' type='text/html' href='http://peythozhiyathe-pravasi.blogspot.com/2009/11/blog-post.html' title='ചാര നിറമുള്ള കാക്ക'/><author><name>മുരളി I Murali Nair</name><uri>http://www.blogger.com/profile/11938604579749656969</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_7qKU9zqaN-c/S45TsErSDBI/AAAAAAAAA7E/PKapss3GXrs/S220/m.5.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_7qKU9zqaN-c/SvmANC_AsVI/AAAAAAAAAn4/zKooQmajcIo/s72-c/chaara+niramulla+kakka.JPG' height='72' width='72'/><thr:total>40</thr:total></entry><entry><id>tag:blogger.com,1999:blog-529785220635409495.post-8255251583244648057</id><published>2009-10-19T01:31:00.000-07:00</published><updated>2009-10-19T05:10:55.077-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>എലിമിനേഷന്‍ റൌണ്ട് - ആതിര, ഏജ് ഫോര്‍ട്ടീന്‍</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_7qKU9zqaN-c/Stwg9qJx4oI/AAAAAAAAALM/HhlOu5KgX28/s1600-h/athira.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://2.bp.blogspot.com/_7qKU9zqaN-c/Stwg9qJx4oI/AAAAAAAAALM/HhlOu5KgX28/s320/athira.JPG" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;പാട്ടു പാടി കഴിഞ്ഞപ്പോള്‍ ആതിര ആദ്യം നോക്കിയത് അമ്മയുടെ മുഖത്തേക്കു തന്നെയായിരുന്നു.ഇടെയ്ക്കെവിടെയോക്കയോ വച്ച് പിഴച്ചുപോയ ശ്രുതിയും തെറ്റിപ്പോയ ഡാന്‍സ് സ്റ്റെപ്പുകളുമെല്ലാം അവളുടെ മനസ്സിനെ വ്യാകുലപ്പെടുത്തുന്നുണ്ടായിരുന്നു.അടുത്തത്&amp;nbsp; എലിമിനേഷന്‍ റൌണ്ടാണ്...ഈ പാട്ട് കൂടി ശരിയായില്ലെങ്കില്‍ പുറത്താവുമെ
